tag:blogger.com,1999:blog-85714687076191478472024-03-05T19:18:03.647+05:30സാമൂഹികം അസീസ് മഞ്ഞിയില്‍ ...Peringaduhttp://www.blogger.com/profile/15560397943107301691noreply@blogger.comBlogger45125tag:blogger.com,1999:blog-8571468707619147847.post-13281575161448660082019-03-08T11:04:00.000+05:302019-11-04T11:05:28.396+05:30മനുഷ്യത്വം ദര്‍ശനവും പ്രായോഗികതയും<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgqiHhyphenhyphenUlU4cGDZ2zZ7S_mTHMxfLttxwXgP9Jt46448b4e46wF1k82Oj7no5y9Xfyo3j1TPvZGPeo5XYO4XYkq1J5g32MqPW7Kp7Di8jQh6IsrSrxuSIGl3AF26qZRGWoLfRoYaxeSUxSnn/s1600/1.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="768" data-original-width="1024" height="150" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgqiHhyphenhyphenUlU4cGDZ2zZ7S_mTHMxfLttxwXgP9Jt46448b4e46wF1k82Oj7no5y9Xfyo3j1TPvZGPeo5XYO4XYkq1J5g32MqPW7Kp7Di8jQh6IsrSrxuSIGl3AF26qZRGWoLfRoYaxeSUxSnn/s200/1.jpg" width="200" /></a></div>
ദോഹ:പരക്ഷേമ തല്‍പരതയില്ലാത്തവന്‍ ശാന്തിയുടേയും സമാധാനത്തിന്റേയും ദിവ്യ ദര്‍ശനത്തില്‍ ഇടമില്ലാത്തവനാണെന്ന വിശുദ്ധ സൂക്തങ്ങള്‍ വിസ്മരിക്കപ്പെട്ട കെട്ട കാലം.ദിവ്യ വേദങ്ങളില്‍ ഹൃദ്യമായി മുഴങ്ങുന്ന ഈ മാനുഷിക മന്ത്രത്തെ പരിഗണിക്കാതെ പോയതിന്റെ തിക്ത ഫലം അനുഭവിക്കാന്‍ നിര്‍ബന്ധിതരായ വര്‍ത്തമാന ലോകരും ലോകവും. ഇവിടെ വിശ്വാസികളും അവിശ്വാസികളും ഒരു പോലെ വിലപിക്കുന്ന കാഴ്ച അതി ദയനീയം.മനുഷ്യത്വം ദര്‍ശനവും പ്രായോഗികതയും എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അസീസ് മഞ്ഞിയില്‍.<br />
<br />
സി.ഐ.സി ദോഹ സോണ്‍ ഒരുക്കിയ പരിപാടിയില്‍ വിവിധ വീക്ഷണ ധാരയിലുള്ള ഗൗരവമുള്ള ചിന്തകളുമായി പ്രഗത്ഭരായ സുരേഷ് കരിയാട്,ഡേവീസ് ഇടശ്ശേരി, അജീഷ് വടക്കിന് കരയില്‍, ശ്യാം മോഹന്‍,സലാഹുദ്ധീന്‍ ചെറാവള്ളി തുടങ്ങിയവര്‍ ചര്‍ച്ചയെ സ്ജീവമാക്കി.<br />
<br /></div>
<div style="text-align: justify;">
മാനുഷീകത എന്നത് മനുഷ്യ ഹൃദയങ്ങളിലുള്ള ദൈവത്തിന്റെ സാന്നിധ്യമാണ്.ദൈവം മനുഷ്യനെ നാമകരണം ചെയ്ത ദൈവത്തിന്റെ പ്രതിനിധി എന്ന ദൈവീക ഭാവത്തിന്റെ പ്രസരണമാണത്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ആരാധനാലയങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും മുമ്പെങ്ങുമില്ലാത്ത വിധം കെട്ടിപ്പടുക്കുന്നുണ്ടെങ്കിലും സംസ്കൃത സമൂഹം ഉയര്‍ത്തപ്പെടുന്നില്ല.സകലതും യാന്ത്രികമാണ്.ആത്മീയാവിഷ്കാരങ്ങള്‍ പോലും ഭൗതിക ദര്‍ശന വിശകലനങ്ങളുടെ പുകപടലങ്ങളില്‍ വികൃതമായിരിക്കുന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പ്രകടനപരതയുടെ ആവേശ ഭൂമികയില്‍ ഈശ്വര നിരീശ്വര ദര്‍ശനങ്ങളുടെ വാഹകര്‍ അറിഞ്ഞും അറിയാതെയും ഒരേ ധാരയില്‍ തന്നെ കൂലം കുത്തി ഒഴുകുകയാണ്.ഇതിന്റെ പ്രതിഫലനമെന്നോണം മാനുഷികത തീര്‍ത്തും നഷ്ടപ്പെട്ട സമൂഹം മഹാ ദുരന്തം സൃഷ്ടിച്ച് താണ്ഡവമാടുകയാണ്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ബുദ്ധനും കൃഷ്ണനും മോശയും യേശുവും മുഹമ്മദും തുടങ്ങിയ പ്രബോധകന്മാരും പ്രവാചകന്മാരും ഗാന്ധിജിയും ഗുരുദേവനും മദര്‍ തെരേസയും പോലുള്ള പരിവ്രാചകന്മാരും പ്രസാരകരും പഠിപ്പിച്ചതും പ്രചരിപ്പിച്ചതും ഒരേ സ്നേഹാധ്യാപനങ്ങളുടെ സുവിശേഷങ്ങളായിരുന്നു. സുഖഭോഗ പ്രമത്തരായ ലോകം ഭൗതിക വാദ പ്രചാരണങ്ങളുടെ പ്രലോഭനങ്ങളില്‍ വശംവദരായതിന്റെ പരിണിതി അതി ഭീകരമത്രെ.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
മതവും വിശ്വാസവും അംഗീകരിക്കുന്നു എന്ന് സമ്മതിക്കുന്നവരുടേയും മതവും വിശ്വാസവും നിരാകരിക്കുന്നതായി പ്രഘോഷിക്കുന്നവരുടേയും ഭീകരതയും മൃഗീയതയും അതി ഭ്രാന്തമായ വേഷത്തിലും ഭാവത്തിലും ഉറഞ്ഞ് തുള്ളുകയാണ്.അധാര്‍മ്മികതയുടെ ഈ കൂത്തരങ്ങില്‍ നിന്നും മോചനം ലഭിക്കാന്‍ ഒരേ ഒരു മാര്‍ഗ്ഗമേ അവശേഷിക്കുന്നുള്ളൂ.മാനുഷികതയിലേയ്ക്കും ധാര്‍മ്മിക ദര്‍ശനത്തിലേയ്ക്കും ആത്മാര്‍ഥയോടെയുള്ള തിരിച്ച് നടത്തം.കൂരാ കൂരിരുട്ടില്‍ അട്ടഹസിച്ചും അന്ധാളിച്ചും നില്‍ക്കാതെ ഒരു തിരി കൊളുത്താനുള്ള ശ്രമങ്ങളാണ് അഭികാമ്യം.ചര്‍ച്ചാ സദസ്സ് ഏക സ്വരത്തില്‍ അഭിപ്രായപ്പെട്ടു.<br />
<br />
അയല്‍ വീടുകളുമായി സന്തോഷ സന്താപങ്ങള്‍ പങ്കുവെച്ചിരുന്ന ഒരു സുവര്‍ണ്ണ കാലഘട്ടം,വീടുകള്‍ക്കിടയിലെ പുല്ലു മുളയ്ക്കാത്ത നടപ്പാതയിലൂടെ നിരന്തരം നടന്നു പോയിക്കൊണ്ടിരുന്ന ഹാര്‍ദ്ദവമായ അയല്പക്ക ബന്ധം,വിശേഷപ്പെട്ട എന്തെങ്കിലും പാകം ചെയ്താല്‍ അയല്ക്കാരന്റെ ഓഹരിയെക്കുറിച്ച് മറക്കാന്‍ കഴിയാതിരുന്ന പച്ചപിടിച്ച മനുഷ്യരുടെ വസന്തകാലം.മക്കള്‍ക്ക് മാത്രമായി കൊണ്ടുവരുന്ന മധുര പലഹാരങ്ങള്‍ തൊട്ട വീട്ടിലെ കുട്ടികള്‍ക്കും അവകാശപ്പെട്ടതാണെന്ന ബോധം സജീവമായിരുന്ന കാലം. ഇതെല്ലാം പ്രവാചകന്മാരുടെ ശിക്ഷണങ്ങളുടെ ബാക്കി പത്രമായിരുന്നു.ഇത്തരം അമൂല്യങ്ങളായ ശൈലികളെ ജീവിതത്തിലേയ്ക്ക് പകര്‍ത്താനുള്ള ബോധപൂര്‍വ്വമായ പരിശ്രമങ്ങള്‍ പുരോഗമിക്കട്ടെ.നഷ്ടപ്പെട്ടെന്നു കരുതുന്ന എല്ലാ പ്രതാപവും തിരിച്ചു വരും.ചര്‍ച്ചാ സദസ്സ് സമാഹരിച്ച് കൊണ്ട് ഹബീബ് റഹ്മാന് കീഴിശ്ശേരി പറഞ്ഞു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഫദ്വ സലീം പ്രാര്‍ഥനാ ഗീതം ആലപിച്ചു.തുടര്‍ന്ന് രാജ്യത്ത് ദൗര്‍ഭാഗ്യകരമായുണ്ടായ ഭീകരാക്രമണത്തില്‍ രക്ത സാക്ഷിത്വം വഹിച്ച ധീര ജവാന്മാരുടെ ദീപ്ത സ്മരണയില്‍ മൗന പ്രാര്‍ഥന നടത്തി.സി.ഐ.സി ദോഹ സോണ്‍ ആക്ടിങ് പ്രസിഡന്റ് ബഷീര്‍ അഹമ്മദ് സ്വാഗതം പറഞ്ഞു.ദോഹ സോണ്‍ ജനറല്‍ സെക്രട്ടറി വി.കെ നൗഫല്‍ പരിപാടികള്‍ നിയന്ത്രിച്ചു.പ്രവാസി ഗായകന് ജിജോ ഗാനമാലപിച്ചു.<br />
<br />
സൗഹൃദത്തിന്റെ നിത്യ ഹരിത ഹൃദയബന്ധങ്ങളെ താലോലിക്കുന്ന സഹോദരങ്ങള്‍ ഒരുമിച്ച് ഭക്ഷണം കഴിച്ച് പിരിഞ്ഞു.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh_uK3gvc1OCc1_A9ma5nbbuumDx2lE1hOUYoAFD7Xm7-W1JmDEk34x4JTHkq1XPHRiVHGoM-ZVSSilYVeYAQ0A3gKyqqUFc7Biufs0vx1LMkbFCK-x7xFwUIFhXgIPIupTZH3-TtT5bc4M/s1600/12.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="768" data-original-width="1024" height="150" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh_uK3gvc1OCc1_A9ma5nbbuumDx2lE1hOUYoAFD7Xm7-W1JmDEk34x4JTHkq1XPHRiVHGoM-ZVSSilYVeYAQ0A3gKyqqUFc7Biufs0vx1LMkbFCK-x7xFwUIFhXgIPIupTZH3-TtT5bc4M/s200/12.jpg" width="200" /></a></div>
<br /></div>
</div>
Unknownnoreply@blogger.com0tag:blogger.com,1999:blog-8571468707619147847.post-43439137532296075302018-08-11T13:38:00.000+05:302019-11-04T13:39:21.278+05:30മെറ്റബോളിക് സിൻഡ്രോം<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhBIQaP-AMkhx3LOMgwoHUa44LsBV6NOXSjcImt2FppZtMUk0Ghwe7vCXRM8T6fnAB0IFP21dhMSgQ-KkANJE_DVi3w1geNuLBDVZHzPciaEpGxztcH9NJsAiAr0pGsjk5BJFkRf7Mdz8GL/s1600/MetaSynd_flat.png" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="429" data-original-width="800" height="106" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhBIQaP-AMkhx3LOMgwoHUa44LsBV6NOXSjcImt2FppZtMUk0Ghwe7vCXRM8T6fnAB0IFP21dhMSgQ-KkANJE_DVi3w1geNuLBDVZHzPciaEpGxztcH9NJsAiAr0pGsjk5BJFkRf7Mdz8GL/s200/MetaSynd_flat.png" width="200" /></a></div>
'മെറ്റാബോളിക് സിൻഡ്രോം' ഹൃദയധമനീ രോഗങ്ങൾ, മസ്തിഷ്കാഘാതം, പ്രമേഹം, അർബുദം, അൽസ്ഹൈമേഴ്സ്, പൊണ്ണത്തടി, വൃക്കരോഗങ്ങൾ തുടങ്ങിയ രോഗങ്ങൾക്ക് പറയുന്ന കാരണമാണ് മെറ്റബോളിക് സിൻഡ്രോം.<br />
<div>
<br /></div>
ഇതിന്റെ 5 ലക്ഷണങ്ങള്‍:- രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുക.രക്തത്തിലെ ട്രൈഗ്ളിസറൈഡ്.എച്ച്.ഡി.എൽ കുറയുക.വയറിന്റെ ചുറ്റളവ് പുരുഷന് 40 ഇഞ്ച്, സ്ത്രീകൾക്ക് 35 ഇഞ്ച് - ഇവയിൽ കൂടുതലുണ്ടാവുക.രക്തസമ്മർദ്ദം 120/85 ൽ കൂടുക.<br />
<div>
<br /></div>
<br /></div>
<div style="text-align: justify;">
ഭക്ഷണ ക്രമം കൊണ്ട് ആരോഗ്യം നിലനിര്‍ത്താന്‍ സാധിക്കും.വര്‍ത്തമാന കാലത്ത് മെറ്റാബോളിക് സിൻഡ്രോം വ്യാപകമാണ്.എല്ലാറ്റിനും കാരണം കൊഴുപ്പ് വര്‍ദ്ധിക്കുന്നത് കൊണ്ടാണെന്നാണ് വിശ്വസിപ്പിക്കപ്പെട്ടിരിക്കുന്നത്.ഇതിന്റെ അടിസ്ഥാനത്തില്‍ ഭക്ഷണ രീതി അവലംബിക്കുമ്പോള്‍ അന്നജം ഭക്ഷണ ക്രമത്തില്‍ സ്വഭാവികമായും കൂടും.ഇവ്വിധമുള്ള ക്രമക്കേട് 'ഇന്‍സുലിന്‍' ശരീരത്തില്‍ കൂട്ടാന്‍ സഹായകമാകുന്നു.ഈ സാഹചര്യത്തിലാണ് ഇന്ന് പ്രചാരത്തിലുള്ള അധിക രോഗങ്ങളും.ഒന്നു കൂടെ വ്യക്തമാക്കിയാല്‍ കാര്‍ബോ ഹൈഡ്രേറ്റ് (അന്നജം)കൂടുതല്‍ കഴിക്കുകയും ആവശ്യമുള്ള ഫാറ്റ് (കൊഴുപ്പ്) കഴിക്കാതിരിക്കുകയും ചെയ്യുന്ന ശൈലി സ്വീകരിക്കുന്നതിനാലാണ് രോഗം പിടിപെടുന്നത്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
എന്നാല്‍ ശുദ്ധമായ കൊഴുപ്പ് കഴിക്കുകയും ശരീരത്തില്‍ അത്രയൊന്നും ആവശ്യമില്ലാത്ത അന്നജം അടങ്ങുന്ന ധാന്യം/കിഴങ്ങ് വര്‍ഗങ്ങള്‍ ഒഴിവാക്കി ഭക്ഷണ രീതി പുന ക്രമീകരിക്കുകയും ചെയ്താല്‍ ആരോഗ്യം തിരിച്ചു പിടിക്കാം.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
1977 ജോര്‍ജ് മൈക് എന്ന അമേരിക്കന്‍ സെനറ്ററുടെ നേതൃത്വത്തില്‍ പുറപ്പെടുവിക്കപ്പെട്ട തികച്ചും ദൗര്‍ഭാഗ്യകരമായ പ്രഖ്യാപനം വിനാശകരമായ ഈ ആരോഗ്യ പ്രശ്നങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിക്കാന്‍ കാരണമായതായി വിലയിരുത്തപ്പെടുന്നു.പൂരിത കൊഴുപ്പ് ഒഴിവാക്കണമെന്നായിരുന്നു ഈ പ്രഖ്യാപനം.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പരമ്പരാഗതമായി ശീലിച്ചു പോന്ന വെളിച്ചെണ്ണയും/ഒലിവെണ്ണയും പാലുല്പന്നങ്ങളും ഒക്കെ കച്ചവടവല്‍കരിച്ച മറ്റൊരു രീതിയില്‍ അഥവാ കൊഴുപ്പ് ദൂരീകരിക്കപ്പെട്ട രീതിയില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടത് മാത്രം ഭക്ഷിച്ചു പോന്ന നാല് പതിറ്റാണ്ട് ലോകത്തിനു സമ്മാനിച്ചത് 'മെറ്റാബോളിക് സിഡ്രം ആയിരുന്നു.ഇതിലൂടെ സംജാതമായ ഭീമന് രോഗങ്ങള്‍ക്കുള്ള വിലപിടിപ്പുള്ള മരുന്ന് വില്പനയിലൂടെ മരുന്നുല്പാദന കമ്പനികള്‍ തടിച്ചു കൊഴുത്തതിന്റെ ചരിത്രം എഴുതി ഫലിപ്പിക്കാന്‍ പോലും സാധ്യമല്ല.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ആഗോള കച്ചവട താല്പര്യങ്ങളാല് ബലികഴിക്കപ്പെട്ടതും ബലികഴിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നതും ലോകമെമ്പാടുമുള്ള ലക്ഷോപലക്ഷം മനുഷ്യരാണ്.അതിനാല്‍ ഒരു പുനര്‍ വിചിന്തനത്തിന് ഒരുങ്ങുക.<br />
<br />
എല്‍.സി.എച്.എഫ് (ലൊ കാര്‍ബൊ ഹൈഡ്രേറ്റ് ഹൈ ഫാറ്റ് ഡയറ്റ്.) ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിച്ചേക്കും.</div>
<div style="text-align: justify;">
<br />
അസീസ് മഞ്ഞിയില്‍</div>
</div>
Unknownnoreply@blogger.com0tag:blogger.com,1999:blog-8571468707619147847.post-86598269478610510662018-08-04T12:25:00.000+05:302019-11-04T12:26:18.883+05:30സൗഹൃദ സംഗമം ധന്യമായി<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: justify;">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgUb54CFXqVJCBaUBW-nT4EFrUxI_56tW-ARB-rORJVWPw_j4c_IPUdwwgmBdtKf4dkNBquEo7apfCfzj1u0xWPP4Zdc_DIBqdPJUTbbU0xL6WvIcKBxkK_Qlprmh3kv4W-uorEqY4TDWHQ/s1600/sadas.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="1066" data-original-width="1599" height="133" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgUb54CFXqVJCBaUBW-nT4EFrUxI_56tW-ARB-rORJVWPw_j4c_IPUdwwgmBdtKf4dkNBquEo7apfCfzj1u0xWPP4Zdc_DIBqdPJUTbbU0xL6WvIcKBxkK_Qlprmh3kv4W-uorEqY4TDWHQ/s200/sadas.jpg" width="200" /></a></div>
<div style="text-align: justify;">
ദോഹ:ഒരു വസ്തു സ്വീകരിക്കപ്പെടുന്ന പശ്ചാത്തലം ഏറെ പ്രധാനം തന്നെയാണ്. മേഘങ്ങളിൽ നിന്നു വീഴുന്ന മഴത്തുള്ളി ശുദ്ധമായ കൈകളിലാണ് പതിക്കുന്നതെങ്കിൽ അത് പാനം ചെയ്യാം.പകരം അഴുക്ക് ചാലിലാണെങ്കിൽ പാദം കഴുകാൻ പോലും യോഗ്യമല്ല.അതേ മഴത്തുള്ളി ചുട്ടു പൊള്ളുന്ന ഒരു ലോഹത്തിലാണ് വീഴുന്നതെങ്കിൽ ബാഷ്പീകരിച്ച് ഇല്ലാതാകും.ഒരു പക്ഷെ പതിക്കുന്നത് ഒരു താമരയിലാണെങ്കില്‍ പവിഴം പോലെ തിളങ്ങും.ഒരു മുത്തുച്ചിപ്പിയിലാണെങ്കിലോ അതൊരു പവിഴം തന്നെയാകും.ഓർക്കുക മഴത്തുള്ളി എപ്പോഴും ഒന്നുതന്നെയായിരുന്നു.അത് പതിക്കുന്ന പ്രതലങ്ങളാണ് വ്യത്യസ്തം.ഒരാൾ ആരുമായി സൗഹൃദത്തിലാകുന്നുവോ അതനുസരിച്ച് അയാളുടെ ജീവിതത്തില്‍,സ്വഭാവത്തില്‍,സംസ്കാരത്തില്‍ ഭാവമാറ്റമുണ്ടാകുന്നു.നല്ല സുഹൃത്തുക്കളാകട്ടെ നമ്മുടെ കൈമുതൽ.ജൂലായ് 30 ലോക സഹൃദ സംഗമ ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 3 ന് സി.ഐ.സി യില്‍ സംഘടിപ്പിക്കപ്പെട്ട സൗഹൃദ സദസ്സില്‍ നാസര്‍ വേളം പ്രാരംഭം കുറിച്ചു.</div>
</div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<div style="text-align: justify;">
<br /></div>
</div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<div style="text-align: justify;">
ശേഷം സംഗമം കണ്‍വീനര്‍ അസീസ് മഞ്ഞിയിലിന്റെ സൗഹൃദ മൊഴിയായിരുന്നു.ചുട്ടു പൊള്ളുന്ന വേനല്‍ ചൂടില്‍ വെന്തുരുകിയിട്ടും ഈ നട്ടുച്ച നേരത്ത് സൗഹൃദത്തിന്റ് കുളിര് തെന്നല്‍ തേടി വന്നത് ചെറിയ കാര്യമല്ല.വലിയ മനസ്സുള്ളവര്‍ക്കേ ഇതിനു കഴിയുകയുള്ളൂ വളര്‍ന്നു വരുന്ന തലമുറയിലെ കുട്ടികള്‍ തങ്ങളുടേതുമാത്രമായ തീരങ്ങളിലും തുരുത്തുകളിലുമാണ് സൗഹൃദങ്ങള്‍ പങ്കിടുന്നത്.പഴയ കളിപ്പറമ്പില്‍ പുതിയ രമ്യഹര്‍മ്മങ്ങളുയര്‍ന്നിരിക്കുന്നു.തണല്‍ മരം വെട്ടി മാറ്റപ്പെട്ടിരിക്കുന്നു.ഓലമേഞ്ഞ ഓത്തുപള്ളി വലിയ കെട്ടിടമായി മാറിയിരിക്കുന്നു.കെട്ടി ഉയര്‍ത്തപ്പെട്ട മതിലും മറയും വന്നിരിക്കുന്നു.അവിടെയാണ് മുഹമ്മ്ദുമാരുടെ സദസ്സ്.തൊട്ടപുറത്തെ കാലഹരണപ്പെടാറായി നിന്നിരുന്ന വഴിയമ്പലം പുനരുദ്ധരിച്ചിരിച്ച് ചുറ്റുമതില്‍ കെട്ടി ഭദ്രമാക്കിയിരിക്കുന്നു.മുരളീധരന്മാരുടെ താവളം അവിടെയാണ്.മറ്റൊരുകൂട്ടര്‍ കുരിശുപള്ളി പരിസരത്താണ് ഒത്തുകൂടുന്നത്.സമൂഹങ്ങള്‍ക്കിടയില്‍ വലിയ മതിലുകള്‍ രൂപം പൂണ്ടിരിക്കുന്നു.ആത്മീയ ഹാവ ഭാവങ്ങളുടെ മത്സരത്തട്ടകങ്ങളും വിവിധ ദര്‍ശനങ്ങള്‍ തമ്മിലുള്ള അനാരോഗ്യകരമായ വീറും വാശിയും ആയിരിക്കണം ഈ ദയനീയാവസ്ഥയുടെ കാരണമെന്ന് പറയപ്പെടുന്നു.പത്രവാര്‍ത്തകള്‍ പോലും ഒരുമിച്ചിരുന്ന് വായിക്കാന്‍ പറ്റാത്തവിധം സമൂഹങ്ങള്‍ക്കിടയില്‍ വിള്ളലുകള്‍ വീണിരിക്കുന്നു.</div>
</div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<div style="text-align: justify;">
ഈ വരണ്ടുണങ്ങിയ തീരത്ത് ഈ സംഗമം പ്രസക്തമാകുന്നു.മഞ്ഞിയില്‍ വിരാമമിട്ടു.</div>
</div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<div style="text-align: justify;">
<br /></div>
</div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<div style="text-align: justify;">
നന്മയുടെ പൂമരങ്ങളുടെ തണലും സുഗന്ധവും തേടി കടുത്ത വേനലിനെ വകവെയ്ക്കാതെ സംഗമത്തിന്റെ ഭാഗമാകാന്‍ മനസ്സ് വെച്ച സഹൃദയരെ മുക്തകണ്ഠം പ്രശംസിച്ചു കൊണ്ടായിരുന്നു സി.ഐ.സി ദോഹ സോണ്‍ ആക്റ്റിങ് പ്രസിഡന്റ് കെ.ടി അബ്ദുല്ലയുടെ സന്ദേശം തുടങ്ങിയത്.പൊയ്പോയ കാലങ്ങളിലെ വഴിയടയാളങ്ങള്‍ നന്മയുടെ വഴിയിലേയ്ക്കുള്ള സൂചകങ്ങളും സൂചനകളുമത്രെ.</div>
</div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<div style="text-align: justify;">
<br /></div>
</div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<div style="text-align: justify;">
ഈ സമൂഹ ഗാത്രത്തില്‍ പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന അസഹിഷ്ണുതയുടെ ജ്വരം ഏറെ അപകടകരമാം വിധം വളര്‍ന്നിരിക്കുന്നു.പ്രതീക്ഷകളുടെ കൊച്ചു കൊച്ചു തുരുത്തുകള്‍ പോലും പ്രളയം വിഴുങ്ങാന്‍ പോകുന്ന പ്രതീതി.</div>
</div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<div style="text-align: justify;">
<br /></div>
</div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<div style="text-align: justify;">
ചിരുതയുടെ മുലപ്പാല്‍ കുടിച്ച് വളര്‍ന്നവനാണെന്നു വികാരാധീനനായി സമൂഹത്തോട് ആത്മാഭിമാനത്തോടെ വിളിച്ചു പറഞ്ഞ പണ്ഡിത കേസരികളുടെ നാടാണ് കേരളം.പാലൂട്ടിയ അമ്മയുടെ ഇതര ധര്‍മ്മധാരയിലെ മകള്‍ തന്റെ പൊന്നു പെങ്ങളാണെന്നു പറയുന്നതില്‍ അശേഷം ശങ്ക തോന്നാത്ത വലിയ മനസ്സുള്ളവരുടെ സ്വപ്ന ഭൂമിക.ഈ സ്വപ്ന ഭൂമിയും ഭൂമികയും അക്ഷരാര്‍ഥത്തില്‍ തകിടം മറിഞ്ഞിരിക്കുന്നു.വഴികാട്ടികള്‍ തന്നെ വഴി കേടിലായ കാലത്ത് പ്രതീക്ഷാ നിര്‍ഭരമായ പ്രാര്‍ഥനാ നിരതമായ മനസ്സോടെ നമുക്ക് ഒരുമിച്ചിരിക്കാം സൗഹൃദം പങ്കുവെക്കാം.അനിര്‍വചനീയമായ ഈ അനുഭൂതി സഹൃദയര്‍ക്ക് പങ്ക് വെക്കാം.കെ.ടി സംക്ഷിപ്തമായി പറഞ്ഞു നിര്‍ത്തി.</div>
</div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<div style="text-align: justify;">
<br /></div>
</div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<div style="text-align: justify;">
അമ്മമാര്‍ക്ക് വേണ്ടി സമര്‍പ്പിച്ച ഒരു കവിതയായിരുന്നു പിന്നീട് അവതരിപ്പിക്കപ്പെട്ടത്.നാസര്‍ സാഹിബിന്റെ പാരായണം അതീവ ഹൃദ്യമായിരുന്നു.</div>
</div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<div style="text-align: justify;">
<br /></div>
</div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<div style="text-align: justify;">
ഫത്തീലിന്റെ അറബിക് ഗാനവും കൊച്ചു ഗായകന്റെ ചരിത്ര പാഠം ഒര്‍മ്മിപ്പിക്കുന്ന ഗാനവും സഹോദരന്റെ ലളിത ഗാനവും സദസ്സ് സന്തോഷ പൂര്‍വ്വം സ്വീകരിച്ചു.</div>
</div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<div style="text-align: justify;">
<br /></div>
</div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<div style="text-align: justify;">
ജോണ്സണ് വാകയില്‍,മനോജ്,ജീവന് തുടങ്ങിയ സഹൃദയര്‍ വേദിയിലിരുന്നും സദസ്സിലിരുന്നും മനസ്സ് തുറന്നു.ആധുനിക സൗകര്യങ്ങളുടെ കടന്നു കയറ്റം മനുഷ്യരെ കൂടുതല്‍ അകലം പാലിക്കത്തക്ക വിധം ദ്രുവങ്ങളിലെത്തിച്ചിരിക്കുന്നതില്‍ വലിയ പങ്കു വഹിച്ചിരിക്കുന്നു.സാങ്കേതിക വിദ്യകളുടെ അതിപ്രസരം ഒരു സമൂഹത്തിന് പ്രത്യക്ഷത്തില്‍ ഉപകാരപ്പെട്ടതായി തോന്നുന്നുവെങ്കിലും ഈ സംവിധാനം എല്ലാ അര്‍ഥത്തിലും ദുരുപയോഗം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു എന്നത് നിഷേധിക്കാന്‍ സാധ്യമല്ല.പരസ്പരം പാലം പണിയുന്ന ഇത്തരം സൗഹൃദ സംഗമങ്ങള്‍ ശ്ളാഘനിയമാണെന്നും കാലഘട്ടത്തിന്റെ തേട്ടമാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.<br />
<div>
<br /></div>
</div>
</div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<div style="text-align: justify;">
വിവിധ ദര്‍ശനങ്ങളും വീക്ഷണങ്ങളും മനുഷ്യ നന്മയ്ക്കും പുരോഗതിയ്ക്കും വലിയ സംഭാവനകള്‍ നല്കുന്നവയാണ്.വിദ്വംസക സംഘങ്ങളും ദുഷ്ടലാക്കോടെ പ്രവര്‍ത്തന നിരതരായ അധര്‍മ്മകാരികളും ഉറഞ്ഞു തുള്ളുന്ന കാലമാണിത്.ധര്‍മ്മങ്ങളുടെ യഥാര്‍ഥ ആഹ്വാനത്തിന് കടകവിരുദ്ധമായ കല്പനകള് നടത്തി സാധുജനങ്ങളെ കബളിപ്പിക്കുകയും കളിപ്പിക്കുകയും ചെയ്യുന്ന ദുരവസ്ഥയ്ക്ക് രാജ്യം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നു.ധര്‍മ്മങ്ങളിലേയ്ക്ക് സമൂഹത്തെ തിരിച്ചു നടത്തണം.ധര്‍മ്മ നിരാസമാണ് ഈ കാലുഷ്യാന്തരീക്ഷത്തിന്റെ യഥാര്‍ഥ ശത്രു.കണ്ണടച്ച് നിരാകരിച്ച ധര്‍മ്മങ്ങളിലേയ്ക്ക് ആത്മാര്‍ഥമായി കടന്നു വരുന്നതോടെ ഈ ജീര്‍ണ്ണാവസ്ഥയ്ക്ക് സമൂലമായ മാറ്റം സംഭവിക്കും.പ്രതീക്ഷകളെ പൊലിപ്പിച്ചുകൊണ്ട് സ്വലാഹുദ്ദീന്‍ ചെരാവള്ളി ഉപസംഹരിച്ചു.<br />
<br />
<div style="text-align: left;">
നൗഫല്‍ വി.കെ,സാബിര്‍ ഓമശ്ശേരി,സബക് സാഹിബ് എന്നിവര്‍ നേതൃത്വം നല്കി.</div>
<div>
<br /></div>
</div>
</div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<div style="text-align: justify;">
1.45 ന് തുടങ്ങിയ സദസ്സ് 2.45 ന് സമാപിച്ചു. ഉച്ചക്ക് 12.45 ന് ഭക്ഷണം വിളമ്പിത്തുടങ്ങിയിരുന്നു.ഒരു മണിക്കൂര്‍ ഭക്ഷണത്തിനും ഒരു മണിക്കൂര്‍ സൗഹൃദ സസ്സിനും എന്ന അജണ്ട കൃത്യമായി പാലിക്കാനായതില്‍ ദോഹ സോണ്‍ സെക്രട്ടറി വി.കെ നൗഫല്‍ സന്തുഷ്ടി രേഖപെടുത്തി.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhpXIXM92rXGQ9k2x9z5l55DVY-Lfr4wm9vk55sk4BGYyEUR2yQ-yEKVYYK9m1su52zibg29q06RnfjZmB_GukRIMyGxW-QehHA2Vzju4cDt1cNNoNTUDfa1sfcA-GlaseChgQefwbmZU04/s1600/MK.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="1420" data-original-width="1600" height="177" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhpXIXM92rXGQ9k2x9z5l55DVY-Lfr4wm9vk55sk4BGYyEUR2yQ-yEKVYYK9m1su52zibg29q06RnfjZmB_GukRIMyGxW-QehHA2Vzju4cDt1cNNoNTUDfa1sfcA-GlaseChgQefwbmZU04/s200/MK.jpg" width="200" /></a></div>
<br />
<br /></div>
</div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<div style="text-align: justify;">
</div>
</div>
<div style="text-align: left;">
<br />
<br /></div>
</div>
</div>
Unknownnoreply@blogger.com0tag:blogger.com,1999:blog-8571468707619147847.post-17246984509700537332018-07-01T12:33:00.000+05:302019-11-04T12:33:37.290+05:30ചിത്ര വര്‍ഷങ്ങള്‍<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhPbDakSHulMImHbjp6Xn-3etgl7eLXdtHgx5OtOcaxwymDIUUkrXXBb50yuUhqTe06ocVn3vjIt8x2HomH3L3DO71vq5LM2MYHPZn-2ebpdQJ1Vviuaq597OMjhkuO6uLEyumC1knjb9mG/s1600/chithravarshangal.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="422" data-original-width="750" height="112" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhPbDakSHulMImHbjp6Xn-3etgl7eLXdtHgx5OtOcaxwymDIUUkrXXBb50yuUhqTe06ocVn3vjIt8x2HomH3L3DO71vq5LM2MYHPZn-2ebpdQJ1Vviuaq597OMjhkuO6uLEyumC1knjb9mG/s200/chithravarshangal.jpg" width="200" /></a></div>
ഹൃദയാവര്‍ജ്ജകമായ ഒരു കലാ വിരുന്ന്. അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.മാധ്യമം ഒരുക്കിയ ചിത്ര വര്‍ഷങ്ങള്‍ പ്രവാസ കലാ ലോകത്തെ ഒരു അടയാളപ്പെടുത്തലായിരുന്നു..സംഘാടനത്തിലും സംവിധാനത്തിലും അവതരണത്തിലും വ്യതിരിക്ത അവകാശപ്പെടാനാകുന്നതിലുപരി നല്ലൊരു ശതമാനം ഉയര്‍ന്ന നിലവാരമുള്ള ആസ്വാദക വൃന്ദം എന്ന പ്രത്യേകത വിശേഷാല്‍ എടുത്തുദ്ധരിക്കാതെ തരമില്ല.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
വളരെ സാന്ദര്‍ഭികമായി ഒരു കാര്യം കൂടെ പങ്കുവെക്കട്ടെ.ചിത്രച്ചേച്ചിയുടെ അനുഭവങ്ങളുമായി ബന്ധപ്പെട്ട മറുപടിക്ക് പ്രതികരണമായി അവതാരകന് പറഞ്ഞു."കൃഷ്ണനായാലും,ബുദ്ധനായാലും,യേശുവായാലും,അല്ലാഹുവായാലും എല്ലാം ദൈവ കീര്‍ത്തനം...."അഥവ അല്ലാഹു എന്നാല്‍ പ്രവാചകനൊ,പരിവ്രാചകനൊ,അവതാര പുരുഷനൊ ഒക്കെയായിരിയ്ക്കും എന്ന ധാരണയാണ് ഇവിടെ അരക്കിട്ടുറപ്പിക്കപ്പെടുന്നത്.ചുരുക്കത്തില്‍ സമൂഹത്തിലെ സിംഹ ഭാഗം വിദ്യാസമ്പന്നരുടെ പോലും ഇസ്ലാമിലെ ദൈവ വിശ്വാസത്തെ കുറിച്ചുള്ള സങ്കല്പം ഏറെ വിചിത്രമാണ് എന്നു സാരം .ഇതു തിരുത്തപ്പെടേണ്ടതത്രെ.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഈശ്വര്‍,ഖുദാ,ഗോഡ്, സുരിയാനി ഭാഷയിലെ യഹോവ എന്നിത്യാദി പ്രയോഗങ്ങളുടെ അറബി ഭാഷാന്തരം മാത്രമാണ് അല്ലാഹു.അല്ലാതെ ഒരു മുസ്ലിം ദൈവത്തെ പ്രതിനിധാനം ചെയ്യുന്ന പദമല്ല.വേദങ്ങളുടെ ഒക്കെ അറബി ഭാഷാന്തരത്തില്‍ ഈശ്വര്‍ എന്നതിന്റെ തര്‍ജ്ജുമ അല്ലാഹു എന്നു കാണാവുന്നതാണ്.അറബി ബൈബിളിലും അങ്ങിനെ തന്നെ.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഇസ്ലാം എന്ന ദര്‍ശനത്തെ കുറിച്ചും അതുള്‍കൊള്ളുന്ന മുസ്ലിമിനെ കുറിച്ചും പൊതു സമൂഹത്തിലുള്ള തെറ്റിദ്ധാരണകളുടെ ആഴം അളക്കാനാകുകയില്ല.ദൈവം അനുഗ്രഹിക്കുമാറാകട്ടെ.</div>
<div style="text-align: justify;">
ഒരിക്കല്‍ കൂടെ അഭിനന്ദനങ്ങളോടെ...</div>
<div style="text-align: justify;">
<br />
അസീസ് മഞ്ഞിയില്‍..</div>
</div>
Unknownnoreply@blogger.com0tag:blogger.com,1999:blog-8571468707619147847.post-88766111996117189662018-06-28T12:40:00.000+05:302019-11-04T12:40:55.662+05:30സ്നേഹ സംഗീതത്തിന്റെ സോപാനത്തില്‍<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEit9_QQmfpw6z3NV9ISgZ_c0aV0WS7jVPoKMzlS6S-TEdElYh2F1N2ZjcM9IyypigcX1Zxe0AOgkagxIiBM-rxP5wKHNFmc8HI1SmiDQzVZnYqTFK6ZOEARlwqiymzGzsuHJ5nQUv21fBVH/s1600/harigovindan.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="371" data-original-width="373" height="198" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEit9_QQmfpw6z3NV9ISgZ_c0aV0WS7jVPoKMzlS6S-TEdElYh2F1N2ZjcM9IyypigcX1Zxe0AOgkagxIiBM-rxP5wKHNFmc8HI1SmiDQzVZnYqTFK6ZOEARlwqiymzGzsuHJ5nQUv21fBVH/s200/harigovindan.jpg" width="200" /></a></div>
<div style="text-align: justify;">
കലാ സാഹിത്യ സംഗീത മേഖലകൾ പോലും ജാതി മത വര്‍ണ്ണാവര്‍ണ്ണ വൃത്തങ്ങളില്‍ തളച്ചിടപ്പെടുന്ന കാലത്ത് ആസ്വാദക ലോകം എന്ന ഏക പ്രതലത്തിലേയ്ക്ക് ഇവയെല്ലാം എഴുന്നള്ളിക്കപ്പെടണമെന്ന മോഹം സൂക്ഷിക്കുകയും അതിന്നായി തന്നാലാവുന്ന വിധം പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്ന് സോപാന സംഗീത കുലപതി ഞരളത്ത് ഹരി ഗോവിന്ദന് പറഞ്ഞു.<br />
<br />
ഡയലോഗ് സെന്റര്‍ ഖത്തര്‍ ഒരുക്കിയ ഈദ് സൗഹൃദ സദസ്സില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.<br />
<br />
ക്ഷേത്ര കലകള്‍ ക്ഷേത്രേതര കലകള്‍ അതുമല്ലെങ്കില്‍ ദൈവദത്ത കലകള്‍ ദൈവേതര കലകള്‍ എന്നതൊക്കെ ചില സ്വാര്ഥന്മാരുടെ ജല്പനങ്ങളാണ്.സവര്‍ണ്ണന്റെ അപ്രമാദിത്വത്തെ പ്രതിഷ്ഠിച്ചെടുക്കുന്നതിന്റെ ഭാഗമായി നടമാടപ്പെട്ട അധര്‍മ്മങ്ങളുടേയും അതിക്രമങ്ങളുടേയും ഉച്ചകോടിയിലാണ് ഇന്നു ഭാരതം.കല സിദ്ധിയാണ്.ഈ സിദ്ധി പ്രസരിക്കപ്പെടുകയും പ്രതിഫലിക്കപ്പെടുകയും വേണം.സഹൃദയരുടെ ആസ്വാദനത്തിന് തടയിടപ്പെടുന്ന പ്രവണത പൈശാചികമത്രെ.ഈ പൈശാചികതയെ അലങ്കരിച്ചാനയിപ്പിക്കുന്ന കുതന്ത്രങ്ങളില്‍ കുറേ നിഷ്കളങ്കരായ പൊതു സമൂഹം വശം വദരായിക്കൊണ്ടിരിക്കുന്നു എന്നതും യാഥാര്‍ഥ്യമാണ്. വിഷലിപ്തമായ ലോകത്ത് സ്നേഹത്തിന്റെ സാഹോദര്യത്തിന്റെ സോപാന സംഗീത വര്‍ഷം കൊണ്ട് വിമലികരിക്കുമാറാകട്ടെ.ഹരി ഗോവിന്ദന് പ്രത്യാശ പ്രകടിപ്പിച്ചു.<br />
<br />
ഗോക്കളെ മഹത്വ വല്കരിച്ച് മനുഷ്യനെ ചുട്ടുകൊല്ലുന്നവര്‍ കൊട്ടിപ്പടുന്ന വാദ്യോപകരണങ്ങള്‍ അധികവും ഗോക്കളുടെ തോലുപയോഗിച്ചാണെന്ന സാമാന്യ ബുദ്ധിപോലും പണയപ്പെടുത്തപ്പെട്ട ലോകത്ത് പ്രതീക്ഷകള്‍ മുളപ്പിക്കാനുള്ള ശ്രമത്തോളം മഹത്തരമായ ദൗത്യം ഇല്ലന്നതത്രെ പരമാര്‍ഥം..<br />
<br />
താളലയ സംഗീതാത്മകമായ ലോകത്തിനും ലോകര്‍ക്കും താളാത്മകമായ ജീവിത ക്രമം കാലങ്ങളായി അവതരിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.ഈ മനോഹരമായ ജീവിതക്രമത്തെ ജീവിതത്തോട് ചേര്‍ത്തു പിടിക്കാനുള്ള സര്‍ഗാത്മകമായ സാധനയും ശ്രമങ്ങളുമായിരിക്കണം പാളം തെറ്റിയ വര്‍ത്തമാന ലോകത്തിന് അഭികാമ്യം.<br />
<br />
ഹമദ് അബ്ദു റഹിമാന്‍ അധ്യക്ഷത വഹിച്ച പരിപാടിയിൽ സോമൻ പൂക്കാട് കൃഷണൻ, മഞ്ഞിയിൽ അബ്ദുൽ അസീസ് , റഫീഖ് എന്നിവർ ആശംസകൾ നേർന്നു. മുഹമ്മദ് ഷബീര്‍ സ്വാഗതം പറഞ്ഞു.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgjW42cZwbUGme65Fza7SsRJ8iZn4SW7jNPaKWtHOav0TkrzMXmwhO7c5fp57wVgv105GX1lWysyvDqtZrZy0cX2I9MElc2I-wI_THkAUBWRW1pXoig-bYrCtZ4MH6KGvLUz9dK5g2WD6mY/s1600/jeralath.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="1280" data-original-width="622" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgjW42cZwbUGme65Fza7SsRJ8iZn4SW7jNPaKWtHOav0TkrzMXmwhO7c5fp57wVgv105GX1lWysyvDqtZrZy0cX2I9MElc2I-wI_THkAUBWRW1pXoig-bYrCtZ4MH6KGvLUz9dK5g2WD6mY/s200/jeralath.jpg" width="96" /></a></div>
<br /></div>
</div>
Unknownnoreply@blogger.com0tag:blogger.com,1999:blog-8571468707619147847.post-42897138071240265852018-06-15T14:10:00.000+05:302019-11-04T14:10:53.774+05:30സൗഹാര്‍ദ്ദത്തിന്റെ ആഘോഷം<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhfQ9tirT83bmobNIWmWyg-sDYB7U4d5Ep9-amCMVedXmNZsSjO91Dm6octK-Io-DCirgyBSRZUUTmu7TJ8Ac1OC4v1897AAHHM7mTzU4K88X4mEFPHkKcrG7w6LTeoZb1Pkw9X9BZNdXiz/s1600/Eid+Gahu.jpeg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="1091" data-original-width="1600" height="136" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhfQ9tirT83bmobNIWmWyg-sDYB7U4d5Ep9-amCMVedXmNZsSjO91Dm6octK-Io-DCirgyBSRZUUTmu7TJ8Ac1OC4v1897AAHHM7mTzU4K88X4mEFPHkKcrG7w6LTeoZb1Pkw9X9BZNdXiz/s200/Eid+Gahu.jpeg" width="200" /></a></div>
ദോഹ:സഹനത്തിന്റെ സഹാനുഭൂതിയുടെ സന്തോഷത്തിന്റെ സൗഹാര്‍ദ്ദത്തിന്റെ ആഘോഷമാണ് പെരുന്നാള്‍.കരുണയുടെയും കണ്ണിചേര്‍ക്കലിന്റേയും ഗുണകാംക്ഷയുടെയും മഹിതമായ പാഠമുള്‍കൊള്ളുന്ന സുദിനമാണ് പെരുന്നാള്‍.നിശ്ചയ ദാര്‍ഢ്യത്തോടെ ദൈവ നിശ്ചയത്തെ നെഞ്ചേറ്റി സംസ്കരണത്തിന് വിധേയമായി പുതിയ പുലരിയില്‍ ദൈവത്തെ കീര്‍ത്തിച്ച് സായൂജ്യമടയുന്ന സുദിനം.സഹജരെ കുറിച്ചോര്‍ക്കുന്ന അവരുടെ സുഖ ദുഃഖങ്ങളില്‍ പങ്കു ചേരുന്ന ഉന്നതമായ സംസ്കാരം പ്രോജ്ജ്വലമാകുന്ന സുദിനം.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഒരു ദിവസത്തെ ജീവിത വിഭവങ്ങള്‍ക്ക് പ്രാപ്തിയുള്ള ഓരോ വിശ്വാസിയും പാവപ്പെട്ടവരുടെയും അഗതികളുടെയും അശരണരുടെയും കാര്യത്തില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഫിത്വര്‍ സകാത്ത് എന്ന കര്‍മ്മത്തിലൂടെ പ്രചോദനം ചെയ്യുന്ന മഹനീയമായ ദിനം.ഒരു സംസ്കാരത്തിന്റെ സംസ്കൃതിയുടെ സൗന്ദര്യത്തെ അതി മനോഹരമായി പ്രതിഫലിപ്പിക്കുന്ന ദിനം.ഖത്വീബ് ഓര്‍മ്മിപ്പിച്ചു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ദോഹ സ്റ്റേഡിയം ഈദ് ഗാഹില്‍ തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി പെരുന്നാള്‍ ഖുതുബ നിര്‍വഹിക്കുകയായിരുന്നു ഇമാം.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പോരാട്ടങ്ങളുടെയും ഒപ്പം വിജയാരവത്തിന്റെ ചരിത്രമുള്ള റമദാനിന്റെ പരിസമാപ്തിയിലാണ് വിശ്വാസികള്‍.ഉപരോധങ്ങളും ഒപ്പം പ്രതിരോധങ്ങളും വീര ഗാഥകളും കൊണ്ട് ചരിത്രം സൃഷ്ടിച്ച റമദാനില്‍ പഴയകാല ചരിത്ര ദുഃഖ സത്യങ്ങളെ ഓര്‍മ്മിപ്പിക്കും വിധമുള്ള സംഭവങ്ങളുടെ ആവര്‍ത്തനങ്ങള്‍ക്ക് ഈ കൊച്ചു രാജ്യം സാക്ഷിയായി.ഒരു വര്‍ഷം കഴിഞ്ഞിട്ടും അവസാനിക്കാത്ത അയല്‍ രാജ്യങ്ങളുടെ ഉപരോധത്തെ സര്‍ഗാത്മകമായി അതിജീവിക്കാനും അതിജയിക്കാനും നാഥന്റെ അനുഗ്രഹത്താല്‍ സാധിച്ചതിലുള്ള സന്തോഷവും ഈ പെരുന്നാല്‍ ദിനത്തില്‍ പങ്കുവെക്കാം.ദൈവത്തില്‍ ഭരമേല്‍പ്പിച്ച് പ്രാര്‍ഥനാ നിര്‍ഭരമായ സമര്‍പ്പണ മനസ്സോടെ ദൈവത്തെ പ്രകീര്ത്തിക്കാം.ഒരു മാസത്തെ ശിക്ഷണ കാലത്ത് കാച്ചിയെടുത്ത വിശ്വാസ ദാര്‍ഢ്യത്തിന്റെ പരിപ്രേക്ഷ്യത്തില്‍ നിന്നു കൊണ്ട് രൂപപ്പെടുത്തിയ വിഭാവനകളെ നാഥന് വിജയിപ്പിച്ചു തരുമാറാകട്ടെ.ഹൃദയാവര്‍ജ്ജകമായ പ്രാര്‍ഥനയോടെ വളരെ സംക്ഷിപ്തമായി ഇമാം വിശദീകരിച്ചു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കാലത്ത് 04.58 നായിരുന്നു പെരുന്നാള്‍ നമസ്കാരം ആരംഭിച്ചത്.വിവിധ ദേശ ഭാഷക്കാര്‍ തിങ്ങി നിറഞ്ഞ ഈദ് ഗാഹില്‍ മലയാള പരിഭാഷ നിര്‍വഹിക്കുന്ന വിവരം മുന്‍ കൂട്ടി അറിയിച്ചിട്ടുണ്ടായിരുന്നു.സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യവും ഖത്തര്‍ മതകാര്യ വകുപ്പ് ഒരുക്കിയിരുന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അറബി ഖുത്വുബയുടെ വിവര്‍ത്തനം പി.പി.എ. റഹീം നിര്‍വഹിച്ചു. </div>
</div>
Unknownnoreply@blogger.com0tag:blogger.com,1999:blog-8571468707619147847.post-18289150517730398462018-06-10T13:31:00.000+05:302019-11-04T13:33:17.833+05:30വിശുദ്ധ ഗ്രന്ഥം വായിക്കുക<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiqVpxLCA8tQo0fLQFFV32wLdRuUVEZyNBcdg4pl-bZS5WI0vGpOzm-kR_iidQEV7zHZWN8icOQIkgReMx8IO6ufZbDDmqZ-odcwdHQarVPvhUeT39mg2rd7tNsHHlOBiG7y-0-1KheRvIS/s1600/winners.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="1205" data-original-width="1524" height="158" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiqVpxLCA8tQo0fLQFFV32wLdRuUVEZyNBcdg4pl-bZS5WI0vGpOzm-kR_iidQEV7zHZWN8icOQIkgReMx8IO6ufZbDDmqZ-odcwdHQarVPvhUeT39mg2rd7tNsHHlOBiG7y-0-1KheRvIS/s200/winners.jpg" width="200" /></a></div>
<div style="text-align: justify;">
നിരക്ഷരനായ പ്രവാചകന് സാധിച്ചെടുത്ത ഉദാത്തമായ സാമൂഹ്യ വിപ്ളവത്തിന്റെ സമാനതകളില്ലാത്ത ചരിത്ര സത്യത്തിന് നിതാനമായത് വിശുദ്ധ ഖുര്‍ആന്‍ ആയിരുന്നു.ജീവല്‍ സ്പര്‍ശിയായ ദിവ്യവചനങ്ങളാല്‍ സമ്പന്നമായ ഈ വേദത്തിന്റെ ഭാഷയും ഭാഷ്യവും നിരാകരിക്കാനാകാത്തവിധം സജീവമാണ്.അടുക്കള കാര്യം മുതല്‍ അന്താരാഷ്ട്ര വിചാരം വരെ പ്രതിപാദിച്ചു കൊണ്ടിരിക്കുന്ന ഖുര്‍ആന്‍ നടത്തിയ വെല്ലുവിളിയിലൂടെ ഈ ഗ്രന്ഥത്തിന്റെ ദൈവീകതയെയാണ് കാലത്തിനു മുമ്പില്‍ പ്രകാശിപ്പിച്ചു കൊണ്ടിരിക്കുന്നത്.ആറാം നൂറ്റാണ്ടില്‍ വായനാ സമൂഹം പിറന്നു വീഴുന്നതിന്റെ ചരിത്ര പശ്ചാത്തലത്തെ തൊട്ടുണര്‍ത്തിയ പ്രഖ്യാപനവും പ്രഘോഷണവും നടത്തിയത് വിശുദ്ധ വചന സുധയുടെ പ്രഥമ സൂക്തമായിരുന്നു.സക്കീര്‍ ഹുസ്സൈന്‍ തുവ്വൂര്‍ പറഞ്ഞു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഖത്തര്‍ ഖൈരിയ്യയും എഫ്.സി.സിയുമായി സഹകരിച്ച് ഡയലോഗ് സെന്റര്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ വാട്ട്സാപ്പ് പ്രശ്നോത്തരി സമാപന സംഗമത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു കുവൈറ്റ് കെ.ഐ.ജി പ്രസിഡണ്ട് സക്കീര്‍ ഹുസ്സൈന്‍.ചിട്ടപ്പെടുത്തിയ ചില അനുഷ്ഠാനമുറകളും തന്ത്ര മന്ത്രങ്ങളും പഠിപ്പിക്കുന്ന കേവല ആത്മിയതയെയല്ല.ചുവടൊപ്പിച്ച് മുന്നേറേണ്ട ദൈനം ദിന ജീവിത വ്യവഹാരങ്ങള്‍ക്ക് വെളിച്ചവും തെളിച്ചവും നല്‍കുകയാണ് ഖുര്‍ആന്‍.മുന്‍ വിധിയില്ലാതെ ഈ വേദ ഗ്രന്ഥത്തെ പഠന മനനങ്ങള്‍ക്ക് വിധേയമാക്കാന്‍ സാക്ഷര സംസ്കൃത സമൂഹത്തിന് ബാധ്യതയുണ്ട്.സക്കീര്‍ ഹുസ്സൈന്‍ വിശദീകരിച്ചു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
വിശുദ്ധ ഖുര്‍ആന്‍ മനുഷ്യ സമൂഹത്തിന്റെ പൊതു സ്വത്താണ്.മാനവ കുലത്തിനുള്ള വിളക്കും വെളിച്ചവുമാണ്.സംഹാരാത്മകമായ ജീര്‍ണ്ണിച്ച ലോകത്ത് സംവാദാത്മകതയുടെ പുഷ്കലമായ നാളുകളാണ് നമ്മുടെ വിഭാവന.തലയോട്ടികള്‍ തമ്മിലുള്ള സംഘട്ടനമല്ല.തലച്ചോറുകള്‍ തമ്മിലുള്ള ആശയ വിനിമയത്തെ കുറിച്ചുള്ള സാധ്യതയാണ് നമ്മുടെ സാധന.പ്രഭാഷകര്‍ ഓര്‍മ്മപ്പെടുത്തി.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
വിശുദ്ധ വേദ ഗ്രന്ഥമായ ഖുര്‍ആന്‍ അവതീര്‍ണ്ണമായ മാസത്തില്‍ ഖുര്‍ആനിനെ കുറിച്ച് സഹോദര സമുദായാംഗങ്ങള്‍ക്ക് അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കപ്പെട്ട ഖുര്‍ആന്‍ വാട്സാപ്പ് ക്വിസ്സ് പരിപാടിയില്‍ നൂറുകണക്കിന് പേര് റജിസ്റ്റര്‍ ചെയ്ത് മത്സരത്തില്‍ പങ്കെടുത്തിരുന്നു.ഡയലോഗ് സെന്ററിന്റെ ദോഹ,റയ്യാന്‍,വക്റ,മദീന ഖലീഫ എന്നീ നാല് സോണുകള്‍ വഴിയായിരുന്നു മത്സരാര്‍ഥികള്‍ റജ്സ്റ്റര്‍ ചെയ്യപ്പെട്ടത്.റമദാന് ആദ്യ ദിവസം മുതല്‍ പതിനഞ്ച് ദിവസം മൂന്നു വീതം ചോദ്യങ്ങള്‍ ബ്രോഡ്കാസ്റ്റ് ചെയ്തുകൊണ്ടായിരുന്നു മത്സരം നടന്നത്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
സോണല്‍ അടിസ്ഥാനത്തില്‍ മത്സരാര്ഥികളില് നല്കപ്പെട്ട 45 ചോദ്യങ്ങള്‍ക്കും ശരിയുത്തരം നല്‍കിയവരെ പ്രത്യേകം പ്രത്യേകം നറുക്കിട്ട് ഒന്നും രണ്ടും മൂന്നും വിജയികളെ പ്രഖ്യാപിച്ചു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കുള്ള സ്വര്‍ണ്ണപ്പതക്കങ്ങളില്‍ ദോഹ സോണില്‍ നിന്നും ഒന്നാം സമ്മാനമായ ഒരു പവന് സ്വര്‍ണ്ണപ്പതക്കത്തിന് ശ്രീമതി നിസി അര്‍ഹയായി.രണ്ടാം സ്ഥാനത്തിന് ശ്രീമതി അജിതയും മൂന്നാം സ്ഥാനത്തിന് ശ്രീ അനുമോനും അര്‍ഹരായി.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
മദീന ഖലീഫ സോണില്‍ നിന്നും ഒന്നാം സ്ഥാനത്തിന് ശ്രീമതി സ്മിത ആദര്‍ശ് അര്‍ഹയായി.രണ്ടും മൂന്നും സ്ഥാനത്തിന് ശ്രീമതി സ്മിത ഷൈന്‍,ശ്രീമതി സ്മിത ജയകുമാര്‍ എന്നിവര്‍ അര്‍ഹത നേടി.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
റയ്യാന്‍ സോണില്‍ നിന്നും ഒന്നാം സ്ഥാനത്തിന് ശ്രീ നോബിള്‍ അലക്സ് അര്‍ഹനായി.രണ്ടും മൂന്നും സ്ഥാനത്തിന് ശ്രീ ജില്സന് ജോസഫ്, ശീമതി ശ്രേയ കൃഷ്ണ എന്നിവര്‍ അര്‍ഹത നേടി.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
വക്റ സോണില്‍ നിന്നും ഒന്നാം സ്ഥാനത്തിന് ശ്രീമതി അശ്വതി അശോക് അര്‍ഹയായി.രണ്ടും മൂന്നും സ്ഥാനത്തിന് ശ്രീ ജയകുമാര്‍, ശീമതി ഷര്‍ലി വര്‍ഗീസ് എന്നിവര്‍ അര്‍ഹത നേടി.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ദോഹ സോണില്‍ നിന്നും 86 പേരും,മദീന ഖലീഫയില്‍ നിന്നും 112 പേരും,റയ്യാന്‍ സോണില്‍ നിന്നും 74 പേരും വക്റ സോണില്‍ നിന്നും 166 പേരും ക്വിസ്സ് മത്സരത്തില്‍ പങ്കെടുത്തു.നല്കപ്പെട്ട 45 ചോദ്യങ്ങള്‍ക്കും ശരിയുത്തരം നല്കിയവരും 41 വരെ ഉത്തരം നല്കിയവരും അതിനു താഴെ എത്തിയവരേയും ഒന്നും രണ്ടും മൂന്നും സ്ഥാനത്തിന് അര്‍ഹത നേടിയവരായി പ്രഖ്യാപിച്ചു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ദോഹ സോണില്‍ നിന്നും ഒന്നും രണ്ടും മൂന്നും സ്ഥാനത്തിന് യഥാക്രമം 35,27,24 മത്സരാര്ഥികളും.മദീന ഖലീഫ സോണില്‍ നിന്നും 38,37,37 പേരും,റയ്യാന്‍ സോണില്‍ നിന്നും 21,25,28 പേരും,വക്റ സോണില്‍ നിന്നും 64,62,40 പേരും യഥാക്രമം വിജയികളായി.വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ അതതു സോണ്‍ കൗണ്ടര്‍ വഴി സോണ്ല് കോഡിനേറ്റര്‍ മാരുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അല്‍ അറബ് സ്പോര്‍ട്സ് ക്ലബ്ബില്‍ സംഘടിപ്പിക്കപ്പെട്ട പരിപാടിയുടെ റജിസ്ട്രേഷന് വൈകീട്ട് 03.30 ന് ആരംഭിച്ചു.04.30 ന് ബാലസംഘത്തിന്റെ പ്രാര്‍ഥനയോടെയായിരുന്നു പരിപാടിയുടെ തുടക്കം.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
വിജയികളെ പ്രഖ്യാപിച്ച് ഉപഹാരങ്ങള്‍ സമ്മാനിച്ചതിന് ശേഷം മത്സരാര്‍ഥികള്‍ക്കുള്ള അവസരത്തില്‍ പലരും മനസ്സ് തുറന്നു സംവദിച്ചു.വിജ്ഞാനത്തിന്റെ ലോകത്തേക്കൊരു വാതായനം തുറന്നു കിട്ടിയ പ്രതീതിയായിരുന്നു എന്നും ഖുര്‍ആനിന്റെ മര്‍മ്മവും ധര്‍മ്മവും മനസ്സിലാക്കാനുള്ള പ്രചോദനമായി എന്നും വിലയിരുത്തപ്പെട്ടു.ആദ്യമൊക്കെ വലിയ ആവേശമുണ്ടായിരുന്നില്ലെങ്കിലും പിന്നീട് അഭിനിവേശമായി മാറിയെന്നും ചില ചോദ്യങ്ങള്‍ പോലും ജീവിതത്തില്‍ അനിവാര്യമായ മാറ്റങ്ങള്‍ക്ക് പ്രേരകമായി എന്നും മത്സരാര്‍ഥികള്‍ സദസ്സുമായി പങ്കുവെച്ചു.ഇഫ്ത്വാറിന് മുമ്പ് തന്നെ ആദ്യ സെഷന് അവസാനിച്ചു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
സന്ധ്യാ പ്രാര്‍ഥനയോടെ എല്ലാവരും അല്‍ഹിത്മി ഹാളില്‍ പ്രത്യേകം സജ്ജമാക്കിയ ഇരിപ്പിടങ്ങളിലേയ്ക്ക് മുഖാമുഖം ഇരുന്ന് നോമ്പു തുറന്നു.ജാതി മത ലിംഗ ഭേദമന്യെ സുമനസ്സക്കളുടെ ഒരു മഹാ സംഗമം.ഒരുത്സവത്തിന്റെ - അതിലുപരി മഹനീയമായ ഒരു ആരാധനയുടെ പൂര്‍ണ്ണമായ സൗന്ദര്യം സഹൃദയരെ ആഹ്ളാദഭരിതരാക്കി.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പ്രാരംഭ ഇഫ്ത്വാറിനു ശേഷം മഗ്രിബ് നമസ്കാരാനന്തരം വളണ്ടിയര്‍ മാരുടെ മേല്‍നോട്ടത്തില്‍ പ്രത്യേക കൗണ്ടറുകളിലൂടെ ഭക്ഷണം വിളമ്പി.വിഭവ സമൃദ്ധമായ ഭക്ഷണം കഴിച്ച് പരസ്പരം കുശലാന്വേഷണവും സ്നേഹവും പങ്കുവെച്ച് അതിരറ്റ സന്തോഷത്തോടെയായിരുന്നു സംഗമത്തിന് വിരാമമിട്ടത്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
സി.ഐ.സി പ്രസിഡണ്ട് കെ.സി അബ്ദുല്‍ ലത്വീഫ് സാഹിബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമത്തില്‍ എഫ്.സി.സി ഡയറക്ടര്‍ ഹബീബു റഹ്മാന് കീഴിശ്ശേരി, സി.ഐ.സി വൈസ് പ്രസിഡണ്ട്മാരായ ആര്.എസ് അബ്ദുല്‍ ജലീല്‍,എം.എസ്.എ അബ്ദു റസാഖ്,വി.ടി ഫൈസല്‍,സി.ഐ.സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലാം ഹസ്സന്, സോണല്‍ സാരഥികളായ ഇ.എം അസൈനാര്‍, ടി.കെ ഖാസ്സിം,മുഹമ്മദലി ശാന്തപുരം,എം.മുഹമ്മദലി,യൂത്ത് ഫോറം പ്രസിഡണ്ട് ജംഷീദ് ഇബ്രാഹീം,വിമന്‍ ഇന്ത്യ ഖത്തര്‍ പ്രസിഡണ്ട് നഫീസത്ത് ബീവി തുടങ്ങിയവര്‍ വേദിയെ ധന്യമാക്കി.ഡയലോഗ് സെന്റര്‍ എക്സിക്യൂടീവ് ഡയറക്ടര്‍ കെ.ടി അബ്ദു റഹ്മാന് അഹമ്മദ് സ്വാഗതവും സെക്രട്ടറി സലാഹുദ്ദീന് ചേരാവള്ളി നന്ദിയും പ്രകാശിപ്പിച്ചു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ബഷീര്‍ അഹമ്മദ്,കെ.ഷബീര്‍,സാക്കിര്‍ നദ്വി,അലികുഞ്ഞ്, അബ്ദുല്‍ വഹദ്, ഫസലു റഹ്മാന് കൊടുവള്ളി,അസീസ് മഞ്ഞിയില്‍ ഷിയാസ് കൊട്ടാരം, എന്‍.പി അഷറഫ്, അനസ് ജമാല്‍ തുടങ്ങിയവര്‍ ഇഫ്ത്വാര്‍ സംഗമത്തിന് നേതൃത്വം നല്കി.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കോഡിനേറ്റര്‍ സലാഹുദ്ധീൻ ചേരാവള്ളിയുമായി സഹകരിച്ച് പ്രശ്നോത്തരിയെ ആദ്യാന്തം നിയന്ത്രിച്ചത് :- സബക് (ദോഹ),റഷാദ് (മദിന ഖലീഫ),സുമയ്യ (റയ്യാൻ), ഷബീർ (വക്ര) വനിതാ വിഭാഗം കോഡിനേഷന്‍ നസീമ ടീച്ചര്‍ എന്നിവരായിരുന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഖത്തറിന്റെ ജീവ കാരുണ്യ മുഖമായ ഖത്തര്‍ ചാരിറ്റിയായിരുന്നു ഡയലോഗ് സെന്റര്‍ സംഘടിപ്പിച്ച പ്രശ്നോത്തരി സമാപന സംഗമത്തിന്റെ മുഖ്യ പ്രായോജകര്‍.</div>
</div>
Unknownnoreply@blogger.com0tag:blogger.com,1999:blog-8571468707619147847.post-6474563637594978122018-04-05T12:45:00.000+05:302019-11-04T12:45:36.245+05:30നജ്മ നസീറിന് യാത്രയപ്പ് നല്കുന്നു<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg3E90SV-1ceFnFENvHxlCC2Vfbk7hwJyQeOsaJPoZ9pn_dOrjTYLXyS1eCSWvgxDypj39VrgCerFaA0r7i6pO08LSN5xwBKrhzMbd8tFqWQA6Lxl7457b-ye9dE1uKjTymWqkx0hx3ky0t/s1600/Najma.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="960" data-original-width="746" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg3E90SV-1ceFnFENvHxlCC2Vfbk7hwJyQeOsaJPoZ9pn_dOrjTYLXyS1eCSWvgxDypj39VrgCerFaA0r7i6pO08LSN5xwBKrhzMbd8tFqWQA6Lxl7457b-ye9dE1uKjTymWqkx0hx3ky0t/s200/Najma.jpg" width="155" /></a></div>
<div style="text-align: justify;">
ദോഹയുടെ എഴുത്ത്കാരി യാത്രയാകുന്നു.രണ്ട് പതിറ്റാണ്ടിൽ കൂടുതൽ ഖത്തറിൽ സാമൂഹിക സാംസ്കാരിക കലാ രംഗങ്ങളില്‍ പ്രവര്‍ത്തന നിരതയായി നിറഞ്ഞു നിന്ന നജ്മ നസീര്‍ പ്രവാസം മതിയാക്കി നാട്ടില്‍ കൂടൊരുക്കാനൊരുങ്ങുന്നു. തന്റെ സ്വതസിദ്ധമായ ശൈലിയിൽ വൈവിധ്യങ്ങളായ രചനകളും സാഹിത്യ സാംസ്കാരിക രംഗങ്ങളും വഴി ഒരു ബൃഹത്തായ സുഹൃത് വലയം സൃഷ്ടിച്ചെടുക്കാന്‍ ശ്രീമതി നജ്മ നസീറിന് സാധിച്ചിട്ടുണ്ട്.കേച്ചേരിക്കാരിയായ ഈ അനുഗ്രഹീത കലാകാരി 2018 ഏപ്രില്‍ മധ്യത്തോടെ ദോഹയോട് യാത്ര പറയും.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഐ.സി.ആർ.സി ആർട്ട് വിങിന്റെ തുടക്കം മുതൽ തന്നെ കലാ കുടുംബവുമായി അടുത്ത് പ്രവർത്തിച്ച പ്രിയ കലാകാരിക്ക് ഉചിതമായ യാത്രയയപ്പ് നല്കാന് തിരുമാനിച്ചതായി ഇഖ്ബാല്‍ ചേറ്റുവ അറിയിച്ചു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഈ ചടങ്ങ് ഐ.സി.ആർ.സി ആർട്ട് വിങില്‍ മാത്രം ഒതുക്കാതെ ദോഹയിലെ സാമൂഹിക സാംസ്കാരിക കലാ രംഗങ്ങളിൽ പ്രവർത്തിക്കുന്ന സകല മലയാളി സംഘങ്ങളും സംഘടനകളും വ്യക്തിത്വങ്ങളും ചേർന്ന് തിളക്കമാര്ന്നതായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ആര്‍ട്ട് വിങ് സാരഥി ഇഖ്ബാല്‍ ചേറ്റുവ പറഞ്ഞു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഏപ്രില്‍ 8 ഞായറാഴ്ച വൈകീട്ട് കൃത്യം 06.30 ന്,മഅമൂറയിലെ പഴയ ഐഡിയൽ ഇന്ത്യൻ സ്കൂള്‍ പരിസരത്താണ് പരിപാടി സംഘടിപ്പിക്കുന്നത്.ഈ കലാകാരിക്കുള്ള യാത്രയപ്പ് സഹൃദയരുടെ സാന്നിധ്യം കൊണ്ട് ധന്യമാക്കണമെന്ന് കോഡിനേറ്റര്‍ അഭ്യര്‍ഥിച്ചു.</div>
<div style="text-align: justify;">
<br /></div>
</div>
Unknownnoreply@blogger.com0tag:blogger.com,1999:blog-8571468707619147847.post-51897510469322139042016-12-10T11:07:00.000+05:302019-11-04T11:07:39.426+05:30അവകാശങ്ങള്‍ക്ക് വേണ്ടി എഴുന്നേല്ക്കുക<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhRLxHq3A5S_QcPkmaXO2HEPSuDOIsFpF5glg2E_cqZUoY7uhlBXUWrmUBTsQgsg6bJJ0_AihLUMCVWNv-OhhQeewCt6kQkG70q2trnuxoOxKWAGC0rF459DU8jjrdTkOX-WTa1CJwgT4F8/s1600/HUman_Rights.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="105" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhRLxHq3A5S_QcPkmaXO2HEPSuDOIsFpF5glg2E_cqZUoY7uhlBXUWrmUBTsQgsg6bJJ0_AihLUMCVWNv-OhhQeewCt6kQkG70q2trnuxoOxKWAGC0rF459DU8jjrdTkOX-WTa1CJwgT4F8/s200/HUman_Rights.jpg" width="200" /></a></div>
<div style="text-align: justify;">
<b>അവകാശങ്ങള്‍ക്ക് വേണ്ടി എഴുന്നേല്ക്കുക</b><br />
ഇന്നു ഡിസംബര്‍ 10 മനുഷ്യാവകാശ ദിനം.1948ലെ ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തെ തുടര്‍ന്ന് 1950 മുതല്‍ ഡിസംബര്‍ 10 മനുഷ്യാവകാശ ദിനമായി ആചരിച്ചു വരുന്നു. ഓരോ അവകാശ ദിനവും രേഖപ്പെടുത്തുമ്പോഴും മനുഷ്യാവകാശ ലംഘനങ്ങള്‍ ലോകമെങ്ങും അരങ്ങേറുന്നു. ഭരണകൂട ഭീകരതയിലും വംശീയ വര്‍ഗ്ഗീയ വെറിയുടെ കിരാതമായ മര്ദ്ധനമുറയിലും ജനങ്ങളുടെ ജീവിക്കാനുള്ള അവകാശങ്ങള്‍ക്കുള്ള മുറവിളി മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.<br />
<br /></div>
<div style="text-align: justify;">
അവനവനാത്മ സുഖത്തിനായ് ആചരിക്കുന്നവ </div>
<div style="text-align: justify;">
അപരന്നു സുഖത്തിനായ് വരേണം.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ശ്രീ നാരായണ ഗുരുവിന്റെ ഈ വരികള്‍ക്ക് വര്‍ത്തമാനകാലത്ത് ഏറെ പ്രസക്തിയുണ്ട്.മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള പ്രകടമായ വ്യത്യാസം മനുഷ്യനു മറ്റുള്ളവരെ പരിഗണിക്കാന്‍ കഴിയും.മൃഗത്തിനു കഴിയുകയില്ല.ഒരുവേള മൃഗത്തിനു സാധിക്കുന്നത്രപോലും മനുഷ്യനു സാധിക്കുന്നില്ല എന്നതായിരിയ്ക്കാം ശരി.അവനവനിസം വ്യക്തികളിലും കുടുംബങ്ങളിലും കൂട്ടു കുടുംബങ്ങളിലും അയല്‍ കൂട്ടങ്ങളിലും ഗ്രാമങ്ങളിലും പ്രദേശങ്ങളിലും പ്രവിശ്യകളിലും രാജ്യങ്ങളിലും എന്നല്ല രാജ്യാന്തരങ്ങള്‍ വരെ കാട് കയറിയിരിയ്ക്കുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളുടെ പണ്ടു പണ്ടേയുള്ള പല്ലവി പോലും ഇത്തരത്തിലാണ്.'ഞങ്ങളുടെ രാജ്യ താല്പര്യം'.ഈ വന്‍ശക്തി ആപ്തവാക്യം ലോകമെമ്പാടും തീ തുപ്പിയതിന്റെ ഇരകളാണ് ലോകത്തെ സിംഹ ഭാഗം രാജ്യങ്ങളും.കിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ മുതല്‍ മധ്യേഷ്യവരെ കിരാതമായ മനുഷ്യാവകാശ ദ്വംസനങ്ങളുടെ ജീവിക്കുന്ന ഉദാഹരണങ്ങള്‍ ഹൃദയ ഭേദകം തന്നെ.തങ്ങളുടെ രാജ്യത്തിന്റെ ഐശ്വര്യത്തിനു വേണ്ടി ലോകം മുഴുവന്‍ ചുട്ടു ചാമ്പലായാലും വിരോധമില്ലെന്ന ധാര്‍ഷ്ട്യം കവര്‍ന്നെടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കയ്യും കണക്കുമില്ല.രാജ്യ താല്പര്യം എന്ന കുടുസ്സായ ചിന്തയ്ക്ക് പകരം ലോക താല്പര്യം.മാനവ രാശിയുടെ താല്പര്യം എന്ന ഇന്സാനിയത്തിലേയ്ക്ക് ചിന്തകള്‍ തിരിച്ചു വിടാനുള്ള പരിശ്രമങ്ങള്‍ക്ക് തിരികൊളുത്താന്‍ ബുദ്ധിയും ബോധവുമുള്ള ജനത പ്രതിജ്ഞബദ്ധരാകണം.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഭ്രാന്തമായ ദേശിയതയും വംശീയതയും ചുട്ടു ചാമ്പലാക്കിയ ചുടലക്കളമായി മാറിയിരിയ്ക്കുന്നു നമ്മുടെ രാജ്യം.വര്‍ണ്ണ വിവേചനവും വര്‍ഗീയ ചേരിതിരിവുകളും വന്മതിലുകളയര്ത്തിയ ഭീകരാന്തരീക്ഷം കൊണ്ട് ഇരുള്മുറ്റിയിരിക്കുന്നു ഈ മഹാരാജ്യം.എങ്കിലും ഈ അന്ധകാരത്തിനൊടുവില്‍ ഒരു സുപ്രഭാതം പ്രതീക്ഷിച്ചു നമുക്ക് പ്രവര്‍ത്തിക്കാം.അപരന്റെ അവകാശങ്ങള്‍ക്ക് വേണ്ടി എഴിന്നേല്ക്കുക എന്ന മനുഷ്യാവകാശ ദിന മുദ്രാവാക്യം സാര്‍ഥകമാകട്ടെ. നമുക്ക് പ്രാര്‍ഥിക്കാം.</div>
</div>
Unknownnoreply@blogger.com0tag:blogger.com,1999:blog-8571468707619147847.post-10796678845524045532015-10-21T11:08:00.000+05:302019-11-04T11:08:54.555+05:30റോഡിലെ കറവ പശുക്കള്‍<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjRL4t8QqGCG4VE25Usx7CugtF1FWMP8ByK-PccHU5181iVS-YmFvGMu-3dlFqr69AitN1wEHrtm_Z1BoINBxZiU9Nn-2YDln_BGDAXJi89ZN-76z-98_Xr9z4Nqu1kB_uoTDAGtoydAVTJ/s1600/muwasalath.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="97" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjRL4t8QqGCG4VE25Usx7CugtF1FWMP8ByK-PccHU5181iVS-YmFvGMu-3dlFqr69AitN1wEHrtm_Z1BoINBxZiU9Nn-2YDln_BGDAXJi89ZN-76z-98_Xr9z4Nqu1kB_uoTDAGtoydAVTJ/s200/muwasalath.jpg" width="200" /></a></div>
<div style="text-align: justify;">
ഖത്തറിലെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട്കൊണ്ടിരിക്കുന്ന യാത്രാ സൌകര്യങ്ങളില്‍ പ്രമുഖാസ്ഥനത്ത് നില്ക്കുന്ന മുവാസലാത്തുമായി ബന്ധപ്പെട്ട ചിലതു വായനക്കാരുമായി പങ്കുവെക്കട്ടെ.ഘട്ടം ഘട്ടമായി യാത്രാ സൌകര്യങ്ങള്‍ എളുപ്പമാക്കുന്നതില്‍ പ്രശംസനീയമായ സേവനം മുവാസലാത്ത് നല്കി വരുന്നു എന്നതില്‍ പക്ഷാന്തരമില്ല.അതേ സമയം യാത്രക്കാരുടെ സൌകര്യങ്ങളും ആവശ്യങ്ങളും അവകാശങ്ങളും കൃത്യമായി പഠിക്കുന്നതിലും വിലയിരുത്തുന്നതിലും വേണ്ടത്ര വിജയിച്ചിട്ടില്ല എന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
യാത്രക്കാരുമായി അഭിമുഖം നടത്തി മാത്രം ഡോര്‍ തുറക്കുന്ന 'കറവകള്‍' തന്നെയാണ് ഏറ്റവും വലിയ ദുരന്തം .വിലപേശല്‍ രീതിയാണ് മറ്റൊരു ദുരന്തം .യാത്രക്കാരുമായി പെരുമാറാനറിയത്തവരാണ് ബഹു ഭൂരിപക്ഷം പേരും .ഇങ്ങനെ എണ്ണിപ്പറയാന്‍ തുടങ്ങിയാല്‍ പലതുമുണ്ട്.ഒരേനിറമുള്ള കുറേ വണ്ടികള്‍ അതില്‍ ആര്‍ക്കാനും വേണ്ടി കണ്ഡ കൌപീനം കെട്ടിയ ഡ്രൈവര്‍മാര്‍ .ഇതനപ്പുറം ഒരു രാജ്യത്തെ അംഗീകൃത ടാക്സിയില്‍ കയറിയ ഒരു സുഖവും അനുഭവവും ബഹുഭൂരിപക്ഷം കറവയില് നിന്നും യാത്രക്കാരനു ലഭിക്കുന്നില്ല.പലപ്പോഴും യാത്രക്കാരന്റെ ലക്ഷ്യ സ്ഥാനവും ചാര്‍ജും നിശ്ചയിച്ചുറപ്പിക്കേണ്ട ഗതികേടിനു ഒരറുതിയും വന്നിട്ടില്ല.<br />
<br />
കറവകളുടെ സേവന വേതന വ്യവസ്ഥകള്‍ പോലും ഏകീകൃതമല്ലെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ള മറ്റൊരു വസ്തുത.അധികാരികളില്‍ നിന്നും തങ്ങള്‍ക്ക് ലഭിക്കുന്ന സേവന വേതന സമീപനങ്ങളുടെ പ്രതിഫലനങ്ങളാണ് യാത്രക്കാര്‍ അനുഭവിക്കേണ്ടി വരുന്നതെന്നു ആരെങ്കിലും സംശയിച്ചാല്‍ നിഷേധിക്കാനാകില്ല.<br />
<br /></div>
<div style="text-align: justify;">
ഇനിയുള്ളത് രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടോടുന്ന ആഢംബരവും അല്ലാത്തതുമായ കെങ്കേമന്‍ ബസ്സുകളാണ്.പല സ്റ്റോപ്പുകളിലും ഒന്നിലേറെ ബസ്സുകള്‍ ഒരേ സമയം വന്നു നില്ക്കും . ലക്ഷ്യ സ്ഥാനത്തെത്തി തിരിച്ചു വരിക എന്നതിനപ്പുറം ഒരു വിചാരവുമില്ലാത്ത ഡ്രൈവര്‍മാര്‍ പലപ്പോഴും യാത്രക്കാരെ പെരുവഴിയില്‍ ഉപേക്ഷിച്ചു പോകുന്ന കാഴ്ച നിത്യ സംഭവമാണ്.ചില ഭാഗ്യവാന്മാര്ക്ക് യാത്ര തരപ്പെടും ഇത്ര തന്നെ.<br />
<br />
രാജ വീഥികളുടെ അറ്റകുറ്റ പണികളുമായി ബന്ധപ്പെട്ട് നിര്‍ത്തലാക്കിയ സ്റ്റോപ്പുകള്‍ പലതും പുനസ്ഥാപിക്കപ്പെട്ടിട്ടില്ല.അതില്‍ എടുത്തു പറയാവുന്ന ഉദാഹരണം ഉദ്ധരിച്ചു കൊണ്ട് ഈ കുറിപ്പിനു വിരാമമിടാം.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
സല്‍വ റോഡില്‍ ജൈദ പാലത്തിനടുത്തുള്ള ഒരു ബസ്റ്റോപ്പ് കഴിഞ്ഞാല്‍ അടുത്ത സ്റ്റോപ്പ് മിഡ്മാക് റൌണ്ടിനു ശേഷം മാത്രമാണ്.റമദ സിഗ്നല്‍ കഴിഞ്ഞുടന്‍ അപൂര്‍വം ചില സുമനസ്സുക്കളായ ഡ്രൈവര്‍മാര്‍ ഔദാര്യം കാണിക്കുന്നു എന്നത് മാത്രമാണ് ഇതിന്നൊരപവാദം. അതുപോലെ തിരിച്ച് ദോഹക്കുള്ള യാത്രക്കാര്‍ക്ക് മിഡ്മാകിന്റെ തൊട്ടു മുമ്പുള്ള സ്റ്റോപ്പിനു ശേഷം ഹോം സെന്റര്‍ എത്തും വരെ ഒരു സ്റ്റോപ്പും അനുവദിക്കപ്പെട്ടിട്ടില്ല.ഈ പരിധിയില്‍ ആദ്യമുണ്ടായിരുന്ന നാലുസ്റ്റോപ്പുകളില് ഒന്നെങ്കിലും അനുവദിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിച്ചു കാണുന്നുമില്ല.മുവാസലാത്ത് ജന സേവനത്തിന്റെ പാതയില്‍ ഇനിയും കുറേ ആഢംബര വാഹനങ്ങള്‍ നിരത്തിലിറങ്ങുമെന്നു മാധ്യമങ്ങള്‍ പറയുന്നു.രാജവിഥികള്ക്കലങ്കാരമായി ആധുനിക വാഹന സൗധങ്ങള്‍....<br />
മാധ്യമം.</div>
</div>
Unknownnoreply@blogger.com0tag:blogger.com,1999:blog-8571468707619147847.post-40252716075140968032014-12-15T15:02:00.000+05:302014-12-17T22:51:59.515+05:30മനം മാറ്റം തടയാന്‍ നിയമത്തിനാകുമോ?<div class="gmail_default" style="background-color: white;">
<div class="gmail_default" style="text-align: justify;">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiaFAOJHTIo2pJ2BbbBw14a-zF7UhyphenhyphenEwopHCJaRNweiaXqfK-Sa3Najxvt6RYf9ZMSU3s9SNh0iEZVp_QSQRCIJK0396FW4zE6NlPikNaOW7TVJMwiHroI20j7Mh457yP44U5kvT2w3zVlU/s1600/matham.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiaFAOJHTIo2pJ2BbbBw14a-zF7UhyphenhyphenEwopHCJaRNweiaXqfK-Sa3Najxvt6RYf9ZMSU3s9SNh0iEZVp_QSQRCIJK0396FW4zE6NlPikNaOW7TVJMwiHroI20j7Mh457yP44U5kvT2w3zVlU/s1600/matham.jpg" height="113" width="200" /></a></div>
<span style="color: #222222; font-family: comic sans ms, sans-serif;">മതം ഒരു കൂട്ടര്‍ക്ക് കറുപ്പായിരുന്നു. മറ്റൊരു കൂട്ടര്‍ക്ക് അത് മദപ്പാടും. കറുപ്പിന്റെ വക്താക്കള്‍ കുറേയൊക്കെ കൂറുമാറിയിട്ടുണ്ടെങ്കിലും കലിയടങ്ങിയതായി നിരീക്ഷിക്കാനാകില്ല. മദപ്പാടുകാര്‍ പുതിയ മസ്തകങ്ങളില്‍ മദപ്പാടുകള്‍ തീര്‍ക്കുന്ന വേലകളില്‍ സജീവരാണ്. ഒരു വ്യക്തിയുടെ വിശ്വാസത്തേയൊ വിശ്വാസ രാഹിത്യത്തേയൊ നിയമ നിര്‍മ്മാണം കൊണ്ട് തടയിടാമെന്ന വ്യാമോഹത്തേക്കാള്‍ വിഡ്ഡിത്തം ലോകത്തുണ്ടാകുമോ? വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ വിഹരിക്കുന്നവര്‍ക്കറിയുമോ ലോകമെമ്പാടും ഇന്ത്യയിലും മനം മാറുന്നവരുടെ കണക്ക്. മനം മാറ്റം തടയാന്‍ ലോകത്ത് ഏതെങ്കിലും ശക്തിയ്ക്ക് കഴിയുമോ? മതം മാറ്റം നിയമം മൂലം നിരോധിക്കാനുള്ള നിയമ നിര്‍മ്മാണോലോചനയെക്കുറിച്ച് സല്‍മ പി എം പ്രതികരിച്ചതിങ്ങനെ: </span><br />
<span style="color: #222222; font-family: comic sans ms, sans-serif;"><br /></span>
<span style="color: #222222; font-family: comic sans ms, sans-serif;">'മതം മാറ്റാന്‍' ക്രിസ്ത്യാനിക്കോ, മുസ്ലിമിനോ, ആര് എസ് എസ്സിനോ അവകാശമില്ല എന്നാല്‍ മതം മാറാന്‍ ഓരോ വ്യക്തിക്കും അവകാശമുണ്ട്. വ്യക്തിയുടെ മതം മാറാനുള്ള അവകാശത്തെ നിയമം മൂലം നിരോധിക്കണം എന്നവകാശപ്പെടുന്നവര്‍ നിര്‍ബന്ധ മത പരിവര്‍ത്തനം നടത്തുന്നതോ!</span><br />
<span style="color: #222222; font-family: comic sans ms, sans-serif;"><br /></span>
<span style="color: #222222; font-family: comic sans ms, sans-serif;">.........................................................</span><br />
<span style="color: #222222; font-family: comic sans ms, sans-serif;"><br /></span>
<span style="color: #222222; font-family: comic sans ms, sans-serif;">ഉണ്ണിയെക്കണ്ടാലറിയാം ഊരിലെ പഞ്ഞം എന്നത് ഏറെ പ്രസിദ്ധമായ പഴമൊഴിയാണ്. ഇതുപോലെത്തന്നെ പ്രാധാന്യമുള്ള മറ്റൊരു ചൊല്ലുണ്ട് പക്ഷെ ഇതത്ര പ്രസിദ്ധമല്ല. ഒരു പ്രദേശത്ത് അധിവസിക്കുന്നവര്‍ക്ക് അര്‍ഹനായ ഒരു അധികാരിയായിരിക്കും അവിടെ വാഴിക്കപ്പെടുന്നത് എന്നത്രെ ഈ പഴമൊഴി. അഥവ രാജ്യത്ത് ഇന്ന് അധികാരത്തിലിരിക്കുന്ന പ്രഭു ആരായിരുന്നാലും പ്രജകള്‍ അതിന്നര്‍ഹരാണെന്നതത്രെ പച്ചയായ പരമാര്‍ഥം. ഒരു സമൂഹത്തിന്റേയും അവസ്ഥ മാന്ത്രികമായി മാറ്റപ്പെടുകയില്ല. അവര്‍ മാറ്റത്തിന് തയാറാകാത്തിടത്തോളം എന്ന അധ്യാപനവും ഇവിടെ ചേര്‍ത്തു വായിക്കാവുന്നതാണ്. </span><br />
<span style="color: #222222; font-family: comic sans ms, sans-serif;"><br /></span>
<span style="color: #222222; font-family: comic sans ms, sans-serif;">ഭാരതമെന്ന മഹാരാജ്യത്തിന്റെ രാഷ്ട്ര ശില്പിയുടെ ഘാതകര്‍ രാജ്യം വാഴുന്ന വ്യവസ്ഥയിലേയ്ക്ക് രാജ്യത്തിന്റെ അവസ്ഥയെ എത്തിക്കാന്‍ ഒരു സംഘം നടത്തിയ ശ്രമങ്ങള്‍ പൂര്‍ണ്ണ വിജയം വരിക്കാനുണ്ടായ കാരണങ്ങള്‍ ഓരോ ഭാരതീയന്റേയും ദുരവസ്ഥയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. മഹാത്മാ ഗാന്ധിജിയുടെ ഘാതകന് രാജ്യ സ്നേഹിയാണെന്ന് അധികാരികള്‍ പറയുമ്പോള്‍ ഭാരതീയര്‍ എത്ര നിസ്സഹായരാണ്. ഇതിനപ്പുറവും പ്രതീക്ഷിക്കാമെന്നാണ് രാജു സുരേന്ദ്രന് പറയുന്നത്.</span><br />
<span style="color: #222222; font-family: comic sans ms, sans-serif;"><br /></span>
<span style="color: #222222; font-family: comic sans ms, sans-serif;">മഹാത്മാവ് ഗാന്ധിജിയെ വെടിവെച്ചുകൊന്ന നാഥുറാം വിനായക് ഗോഡ്സെ രാജ്യ സ്നേഹിയെന്ന് ബിജെപി എം പി. ഇപ്പോളിത്രയല്ലേ പറഞ്ഞുളളൂവെന്നോര്‍ത്ത് നമുക്ക് സമാധാനിക്കാം. ഇനി ഗോഡ്സെയെ രാഷ്ട്രപിതാവാക്കണം എന്ന അവകാശവാദവുമായി നാളെ ആരെങ്കിലും വന്നില്ലെങ്കിലേ അതിശയമുളളൂ.</span><br />
<span style="color: #222222; font-family: comic sans ms, sans-serif;"><br /></span>
<span style="color: #222222; font-family: comic sans ms, sans-serif;">.....................................</span><br />
<span style="color: #222222; font-family: comic sans ms, sans-serif;"><br /></span>
<span style="color: #222222; font-family: comic sans ms, sans-serif;">ഗ്രാമീണതയുടെ ചേരുവകളില്‍ കണ്ണീരും പുഞ്ചിരിയുമായി കത്തും കത്തു പെട്ടിയും തപാല്കാരനും ശിപായിയും പഴമയുടെ ഓര്‍മ്മകളില്‍ മുദ്രണം ചെയ്യപ്പെട്ടിട്ടുണ്ട്. വര്‍ത്തമാനത്തിനപ്പുറമുള്ള മാനങ്ങള്‍ കുത്തിക്കുറികള്‍ക്കുണ്ട്. ആശയ വിനിമയത്തിന്റെ ഏറ്റവും വൈകാരികമായ തലം എഴുത്തിടപാടുകളില്‍ നിര്‍ലീനമത്രെ. വാമൊഴിയെ വരമൊഴിയാക്കുന്നതില്‍ തപാല്‍ സംവിധാനം വഹിച്ച പങ്കും ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളും പങ്കുവയ്ക്കുകയാണ് സി കേശവനുണ്ണി </span><br />
<span style="color: #222222; font-family: comic sans ms, sans-serif;"><br /></span>
<span style="color: #222222; font-family: comic sans ms, sans-serif;">അകലപ്പെട്ടും ഒറ്റപ്പെട്ടും തുരുത്തുകളായിനിന്നിരുന്ന ഇന്ത്യയിലെ ആയിരകണക്കിന് ഗ്രാമീണ മനസ്സുകളില്‍ ആദ്യം ലഡ്ഡു പൊട്ടിച്ചിരിക്കുക നമ്മുടെ തപാല്‍ സംരഭമായിരിക്കണം. എപ്പോഴെങ്കിലും അന്വേഷിച്ചു വരാന്‍ സാധ്യതയുള്ള ഒരു കാര്‍ഡിനെങ്കിലും വഴി തെറ്റാതിരിക്കാന്‍ സ്വന്തമായ ഒരു മേല്‍വിലാസം വേണമെന്ന വിചാരം ഉണ്ടാക്കിയതും അവരുതന്നെ എന്നും വിശ്വസിക്കം. </span><br />
<span style="color: #222222; font-family: comic sans ms, sans-serif;">ഭാഷയുടെ വരമൊഴി ജനകീയമാവുന്നതിനും തപാല്‍ സംവിധാനം അതിന്റെതായ പങ്കു വഹിച്ചിട്ടുണ്ട്. ഒരു കത്ത് വായിക്കാനെങ്കിലും പഠിക്കണം എന്നായിരുന്നു ഭാഷാവിപ്ലവത്തിന്റെ ആദ്യത്തെ മുദ്രാവാക്യം. സ്വന്തം സര്‍ഗാത്മകസാധ്യതകളെ സ്വയം പരീക്ഷിക്കാന്‍ നിരക്ഷരര്‍ പോലും ശ്രമിച്ചിരിക്കുക സ്വന്തമായി കത്തെഴുതാന്‍ തുടങ്ങുന്നതിത്തിലൂടെയാണ്. </span><br />
<span style="color: #222222; font-family: comic sans ms, sans-serif;">വര്‍ത്തമാനം അസുരപ്രകൃതത്തിന്റെ ദ്രുതതാളമാണ്. സംസ്ക്കാരത്തെയല്ല വികാരത്തെയാണ് പലപ്പോഴും അതാശ്രയിക്കുക. എന്നാല്‍ എഴുത്തില്‍ മനസ്സിന്റൊ സംയനവും വിവേകവും പ്രതിഫലിക്കും. പറഞ്ഞുവന്നത് സഹൃദയങ്ങള്‍ എഴുത്തുകളിലൂടെ ഉറപ്പിച്ചുനോക്കു അതിനു സൌരഭ്യം കുടുതലായിരിക്കും. നമുക്ക് കത്തുകള്‍ എഴുതി തുടങ്ങാം.</span><br />
<span style="color: #222222; font-family: comic sans ms, sans-serif;"><br /></span>
<span style="color: #222222; font-family: arial;">ഇസ്ലാം ഓണ്‍ലൈവിന് വേണ്ടി</span></div>
</div>
Unknownnoreply@blogger.com0tag:blogger.com,1999:blog-8571468707619147847.post-38371274370466554552014-12-14T14:06:00.000+05:302019-11-04T14:07:24.698+05:30സ്വതന്ത്ര നിരീക്ഷണങ്ങള്‍ <div dir="ltr" style="text-align: left;" trbidi="on">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEit2P513WzecGv9G6Xx9h8_xVEDvmyIGMtNFWNooNDG1UvYwOdGux1Sg3z6OXW5lPc1rLYcfv3iDYQZXWuXTusvHfcwWL8joHq9M1ghs4243X_0FZGY08i92YCnbroztE-Qqyj6v1vsDVwP/s1600/babri-demolition.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="140" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEit2P513WzecGv9G6Xx9h8_xVEDvmyIGMtNFWNooNDG1UvYwOdGux1Sg3z6OXW5lPc1rLYcfv3iDYQZXWuXTusvHfcwWL8joHq9M1ghs4243X_0FZGY08i92YCnbroztE-Qqyj6v1vsDVwP/s200/babri-demolition.jpg" width="200" /></a><br />
<div style="text-align: justify;">
1992 ഡിസംബര്‍ 6 ജനാധിപത്യ ഇന്ത്യയുടെ കറുത്ത ദിനമായിരുന്നു.ഭൂരിപക്ഷ സമുദായത്തിലെ ഫാഷിസ്റ്റു പരിവാരങ്ങള്‍ക്ക് മുന്നില്‍ ന്യൂനപക്ഷത്തെ കൈകൂപ്പിച്ച് നിര്‍ത്താന്‍ തക്ക ഊര്‍ജം പൂര്‍ണ്ണമായും ലഭിച്ച ദിവസം .ഇന്ത്യന്‍ ദേശീതയുടെ കുലപതികളും വിധ്വംസക സംഘങ്ങളിലെ കൊലവിളിക്കാരും അണിയറയില്‍ ഒരുക്കിയ നാടകം അരങ്ങു തകര്‍ത്തദിവസം .ന്യൂന പക്ഷ സമൂഹം അക്ഷരാര്‍ഥത്തില്‍ അരക്ഷിതരായ ദിവസം .ഈ നെറികേടിന്റെ പ്രായോജകരും ,സംവിധായകരും ,അഭിനേതാക്കാളും ,പ്രേക്ഷകരും ആരൊക്കെയെന്നതു മറയില്ലാത്തവിധം വ്യക്തമായിരുന്നു.ഈ സത്യം തുറന്നു പറയാന്‍ ശ്രമിച്ചവരെ ഭീകരവാദ മുദ്രചാര്‍ത്തി കാരാഗ്രഹത്തിലടക്കുന്ന ഹീന തന്ത്രത്തിനും ജനാധിപത്യ ഇന്ത്യ സാക്ഷിയായി.ഭരണകൂട ഭീകരതയുടെ തേരോട്ടമായിരുന്നു ശേഷം അരങ്ങേറിയതെല്ലാം .അധികാരികളുടെ ഈ 'കള്ളനും പോലീസും കളി' അവസാനിപ്പിക്കാനുള്ള രാഷ്ട്രീയ കാലാവസ്ഥ സംജാതമാകാത്തിടത്തോളം ജനാധിപത്യ പ്രക്രിയ പൂര്‍ണ്ണമാകുമെന്ന് ഒരുദേശ സ്നേഹിക്ക് വിശ്വസിക്കാന്‍ സാധ്യമല്ല .</div>
<div style="text-align: justify;">
......................</div>
<div>
<div style="text-align: justify;">
ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍ എന്ന പുസ്തകത്തിന്നെതിരെ അക്ഷരവിരോധികളുടെ അക്രോശം സൈബര്‍ലോകത്തും പ്രകടമായിരുന്നു.</div>
<div style="text-align: justify;">
<br /></div>
</div>
<div>
<div style="text-align: justify;">
മതമാഫിയകളുടെ മാന്ത്രികലോകത്തെ കുതന്ത്രങ്ങള്‍ക്കെതിരെ ശബ്ദിക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് ഭയമാണ്.സാംസ്കാരിക നായകന്മാര്ക്കും .പ്രസാധകന്റെ വീട് സംഘ് പരിവാരങ്ങളാല്‍ അക്രമിക്കപ്പെട്ടു.മര്‍ദനങ്ങള്‍ക്കിരയായ ഒരു സന്ന്യാസി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
എന്നിട്ടും അധാര്‍മികതയുടെ കോട്ടകൊത്തളങ്ങള്‍ക്കു മുന്നില്‍ അടിപതറി നില്‍ക്കുകയാണ് അധികാരികളും പാദസേവകരും . </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
നന്മക്കെതിരെ കുബുദ്ധികള്‍ നടത്തുന്ന കുപ്രചരണങ്ങള്‍ക്കെതിരെ ശബ്ദിച്ചാല്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ധ്വജവാഹകരാകുകയും തിന്മക്കെതിരെയുള്ള വെളിപ്പെടുത്തലുകളില്‍ അസഹിഷ്ണുക്കാളായ ദുശ്ശക്തികള്‍ നടത്തുന്ന ഉറഞ്ഞാട്ടത്തെ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്ന പുരോഗമന പക്ഷക്കാര്‍ നമ്മുടെ സാംസ്കാരിക പൈതൃകത്തിന് അപമാനമത്രെ. </div>
<div style="text-align: justify;">
......................</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
സമസ്തകളുടെ സമസ്ത മേഖലയില്‍ നിന്നും ഏറെ വിമര്‍ശന ശരങ്ങളാണ് പുതുതായി പിറവിയെടുത്ത ഒരു രാഷ്ട്രീയ സംവിധാനത്തിന്റെ മേല്‍ വര്‍ഷിച്ചു കൊണ്ടിരിക്കുന്നത്.കുത്തുവാക്കുകളും പരിഹാസച്ചുവയുള്ള പോസ്റ്റുകളും ഭീകര തിവ്രവാദാരോപണങ്ങളും മുറയ്ക്ക് നടത്തിക്കൊണ്ടിരിക്കുന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഇസ്ലാമിക പ്രസ്ഥാനത്തില്‍ രാഷ്ട്രീയമുണ്ടെന്നായിരുന്നു പണ്ടുകാലങ്ങളിലെ ആരോപണം .രാഷ്ട്രീയമില്ലാത്തവര്‍ രാഷ്ട്രീയത്തിലിറങ്ങിയെന്നപോലെയാണ് പുതിയ ആരോപണ ശരങ്ങള്‍ . </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
സമസ്തയുടെ നേതൃ നിരയിലുള്ളവരില്‍ പ്രമുഖരുടെ ഹരിത രാഷ്ട്രീയം പകല്‍ പോലെ വെളിപ്പെടുത്തുകയും വെളിപാടുകള്‍ വിളംബരം നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. സമസ്ത ഭാരതീയ വിഭാകമാകട്ടെ അധികാര രാഷ്ട്രീയച്ചരുവില്‍ വിരിയെച്ചെടുക്കാനുള്ളതെല്ലാം സൂക്ഷിപ്പു കേന്ദ്രങ്ങളില്‍ ശേഖരിച്ചു കഴിഞ്ഞിരിക്കുന്നു.ഏതു രാഷ്ട്രീയ കാലാവസ്ഥയിലും തങ്ങളുടെ കുഞ്ഞുങ്ങള്‍ വിരിഞ്ഞുവരുമെന്നുറപ്പാക്കി തലപ്പാവും മുറുക്കി ശംഖുനാദവും മുഴക്കി ദിവാസ്വപ്നരഥത്തില്‍ സസുഖം വാഴുന്നു.എന്നിട്ടും ഈ വിടുവായിത്തം ജനങ്ങള്‍ മനസ്സിലാക്കുകയില്ലന്നാണോ ഇവരുടെയൊക്കെ വിചാരം.</div>
<div style="text-align: justify;">
......................</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
തെരഞ്ഞെടുപ്പ് ബഹളങ്ങള്‍ കെട്ടടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി.വോട്ടു പിടുത്തവുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികള്‍ ജാതിമതഭേദമേന്യ ദര്‍ഗകളും മന്ദിരങ്ങളും സന്ദര്‍ശിക്കുന്നതും പ്രാര്‍ഥിക്കുന്നതും ഒക്കെ ഒട്ടേറെ ലൈക്കുകളുടെ അകമ്പടിയുമായി ഒഴുകി നടക്കുന്നു.ബഹുദൈവാരാധനയ്ക്കും ആരാധകര്‍ക്കും ഒരേമുഖമെന്നു ചുരുക്കം . </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഒരു ശക്തിയെ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന സംസ്കാരം മനുഷ്യ സഹജമാണ്. വ്യക്തമായ ശിക്ഷണങ്ങളുടെ അഭാവത്തില്‍ എല്ലാ അത്ഭുതങ്ങളേയും ആദരിക്കാനും ഒരുവേള ആരാധിക്കാനും തുടങ്ങുമ്പോഴാണ് സംസ്കാരം നഷ്ടപ്പെടുന്നത്.</div>
</div>
</div>
Unknownnoreply@blogger.com0tag:blogger.com,1999:blog-8571468707619147847.post-14648733893646126352014-11-15T16:32:00.002+05:302014-11-24T20:05:39.684+05:30സദാചാരം ഒരു അശ്ലീലപദമല്ല<div class="separator" style="clear: both; text-align: center;">
<a href="https://www.blogger.com/blogger.g?blogID=8571468707619147847" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh3fGzhawIJbM0t1uTarM3dQtC0u89lYKi5eOsxu5nxuU495RCzd7W7ZlSuT8G_s01atyntKoOpwFcpqf5iRvdf_ecFGUnLsyVuUaRPeXm2SdAlFvpo69SRQT1ngkzxcd1qh2Y231tkIfnt/s1600/MONK.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh3fGzhawIJbM0t1uTarM3dQtC0u89lYKi5eOsxu5nxuU495RCzd7W7ZlSuT8G_s01atyntKoOpwFcpqf5iRvdf_ecFGUnLsyVuUaRPeXm2SdAlFvpo69SRQT1ngkzxcd1qh2Y231tkIfnt/s1600/MONK.jpg" height="113" width="200" /></a></div>
<div style="text-align: justify;">
സദാചാരം ഒരു അശ്ലീല പദമെന്നോണം വ്യാഖാനിക്കപ്പെടുന്ന വിപ്ലവ യൗവനങ്ങളെ പ്രോത്സാഹിപ്പിച്ച് കയ്യിലെടുക്കുന്ന ചീഞ്ഞു നാറിയ രാഷ്ട്രീയ സാഹചര്യം ഏറെ അസഹ്യമായി കൊണ്ടിരിക്കുന്നു. നന്മ, തിന്മ എന്ന വിവേചനത്തിലുപരി ഞങ്ങള്‍ നിങ്ങള്‍ പോര്‍വിളികളെയാണ് ഇന്ന് വിപ്ലവ പോരാട്ടങ്ങളുടെ പട്ടികയില്‍ ഇടം കൊടുത്തു കൊണ്ടിരിക്കുന്നത്. അത്യാധുനിക സമരമുറകളുടെ പേരില്‍ ആഭാസ കൂത്താട്ടങ്ങള് നടത്തുന്നവരോട് ചിലത് ഓര്‍മിപ്പിക്കുകയാണ് അനില്‍ കുരിയാത്തി .</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ചുംബന സമരത്തിന്റെ പേരില്‍ തെരുവില്‍ കിടന്നു ആണും പെണ്ണുമല്ല ചുംബിച്ചു ആഘോഷിക്കേണ്ടത്. സമരത്തില്‍ ആത്മാര്‍ഥത ഉണ്ടെങ്കില്‍ നിങ്ങള്‍ വൃദ്ധസദനങ്ങളില്‍ പോകൂ. ശാപച്ചക്രങ്ങളില് പിടയുന്ന ആ വൃദ്ധാധരങ്ങളില് ചുംബിക്കൂ. നിങ്ങള്‍ അനാഥാലയങ്ങളില്‍ പോകൂ ഉപേക്ഷിക്കപ്പെട്ട പിഞ്ചു കണ്ണുകളില്‍ മുലപ്പാല്‍ കൊതിക്കുന്ന ചോരച്ച ചുണ്ടുകളില്‍ ചുംബിക്കൂ. തെരുവില്‍ അലയുന്ന പാവം അനാഥജന്മങ്ങളെ ചുംബിക്കൂ. ഒരുതുണ്ട് ഭൂമിക്കായി, അതിജീവനത്തിനായി നിന്ന് വേരിറങ്ങിയ ആദിവാസികളുടെ പാദങ്ങളില്‍ ചുംബിക്കൂ... അല്ലാതെ...</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
........................</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് രംഗത്തിറങ്ങാന്‍ അധികമാരേയും കാണില്ല. ശബ്ദമില്ലാത്തവന്റെ ശബ്ദമാകാനും തളര്‍ന്നു വീഴുന്നവന്ന് തണലാകാനും അവരുടെ ആവശ്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടി പോരാടാനും സമരവീര്യങ്ങള്‍ പറഞ്ഞ് പതഞ്ഞു തുള്ളുന്നവര് പോലും ഒരു പടി പിന്നിലാണെന്നതത്രെ സത്യം. നമുക്കെന്തു നേട്ടം എന്നതിന്റെ അടിസ്ഥാനത്തില്‍ നിലപാടുകള്‍ സ്വീകരിക്കുന്ന എസ്റ്റാബ്ലിഷ്ഡ് ഇടം വലം രാഷ്ട്രീയ സാഹചര്യത്തില്‍ മറ്റൊന്നും പ്രതീക്ഷിച്ചുകൂടാ. അവഗണനയുടെ പേരില്‍ ശ്രദ്ധിക്കപ്പെട്ട ഒരു സമര നിരയെ കുറിച്ച് സോമന് പൂക്കാടിന്റെ പരിദേവനം ഇവിടെ പങ്കുവയ്ക്കുന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ദരിദ്രരും ആലംബ ഹീനരുമയ സാധാരണക്കാരുടെ മുതുകത്ത് ഭരണാധികാരികള്‍ എന്നും കോല്‍കളി കളിച്ച ചരിത്രമേ നമ്മുടെ പുസ്തക താളുകളില്‍ കാണാന്‍ സാധിക്കു. ഇല്ലാത്തവന്റെ നെഞ്ചിന്‍കൂടില്‍ കയറി നിന്ന് ചോമന തുടി അടിക്കുന്ന ഭരണകൂട പിണിയാളുകളുടെ കാപട്യത്തിന്റെ അനന്തര ഫലമാണ് ഇന്ന് സെക്രട്ടറിയേറ്റ് പടിക്കല്‍ നാം കാണുന്നത്. അവരെ ആര്‍ക്കും വിമര്‍ശിക്കാം. പരിഹസിക്കാം. ആരും ചോദിക്കാനും പറയാനും ഉണ്ടാകില്ല. കാരണം അവര്‍ സ്വാര്‍ഥതയോ കുടിലതയോ അധികാര മോഹമോ ഇല്ലാത്ത വോട്ടു ബാങ്കിന്റെ പിന്‍ബലമില്ലാത്ത വെറും ആദിമ നിവാസികളാണല്ലോ?</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
................................</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
സ്വാഭാവികമായ ഒരു ഭാവത്തില്‍ നിന്നും നിശ്ചിതമായ ഒരു ശൈലിയിലേയ്ക്ക് മാറുമ്പോള്‍ ഉദ്ഘോഷിക്കപ്പെടുന്നതാണ് മാറ്റുവിന്‍ എന്ന മുദ്രാവാക്യം. മാറാന്‍ ഒരുക്കമില്ലാത്തവര്‍ ഈ ഒരുക്കമില്ലായ്മയാണ് മാറ്റം എന്നു പ്രഖ്യാപിക്കുന്നതില്‍ പൊതു സമൂഹത്തിനു നീരസം തോന്നും. മനുഷ്യന് എങ്ങനെയെന്നല്ല എങ്ങനെയാവണം എന്നതാണ് പ്രത്യയശാസ്ത്രങ്ങളുടെ വിഭാവന. യഹ്യാ സാദിഖിന്റെ ടൈംലൈനില്‍ നിന്നും ഒരു ഭാഗം.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
'ചരിത്രത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും അന്ത്യ'ത്തെക്കുറിച്ച വൃഥാ സ്വപ്നങ്ങള്‍ പിറക്കുന്നത്. വ്യക്തിയുടെ ഇഛയാണ് പരമപ്രധാനം എന്ന ഭ്രാന്ത് രൂപം കൊള്ളുന്നത്. പ്രത്യയശാസ്ത്രങ്ങളെ, എല്ലാ പ്രത്യയശാസ്ത്രങ്ങളേയും അപ്രസക്തമാക്കുന്ന ഇത്തരം പോസ്റ്റ് ഐഡിയോളജിക്കല്‍ ലിബറല്‍ വ്യക്തിവാദത്തിന്റെ താണ്ഡവ നൃത്തങ്ങളെയാണ് കമ്യൂണിസ്റ്റുകള്‍ എന്ന് സ്വയം വിളിക്കുന്നവര്‍ കഥയറിയാതെ പിന്തുണക്കുന്നത്. വ്യക്തി അക്ഷരാര്‍ഥത്തില്‍ അപ്രസക്തമായ കമ്യൂണിസം വ്യക്തിയുടെ സ്വതന്ത്രമായ ഇഛയുടെ പ്രകാശനത്തിനു വേണ്ടി നവ ലിബറല്‍ ലൈംഗികവാദികളുടെ കൂടെ ചേരുന്നു, പ്രത്യയശാസ്ത്രത്തിന്റെ സാധ്യതയെ സ്വയം നിഷേധിക്കുന്നു. എന്നിട്ട് പറയുന്നു, ഞങ്ങള്‍ കമ്യൂണിസ്റ്റുകളാണെന്ന്!!<br />
<span style="color: #222222; font-family: arial;"><br /></span>
<span style="color: #222222; font-family: arial;">ഇസ്ലാം ഓണ്‍ലൈവിന് വേണ്ടി</span></div>
Unknownnoreply@blogger.com0tag:blogger.com,1999:blog-8571468707619147847.post-31428283613398615042014-11-11T13:48:00.001+05:302014-11-12T08:09:16.741+05:30മലയാളികളുടെ കപട സദാചാരം<div class="gmail_default" style="text-align: justify;">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjjURrSxnwvtBHFuFh4NkrctcrbMtmRaRQ3S3EKrOFew7_Zyq0RBccyIoWrJ3g1aWF6_MWX8eNyjuhK2cS2C8DOif_msAiK_a1iQiGNus_R9K1smtRSzyIK8XGWqvdALkWpXWMXDAgWWdmo/s1600/Kapada.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjjURrSxnwvtBHFuFh4NkrctcrbMtmRaRQ3S3EKrOFew7_Zyq0RBccyIoWrJ3g1aWF6_MWX8eNyjuhK2cS2C8DOif_msAiK_a1iQiGNus_R9K1smtRSzyIK8XGWqvdALkWpXWMXDAgWWdmo/s1600/Kapada.jpg" height="113" width="200" /></a></div>
<span style="color: #222222; font-family: arial;">ഒന്നുകില്‍ ആശാന്റെ നെന്ചത്ത് അലങ്കില്‍ കളരിയ്ക്ക് പുറത്ത് എന്ന നിലപാട് അദ്യം തിരുത്തണം .ഭദ്രമായ ഒരു രാഷ്ട്രീയ സാമൂഹിക വ്യവസ്ഥയില്‍ നിയമം ഏതിന്റെ പേരിലായാലും കയ്യിലെടുക്കാന്‍ അനുവദിച്ചുകൂട.സദാചാരത്തിന്റെപേരിലായാലും ദുരാചാരത്തിന്റെ പേരിലായാലും അനാചാരത്തിന്റെ പേരിലായാലും അനാശാസ്യത്തിന്റെ പേരിലായാലും എന്നല്ല അക്രമണ പ്രത്യാക്രമണത്തിന്റെ പേരിലായാലും .മലിനമല്ലാത്ത ഒരു കുടുംബാന്തരീക്ഷം നമ്മുടെ സാമാന്യബോധമാണ്.പാരമ്പര്യമായി അംഗീകരിച്ച് പോരുന്ന ചില ചിട്ട വട്ടങ്ങള്‍ കാത്തു സൂക്ഷിച്ചുപോരുന്നതു കൊണ്ടാണ് നമ്മുടെ രാജ്യത്ത് കുടുംബ സംവിധാനം വലിയ പോറലൊന്നും ഏല്ക്കാതെ നില നിന്നു പോരുന്നത്. കുത്തഴിയാത്ത ഒരു സാമുഹിക ക്രമത്തെ അക്രമപ്പെടുത്താനുള്ള ശ്രമങ്ങള്‍ രാഷ്ട്രീയാന്ധതയുടെ പേരില്‍ വിസ്മരിക്കപ്പെട്ടുകൂട.ഇവ്വിഷയത്തിലെ തന്റെ നിലപാടുകള്‍ കൃത്യമായി കെ സുരേന്ദ്രന് പങ്കുവെച്ചതില്‍ നിന്നും വളരെ പ്രസക്തമായത് മാത്രം ഇവിടെ പകര്‍ത്തുന്നു.</span><br />
<span style="color: #222222; font-family: arial;"><br /></span>
<span style="color: #222222; font-family: arial;">കേരളത്തില്‍ കൗമാരക്കാര്‍ക്കിടയില്‍ നടക്കുന്ന ലൈംഗികാതിക്രമങ്ങളും മയക്കുമരുന്ന് പ്രയോഗവും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങളുടെയും വീഡിയോകളുടെയും ദുരുപയോഗം സംബന്ധിച്ചുളളതാണ്. ഏതാണ്ട് നൂറിലധികം പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ കഴിഞ്ഞ 4 വര്‍ഷത്തിനിടെ ആത്മഹത്യചെയ്തതായി പോലീസിന്റെ രേഖകള്‍ തന്നെ സമ്മതിക്കുന്നുണ്ട്.</span><br />
<span style="color: #222222; font-family: arial;"><br /></span>
<span style="color: #222222; font-family: arial;">മറ്റുളളവരുടെ മക്കളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ഒരു രക്ഷിതാവും സ്വന്തം മക്കളുടെ സ്വാതന്ത്ര്യത്തിന്റെ കാര്യം വരുമ്പോള്‍ ഇതനുവദിക്കുന്നില്ലെന്നതാണ് മറ്റെല്ലാത്തിലേയുംപോലെ മലയാളികളുടെ കപട സദാചാരം. ഇവിടെ ആണ് പെണ് ബന്ധങ്ങള്‍ക്കിടയിലെ പോസിറ്റീവ് റിലേഷന്‍ഷിപ്പിനെ സംബന്ധിച്ച ചര്‍ച്ചകളും നമ്മുടെ വിദ്യാഭ്യാസത്തില്‍ ഉള്‍ക്കൊളളിച്ചിട്ടുണ്ടോ? കൗമാരക്കാരുടെ മാനസികനിലയെ സംബന്ധിച്ച വല്ല പഠനങ്ങളും നമ്മുടെ കരിക്കുലത്തിലുണ്ടോ? സമൂഹത്തിന് ഇതിലൊന്നും ഒരു ഉത്തരവാദിത്വവുമില്ലേ?</span><br />
<span style="color: #222222; font-family: arial;"> </span><br />
<span style="color: #222222; font-family: arial;"><br /></span>
<span style="color: #222222; font-family: arial;">.................</span><br />
<span style="color: #222222; font-family: arial;">ഒരു മാതൃകാ സമൂഹത്തെക്കുറിച്ചുള്ള സങ്കല്പങ്ങളെ ഓമനിക്കുന്നവര്‍ക്ക് അടങ്ങിയിരിക്കാനാകില്ല.വ്യവസ്ഥകളോട് കലഹിച്ചും സമൂഹത്തിന്റെ ജിര്‍ണ്ണാവസ്ഥകളോട് പരിതപിച്ചും ഒരു നല്ല നാളെയ്ക്ക് വേണ്ടി തന്നാലാവുന്ന കര്‍മ്മങ്ങളില്‍ ഭാഗധേയത്വം ഉറപ്പു വരുത്തിയും സമൂഹത്തില്‍ സദാ സജീവമായിരിക്കും.എല്ലാമെല്ലാം മുറപോലെ നടന്നിട്ടും കലഹങ്ങള്‍ക്കൊണ്ട് മുഖരിതമായ ഭൂമിക തന്നെ അപ്രത്യക്ഷമാകുന്നുവോ എന്നാശങ്കപ്പെടുകയാണ് ശ്രീകലാ പ്രകാശന്. </span><br />
<span style="color: #222222; font-family: arial;"><br /></span>
<span style="color: #222222; font-family: arial;">വ്യവസ്ഥകളോട് നിരന്തരം കലഹിച്ചു കൊണ്ട് എഴുതുമ്പോള്‍ </span><br />
<span style="color: #222222; font-family: arial;">എന്താണെന്ന് അറിയില്ല ആകെ ഒരു സുഖം .ആത്മഹത്യാ മുനമ്പില്‍ കയറി നിന്ന് ജീവിതത്തെ സ്വപ്നം കാണുന്നത് പോലെ .ബഹളങ്ങള്‍ക്കിടയില്‍ മൌനത്തെ ഓര്‍ക്കുന്നത് പോലെ ,വരച്ചു കഴിഞ്ഞ ചിത്രതിനിടയില്‍ നിന്ന് കൊണ്ട് ക്യാന്‍വാസ് തെരയുന്നത് പോലെ .എത്ര അറിഞ്ഞാലും അറിയാത്തത് ചിലത് കരുതി വയ്ക്കണം .നൂലുകള്‍ക്കിടയില്‍ നിന്ന് വര്‍ണ്ണങ്ങള്‍ മാറ്റിയെടുക്കാന്‍ കഴിയണം .ഒരു അബ്സ്ട്രാക്റ്റ് ചിന്തയില്‍ നിന്ന് കൊണ്ട് സോഷ്യലിസം മുറുകെ പിടിക്കുമ്പോള്‍ പടിക്കപ്പുറത്തു നിന്നും വീടിനകത്തേക്ക് ഫാസിസം കടന്നു വരുന്നത് കാണാന്‍ രസമുണ്ടാകും</span><br />
<span style="color: #222222; font-family: arial;">............................</span><br />
<span style="color: #222222; font-family: arial;">ഒരു വ്യക്തിയുടെ സംസ്കാരവും ജിവിത മര്യാദകളും കൃത്യമായി അറിയുന്നവര്‍ വീട്ടുകാരും അയല്‍ക്കാരും സഹവാസികളുമായിരിയ്ക്കും .കുടുംബ ബന്ധങ്ങളെക്കുറിച്ച് അണ്ണാക്കു കീറുന്നവരുടെ കാര്യം അവരുടെ വീട്ടുകാര്‍ക്കേ അറിയൂ.ദേശ സ്നേഹം വാതോരാതെ വിളമ്പുകയും അയല്‍വാസിയുമായി കടുത്ത ശത്രുത പുലര്‍ത്തുകയും ചെയ്യുന്ന കേമന്മാരും നമുക്ക് അന്യമല്ല.ഇത്തരത്തിലുള്ള ചില നാട്ടുവര്‍ത്തമാനങ്ങള്‍ പങ്കുവയ്ക്കുകയാണ് കെസി കേശവനുണ്ണി</span><br />
<span style="color: #222222; font-family: arial;"><br /></span>
<span style="color: #222222; font-family: arial;">ഗ്രാമങ്ങളില്‍ നിന്നും ഏറെകുറെ പൂര്‍ണമായും ഒഴിഞ്ഞുപോയ ബാധ ഒരു പക്ഷെ അതിര്‍ത്തി പ്രശ്നമായായിരിക്കും. മതിലുകളും ഗേറ്റ്കളും ‘തന്റെ ഇടത്തെ’ പൂര്‍ണമായും സുരക്ഷിതമാക്കി എന്ന് മലയാളികള്‍ക്ക് സമാധാനിക്കാം. അയല്‍ വാസികളുമായുള്ള ബന്ധങ്ങള്‍ ഉലയാനും സിവില്‍ വ്യവഹാരങ്ങള്‍ക്ക് കാരണമാവാനും അതിര്‍ത്തി പ്രശ്നങ്ങളാണ്.പ്രധാനമായും കാരണമായിരുന്നത്,മുന്‍പൊക്കെ. പ്രാകൃതമായൊരു വൈകാരികപ്രതികരണമായിരുന്നു അതിര്‍ത്തി പ്രശ്നങ്ങളോട് നമുക്കുണ്ടായിരുന്നത്. </span><br />
<span style="color: #222222; font-family: arial;"><br /></span>
<span style="color: #222222; font-family: arial;">അത്ഭുതപ്പെടുത്തുന്ന കാര്യമതല്ല. ദേശബോധവും ദേശിയവികാരവും അളവില്‍ കവിഞ്ഞു നമുക്കുണ്ട്. ജനിച്ച ദേശത്തോടും ഭാഷയോടും നമ്മള് പ്രതിബദ്ധതയും പ്രതിന്ജാബദ്ധതയും ഉള്ളവരെന്നു സ്വയം വിശ്വസിക്കുകയും ചെയ്യുന്നു. അഖണ്ടഭാരത ഐക്യ സമരജാഥയില്‍ പങ്കെടുത്തുവന്നു അയല്‍വാസിക്കെതിരെ അതിര്‍ത്തി പ്രശ്നത്തില്‍ കോടതിയില്‍ വ്യവഹാരം നല്കാന് നമുക്ക് കഴിയുന്നത് എങ്ങനെ എന്നത് എന്റെ ചെറുപ്പത്തിലെ ഒരു സന്ദേഹമായിരുന്നു, ഇന്നും പരിഹരിക്കപ്പെടാത്ത ഒരു സംശയം. . </span><br />
<span style="color: #222222; font-family: arial;"><br /></span>
<span style="color: #222222; font-family: arial;">ഒരയല്‍വാസിയോടുപോലും സന്ധിയാവാനും. സ്നേഹവും ബഹുമാനവും പങ്കെട്ടെടുക്കാനും കഴിയാതെ പോകുന്ന നമുക്ക് ഒരു ദേശത്തെ മുഴുക്കെ സ്നേഹിക്കാന്‍ കഴിയുന്നതിന്റെ രഹസ്യം എന്തായിരിക്കാം. അതിര്‍ത്തിയിലെ മതിലിനും കവാടത്തിനും കാവലാളായി നില്ക്കുന്ന പട്ടാളത്തെപോലെ നമ്മുടെ പറമ്പതിര്‍ത്തിയില്‍ നമ്മള് കാവലാളാവുന്നത് എന്തിനായിരിക്കാം.ഓരോ അയാല്‍ വാസിയും ശത്രുരാജ്യമെന്നോ....</span><br />
<span style="color: #222222; font-family: arial;"><br /></span>
<span style="color: #222222; font-family: arial;">ഇസ്ലാം ഓണ്‍ലൈവിന് വേണ്ടി</span></div>
Unknownnoreply@blogger.com0tag:blogger.com,1999:blog-8571468707619147847.post-51077089258894228532014-10-31T08:03:00.001+05:302014-10-31T08:31:29.658+05:30മിന്നാമിന്നികളെ കണ്ണാടിക്കൂട്ടിലടക്കണം<div class="gmail_default">
<div class="gmail_default" style="text-align: justify;">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgu_PH-f43LjCOS2zzu4DxvKErOgFaMPG1fI2l46oAwnYDUr0JybLrH63MX1MXUQUhOQ6Fk5_qp95FuLlIcKygfGfQTnwLOL723dzdgky5tmkW5dtK9iaXfuA9Vi_KkcRP5ZIvMox4bSs04/s1600/Firefly.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgu_PH-f43LjCOS2zzu4DxvKErOgFaMPG1fI2l46oAwnYDUr0JybLrH63MX1MXUQUhOQ6Fk5_qp95FuLlIcKygfGfQTnwLOL723dzdgky5tmkW5dtK9iaXfuA9Vi_KkcRP5ZIvMox4bSs04/s1600/Firefly.jpg" height="200" width="200" /></a></div>
<span style="color: #222222; font-family: comic sans ms, sans-serif;">വെളിച്ചത്തെക്കുറിച്ചുള്ള പ്രതീക്ഷകളേക്കാള്‍ വിളക്കുകളെകുറിച്ചുള്ള ചര്‍ച്ചകളിലാണ് സമൂഹത്തിന് താല്പര്യം .ധാര്‍മ്മിക സനാതന മൂല്യങ്ങള്‍ക്ക് തരിമ്പും വിലകല്പിക്കാത്ത സാമൂഹിക വ്യവസ്ഥയും അവസ്ഥയും അതിന്റെ സകല വിധ മുദ്രകളോടും കൂടെ പല്ലിളിച്ചു നില്ക്കുന്നു.അവശേഷിച്ചിരുന്ന കൊച്ചു കൊച്ചു നന്മകള് പോലും പടിയിറങ്ങിപ്പോകുന്ന വേദനാജനകമായ കലികാലത്തിന്റെ വിവര്‍ണ്ണമായ മുഖത്തെക്കുറിച്ചുള്ള ആശങ്കകള്‍ കാവ്യാത്മകമായി പങ്കുവയ്ക്കുകയാണ് കിനാവിന്റെ കൂട്ടുകാരി. </span><br />
<span style="color: #222222; font-family: comic sans ms, sans-serif;"><br /></span>
<span style="color: #222222; font-family: comic sans ms, sans-serif;">നക്ഷത്രങ്ങളെ പൊതിഞ്ഞു കെട്ടി ഇരുട്ടറകളിലേക്കു എറിയണം. സൂര്യന്റെ വെളിച്ചത്തെ മറകെട്ടി തടയണം. ആകാശത്തു നിന്നു ഭൂമിയിലേക്കു മഞ്ഞു കട്ടകൾ വിതറണം.ചെറുതും എന്നാൽ സുന്ദരവുമായ മിന്നാമിന്നികളെ കണ്ണാടിക്കൂട്ടിലടച്ചു ഭൂമിക്കു പ്രകാശം നൽകണം.ശവം നാറി പൂക്കളാൽ മാല കെട്ടി ദൈവത്തിനു ചാർത്തണം. ഉച്ചനീചത്വങ്ങളെ മനുഷ്യന്റെ മൗലീകാവകാശങ്ങളിൽ ഉൾപ്പെടുത്തണം.സ്വപ്നഭാരം പേറി നാളെകളിലേക്കു നടക്കുന്നവരെ മൗനത്തിന്റെ ചങ്ങലകളിൽ പൂട്ടണം. സഹജീവികൾക്കു വേണ്ടി ശബ്ദിക്കുന്നവരെ ആനക്കിടങ്ങുകളിൽ നിറയ്ക്കണം. പകലിന്റെ സദാചാര പ്രേമികളെ സിംഹാസനത്തിലേറ്റി ജയ് വിളിക്കണം.രാത്രിയുടെ മാറുപിളർക്കുന്ന തീവണ്ടികുടെ ചൂളം വിളികൾ കേട്ട് പൊട്ടിച്ചിരിക്കണം. കാറ്റിന്റെ അലകളെ നൂൽ കൊണ്ടു കൊടിമരങ്ങളിൽ ബന്ധിക്കണം. നന്മയുടെ മുഖങ്ങളിൽ ചിലന്തി വല നെയ്യണം. പിറന്നു വീഴുന്ന കുഞ്ഞുങ്ങളുടെ നാവിൽ അന്തിക്കള്ളു ഇറ്റിക്കണം.രാത്രിയുടെ മറവിൽ അത്തറു പൂശി, പൂവു ചൂടി കനമുള്ള മടിശ്ശീലകളെ മാടി വിളിക്കുന്നവരെ പകലിന്റെ കാവൽ മലാഖമാരാക്കണം.ഇനി നിഴലുകളുടെ ജാഥയിൽ ചേർന്ന് മുദ്രാവാക്യം വിളിക്കാം.സ്വന്തം കാര്യം സിന്ദാബാദ്...</span><br />
<span style="color: #222222; font-family: comic sans ms, sans-serif;">................</span><br />
<span style="color: #222222; font-family: comic sans ms, sans-serif;">ഇടത് ശൈലിയില്‍ സംസാരിക്കുകയും വലതു ശൈലിയില്‍ ജീവിക്കുകയും ചെയ്യുന്ന അത്ഭുതകരമായ പ്രതിഭാസം പ്രൊഫഷണല്‍ രാഷ്ട്രീയക്കാര്‍ക്കിടയില്‍ അരങ്ങുതകര്‍ത്താടുകയാണ്.പ്രകടന പരതയുടെ ഉന്നതിയില്‍ ലോകവും ലോകരും എത്തപ്പെട്ടിരിക്കുന്നു.നിന്നു നിന്നു വേരുറച്ചുപോകാന്‍ സാധ്യതയുള്ള ആദിവാസികളുടെ നില്പുസമരവുമായി ബന്ധപ്പെട്ടുള്ള സമീപനങ്ങളും പ്രതികരണങ്ങളും പുതിയ ചില രാഷ്ട്രീയ വ്യാഖാനങ്ങള്‍ രൂപപ്പെടാന്‍ പോലും കാരണമാകുന്നുണ്ട്.ജ്യോതിസ് പറവൂരിന്റെ ടൈം ലൈനില്‍ നിന്നും ചിലത്. </span><br />
<span style="color: #222222; font-family: comic sans ms, sans-serif;"><br /></span>
<span style="color: #222222; font-family: comic sans ms, sans-serif;">ഞങ്ങള്‍ ആദിവാസികള്‍ക്ക് എതിരല്ലെന്നുള്ള ഡിസ്ക്ളൈമര്‍ ടെമ്പലേറ്റ് എല്ലാവരികള്‍ക്ക് മുന്നിലും വെക്കും. അതിനു ശേഷം ആദിവാസി സമരത്തെ ആക്ഷേപങ്ങള്‍ കൊണ്ട് ചൊരിയും. കൂട്ടം കൂടി തീര്‍പ്പുകള്‍ കല്‍പ്പിക്കും.ഇത്തരക്കാര്‍ക്ക് മറുപടി കൊടുക്കാന്‍ പോയാല്‍ അതിനെ നേരം കാണൂ. ക്രിയാത്മകമായ ചര്‍ച്ചകളില്‍ പങ്കെടുക്കൂ. മുഖ്യധാര ഒഴിവാക്കിയ ആദിവാസി പ്രശ്നങ്ങള്‍ ഇങ്ങനെയെങ്കിലും ചര്‍ച്ചചെയ്യപ്പെടുന്നത് എന്തായാലും പോസറ്റീവ് ആയി തന്നെ കാണേണ്ടതുണ്ട്. മുഖംമൂടികള്‍ ഓരോന്നോരോന്നായി അഴിഞ്ഞു വീഴുന്നത് കാണുന്നില്ലേ.</span><br />
<span style="color: #222222; font-family: comic sans ms, sans-serif;">സമരം നടത്തുന്ന ആദിവാസി സഹോദരങ്ങള്‍ക്ക് എല്ലാ പിന്തുണയും.</span><br />
<span style="color: #222222; font-family: comic sans ms, sans-serif;">..............</span><br />
<span style="color: #222222; font-family: comic sans ms, sans-serif;">സ്വന്തം കുറ്റങ്ങളും കുറവുകളും നികത്തിയും അനുഭവങ്ങളില്‍ നിന്ന് പാഠമുള്‍കൊള്ളുകൊണ്ടും മുന്നോട്ട് പോകുമ്പോള്‍ ജീവിത വിശുദ്ധിയും ഐശ്വര്യവും ഉണ്ടാകും .എന്നാല്‍ അന്യന്റെ ന്യൂനതകളും പിഴവുകളും ചുഴിഞ്ഞന്വേഷിച്ചും വിലയിരുത്തിയും വെടിപറഞ്ഞും നേരം കൊല്ലുന്നതിലാണ് പലര്‍ക്കും താല്പര്യം .തന്റെ കണ്ണില്‍ തടിക്കഷ്ണമുള്ളപ്പോള്‍ അന്യന്റെ കണ്ണിലെ കരടെടുക്കണോ എന്നാണ് പത്മശ്രീ നായര്‍ ചോദിക്കുന്നത് </span><br />
<span style="color: #222222; font-family: comic sans ms, sans-serif;"><br /></span>
<span style="color: #222222; font-family: comic sans ms, sans-serif;"><br /></span>
<span style="color: #222222; font-family: comic sans ms, sans-serif;">പലരുടെയും സ്വഭാവത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള ഒന്നാണ് കുറ്റം പറച്ചിലും വിധി കല്‍പ്പിക്കലും. ആരെയും, ഒന്നിനെയും വെറുതെ വിടില്ല. വിമര്‍ശനമാക്കും. മറ്റുള്ളവരിലേ നന്മ കാണുന്നതില്‍ അധികം അവരുടെ ദോഷങ്ങളെ കണ്ടെത്തുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. മറ്റുള്ളവരെ വിമര്‍ശിക്കുക, അവരുടെ വിധി കര്‍ത്താക്കള്‍ ആവുക എന്നതൊക്കെ തങ്ങളുടെ അവകാശമാണെന്ന് തോന്നും ഇക്കൂട്ടരുടെ ഉത്സാഹം കണ്ടാല്‍..,.</span><br />
<span style="color: #222222; font-family: comic sans ms, sans-serif;">കണ്ടതിന്റെയും കേട്ടതിന്റെയും അടിസ്ഥാനത്തില്‍ മറ്റുള്ളവരെ പറ്റി നാം അഭിപ്രായം രൂപപ്പെടുത്തുമ്പോഴും അവര്‍ക്കെതിരെ വിധി കല്പ്പിക്കുമ്പോഴും ഒന്നോര്‍ക്കുക.. നാം കണ്ടതും കേട്ടതും ആയിരിക്കില്ല യാഥാര്‍ത്ഥ്യം. മറ്റുള്ളവരെ വിമര്‍ശിക്കുകയും വിധി കല്‍പ്പിക്കുകയും ചെയ്യുന്നവര്‍ അവരവര്‍ക്ക് തന്നെ ദോഷം വരുത്തി വെക്കുന്നു. അവരുടെ വ്യക്തിത്വം വികലമാക്കപ്പെടുന്നു. സ്വന്തം കണ്ണില്‍ തടി കഷ്ണം ഇരിക്കുമ്പോള്‍ മറ്റുള്ളവന്റെ കണ്ണിലെ കരടെടുക്കാന്‍ ശ്രമിക്കണോ??</span><br />
<span style="color: #222222; font-family: comic sans ms, sans-serif;">വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്. നമ്മള് അളക്കുന്ന അളവുകോല്‍ കൊണ്ട്തന്നെ നമുക്കും അളന്നു കിട്ടും.. അഹന്തയും സ്വാര്‍ഥതയും ശക്തിപ്പെടുമ്പോഴാണ് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത്. അതിനുള്ള പ്രതിവിധി വിനയത്തിന്റെ (വിനയന്റെയല്ല) പാത പിന്തുടരുക , മറ്റുള്ളവന്റെ നന്മയെ കാണാന്‍ ശ്രമിക്കുക. മറ്റുള്ളവര്‍ നമ്മളെയും വിമര്‍ശന വിധേയമാക്കുന്നുണ്ടെന്നു ഇടക്കെങ്കിലും ഓര്‍മ്മിക്കുക..</span><br />
<span style="color: #222222; font-family: comic sans ms, sans-serif;">കാണുന്നതില്‍ പകുതി വിശ്വസിക്കുക, കേട്ടത് മുഴുവനും വിശ്വസിക്കാതിരിക്കുക.</span><br />
<span style="color: #222222; font-family: comic sans ms, sans-serif;">....................</span><br />
<span style="color: #222222; font-family: comic sans ms, sans-serif;">നമ്മുടെ നാടിന്റെ നാനാവിധത്തിലുള്ള പുരോഗതിയ്ക്ക് വേണ്ടി പ്രവാസിയുടെ സംഭാവനകള്‍ എണ്ണമറ്റതത്രെ.വിശിഷ്യ കേരളത്തിന്റെ ഉയര്‍ച്ചയിലും വളര്‍ച്ചയിലും പ്രവാസി വഹിച്ച പങ്ക് സ്മരിക്കപ്പെടുകതന്നെ ചെയ്യും .എന്തായാലും നാടിനുവേണ്ടി പ്രവാസികൾ എന്തുചെയ്തു എന്ന് ഗവേഷണം നടത്തുന്നവർ പ്രവാസികള്‍ക്കുവേണ്ടി നാട് എന്ത് ചെയ്തു എന്നു ഒറ്റപ്രാവശ്യമെങ്കിലും ചിന്തിക്കണമെന്നാണ് പ്രവാസിനിയായ സോച്ചു സഖി പറയുന്നത്.</span><br />
<span style="color: #222222; font-family: comic sans ms, sans-serif;"><br /></span>
<span style="color: #222222; font-family: comic sans ms, sans-serif;">ഒത്തിരിയൊത്തിരി കിനാവുകളും ദുഖങ്ങളും വാരിപ്പിടിച്ചു താൻ വേരൂന്നിയ മണ്ണ് വിട്ടുപോരുന്നതിന്റെ വേദന ഒരു പ്രവാസിക്കേ അറിയൂ.നാട്ടിലുളളവരെക്കാളുംനാടിനെ ഇഷ്ടപ്പെടുന്നതുംനാടിന്റെ ഭാഷയും സംസ്ക്കാരവുംകൂടുതൽ ഉയർത്തിപ്പിടിക്കുന്നതു പ്രവാസികൾ തന്നെ എന്നതിന് എന്തെങ്കിലും തർക്കമുണ്ടോ?അതിലുപരി സ്വയം അന്യമായിതീരുമ്പോഴും വീടും നാടും വികസിക്കുവാനുംമറ്റാരേക്കാളുംഅശരണർക്കുംഅഗതികൾക്കുംസഹായംചെയ്യാനും ഈ പ്രവാസികൾ തന്നെയാണ് മുൻപന്തിയിൽ.പറയാൻ ഇനിയും ഏറെയാണ്.എന്തായാലുംനാടിനുവേണ്ടി പ്രവാസികൾ എന്തുചെയ്തു എന്ന് ഗവേഷണം നടത്തുന്നവർ പ്രവാസികള്‍ക്കുവേണ്ടി നാട് എന്ത് ചെയ്തു എന്നു ഒറ്റപ്രാവശ്യമെങ്കിലും ചിന്തിക്കുന്നത് നല്ലതാണ്.</span><br />
<span style="color: #222222; font-family: comic sans ms, sans-serif;"></span><br />
<div>
<span style="color: #660000;">ഇസ്ലാം ഓണ്‍ ലൈവിന്വേണ്ടി</span></div>
</div>
</div>
Unknownnoreply@blogger.com0tag:blogger.com,1999:blog-8571468707619147847.post-71377511401341615232014-10-24T20:01:00.001+05:302014-10-25T09:49:49.040+05:30ബിഗ് സല്യൂട്ട്<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjj0ytEOorwk5oSjBhdSJPh0Ai8l_Srdu22bLbDrAbUMh-FOxRBObuT2qssVv_XQeyArfJdI8tFcwIa8l4r_4HUhojLboNdZm_HHGuAfeaZ61-2J_MsvHC_IyR8qObcJeWAEyQnKeTzGZYf/s1600/Sadiq.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjj0ytEOorwk5oSjBhdSJPh0Ai8l_Srdu22bLbDrAbUMh-FOxRBObuT2qssVv_XQeyArfJdI8tFcwIa8l4r_4HUhojLboNdZm_HHGuAfeaZ61-2J_MsvHC_IyR8qObcJeWAEyQnKeTzGZYf/s1600/Sadiq.jpg" height="175" width="200" /></a></div>
<div style="text-align: justify;">
ജീവിതം ഒരു യാത്രയാണ്. ഈ യാത്രക്കിടയിലെ ഓരോ ഇടത്താവളങ്ങളും അവന്റെ പ്രതീക്ഷകളാണ്. ഒരു തുരുത്തില് നിന്നും മറ്റൊരു തുരുത്തിലേയ്ക്കുള്ള യാത്രാഭിലാഷമാണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
സാദിഖ് എന്ന 10 വയസ്സുകാരന് ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ ആയ വാര്‍ത്ത കണ്ണീരണിയാതെ വായിക്കാനാകില്ല. ലക്ഷ്യത്തിലെത്തും മുമ്പേ യാത്രയ്ക്ക് വിരാമം കുറിക്കാന്‍ സാധ്യതയുള്ള കൊച്ചു മിടുക്കന്റെ അഭിലാഷം പൂവണിയിക്കാന്‍ ഒരു സംഘം നടത്തിയ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനത്തെ പ്രാര്‍ഥനാ പൂര്‍വം പങ്കിടുകയാണ് മേരി ലില്ലി.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കഴിഞ്ഞ വര്‍ഷം ഒരു തെലുങ്ക് സിനിമ കണ്ടിരുന്നു. നിത്യാ മേനോന്, ഈച്ച ഫെയിം നാനി, രോഹിണി, ആശിഷ് വിദ്യാര്‍ഥി തുടങ്ങിയവര്‍ അഭിനയിച്ച ഒരു ചിത്രം. അതില്‍ നിത്യാ മേനോന് പ്രതിനിധാനം ചെയ്യുന്ന ഒരു സംഘടനയുടെ സഹായത്തോടെ ഇതേപോലെ പത്തു വയസ്സുള്ള കാന്‍സര്‍ ബാധിച്ച ഒരു കുട്ടിയെ ഒരു ദിവസത്തേക്ക് ഹൈദരാബാദ് പോലിസ് കമ്മീഷണറായി നിയമിക്കുന്ന ഒരു സീന്‍ ഉണ്ട്. നായകന് നാനി ചോദിക്കുന്നുണ്ട് ഇവന് പോലീസ് കമ്മിഷണര്‍ എന്ന് തെറ്റ് കൂടാതെ എഴുതാന്‍ കഴിയുമോയെന്ന്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ആ രംഗത്ത് മാധ്യമപ്രതിനിധികളോട് നായിക നിത്യാ മേനോന് പറയുന്നുണ്ട് നിങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഒരിക്കലും അവന് ഒരു കാന്‍സര്‍ രോഗിയാണെന്ന് പറയരുതെന്ന്. മരിക്കാന്‍ പോകുന്ന ഒരുവനാണ് താനെന്നറിഞ്ഞാല്‍ അവനത് ഒരിക്കലും താങ്ങാന്‍ കഴിയില്ലെന്ന്. സിനിമ കണ്ട് ഒരു വര്‍ഷത്തിനു ശേഷം അതേ ഹൈദരാബാദ്, അതേ പോലെ കാന്‍സര്‍ ബാധിച്ച ഒരു പത്തു വയസ്സുകാരന് കുട്ടി കമ്മീഷണര്‍. ഏതോ ഒരു തിരക്കഥാകൃത്തിന്റെ ഭാവന അതേപോലെ തന്നെ ജീവിതത്തിലും. ആ സിനിമ മലയാളത്തിലും അങ്ങനെ തുടങ്ങി എന്ന പേരിലുണ്ട്. സാദിഖ് എന്ന പത്തുവയസ്സുകാരന് വേണ്ടി പ്രാര്‍ത്ഥിക്കുക മാത്രം ചെയ്യാനേ ഇപ്പോള്‍ കഴിയൂ. ഈ വാര്‍ത്തയും ഫോട്ടോയും അത്രമേല്‍ മനസ്സിനെ വേദനിപ്പിക്കുന്നുണ്ട്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
............</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഭരണത്തിന്റെ മോഡി കൂട്ടുന്നതിന്റെ ഭാഗമായി കാവി വിപ്ലവ മുദ്രാവാക്യവുമായി ഒരുമ്പെട്ടിറങ്ങിയ പ്രധാനമന്ത്രിയുടെ പുതിയ വാര്‍ത്താതരംഗം മീഡിയകളില്‍ യഥേഷ്ടം പമ്പരം മൂളുകയാണ്. ബഹുസ്വരതയുടെ കേളികേട്ട രാജ്യം ബഹുവര്‍ണ്ണങ്ങളില്‍ നിന്നും ബഹുദൂരം ഓടിയകലുന്ന കാഴ്ച ഹൃദയ ഭേദകം തന്നെ. ദേശീയ പതാകയില്‍ കുങ്കുമ വര്‍ണ്ണമുണ്ട്. എന്നാല്‍ കുങ്കുമ നിറത്തില്‍ ദേശീയ പതാകയില്ല. ദേശീയ പതാകയിലെ നിറ ഭേദങ്ങളുടെ പ്രതിനിധാനത്തെ കുറിച്ചും മുന്‍ കഴിഞ്ഞ ഭരണ തന്ത്രജ്ഞരുടെ വിപ്ളവ സാഫല്യങ്ങളെക്കുറിച്ചം? ഓര്‍മ്മപ്പെടുത്തുന്ന രാജു സുരേന്ദ്രന്റെ പോസ്റ്റില്‍ നിന്നും പ്രസക്തമായ ഭാഗം മാത്രം ഇവിടെ പങ്കുവയ്ക്കുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
രാജ്യത്ത് കാവിവിപ്ലവം കൊണ്ടുവരും അതാണു തന്റെ ലക്ഷ്യമെന്ന് ആരാധ്യനായ പ്രധാനമന്ത്രി മോദിജി. ദേശീയപതാകയിലെ കുങ്കുമവര്‍ണ്ണമെന്നാല്‍ ത്യാഗത്തിന്റേയും നിക്ഷ്പക്ഷതയുടേയും പ്രതീകമാണ്. ധര്‍മ്മത്തിന്റെ പ്രതീകമായ അശോകചക്രം ആലേഖനം ചെയ്തിരിയ്ക്കുന്ന വെള്ള നിറം സമാധാനത്തെയും ശാന്തിയേയും പ്രതിഫലിപ്പിയ്ക്കുന്നുവെങ്കില്‍ പച്ച നിറം മനുഷ്യന്റെ നിത്യജിവിതത്തിനു അത്യന്താപേക്ഷിതമായ ഹരിതപ്രക്യതിയെ അനുസ്മരിപ്പിയ്ക്കുന്നു... ഒരോ ഭാരതീയനും ആത്മാവില്‍ കൊണ്ടുനടക്കുന്ന ഈ പതാകയിലെ ഒരോ നിറവും അതിന്റെ സൂചകങ്ങളും നമ്മൂടെ നെഞ്ചോടൊട്ടിചേര്‍ന്നതുമാണ്. അതില്‍ നിന്നും ഒരു നിറം (കുങ്കുമം) മാത്രം അടര്‍ത്തിയെടുത്ത് കാവി വിപ്ലവം സൃഷ്ടിയ്ക്കുകയെന്നത് നാനാത്വത്തില്‍ ഏകത്വം വിഭാവനചെയ്യുന്ന ഭാരതത്തിലെ ജനങ്ങള്‍ക്ക് ഒരുതരത്തിലും സ്വീകാര്യമാവണമെന്നില്ല.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
.................. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
മനുഷ്യന് ഒരുപാട് പുരോഗമിച്ചു എന്നതൊക്കെ ശരിയായിരിക്കാം. ജീവിത സൌകര്യങ്ങളും അതിലുപരി അത്യന്താധുനിക സാങ്കേതിക വിദ്യകളുടെ ക്രമാതീതമായ വളര്‍ച്ചയും മനുഷ്യനെ ഒരു വേള വലിയ അഹങ്കാരിയാക്കിയിരിക്കുന്നു. ദരിദ്രനും ധനാഢ്യനും തമ്മിലുള്ള ദൂരം അളക്കാനാവുന്നതിലും അപ്പുറമായിക്കൊണ്ടിരിക്കുന്നു. ദുര്‍ബലരായ ജനവിഭാഗങ്ങളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. ഈ ദുരവസ്ഥയോടുള്ള പ്രതിഷേധം പകര്‍ത്തുകയാണ് പ്രസന്ന ആര്യന്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ദാരിദ്ര്യം ഇന്ത്യയുടേ ശാപമാണ്. ദാരിദ്ര്യമാണ് ഇന്ത്യയുടെ ശാപം. വിയര്‍ത്തു നാറുന്ന ശരീരവും മുഷിഞ്ഞുകീറിയ ഉടുപ്പുകളും തളര്‍ന്നുകരിഞ്ഞ മനസ്സുമായി ഇവര്‍ക്കൊക്കെയിവിടെ ജീവിക്കാനുള്ള അവകാശം ആരാണുകൊടുത്തത്. നമുക്കിടയിലേക്ക് കയറിവരാനുള്ള ധൈര്യം ഇവര്‍ക്കെങ്ങിനെയുണ്ടായി!!! വെടി വെച്ചു കൊല്ലണം ഇവരെയൊക്കെ... ഒരു മിനുട്ട്... അല്ലെങ്കില്‍ വേണ്ട. കൊന്ന് കളഞ്ഞാല്‍ നമുക്കുവേണ്ടി വിടുവേലകളും വീട്ടുവേലകളും നാട്ടുവേലകളും ആര് ചെയ്യും. തല്ക്കാലം... മാപ്പു കൊടുക്കാമല്ലേ.<br />
<span style="background-color: #e7eef6; color: red; font-family: Arial, serif; font-size: 14px; line-height: 22.8800010681152px;">ഇസ്ലാം ഓണ്‍ ലൈവിന്വേണ്ടി</span><span style="background-color: #e7eef6; color: #222222; font-family: 'comic sans ms', sans-serif; font-size: 14px; line-height: 22.8800010681152px;"> </span></div>
Unknownnoreply@blogger.com0tag:blogger.com,1999:blog-8571468707619147847.post-37508123282068381892014-10-16T15:41:00.001+05:302014-10-31T08:19:39.176+05:30അഴക് മങ്ങുന്ന കറുപ്പ് നിറം<div class="gmail_default" style="background-color: white;">
<div class="gmail_default" style="text-align: justify;">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEibwWj7nVpdZV7TwWFEvJsLAOpHfJmy4-za04FK3OcsDd9B6HzmkajGLvk2CM3buJZU4FSWWH-k9O9qDURF4tp76HVFZGOxhyphenhyphenYohXxjXXPZPAAVcKgpXmpIc-MruM_RiihhR9pd8hN8zKYx/s1600/Black_w.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEibwWj7nVpdZV7TwWFEvJsLAOpHfJmy4-za04FK3OcsDd9B6HzmkajGLvk2CM3buJZU4FSWWH-k9O9qDURF4tp76HVFZGOxhyphenhyphenYohXxjXXPZPAAVcKgpXmpIc-MruM_RiihhR9pd8hN8zKYx/s1600/Black_w.jpg" height="113" width="200" /></a></div>
<span style="color: #222222; font-family: arial;">ഓരോ നിറത്തിനും അതിന്റേതായ ഭംഗിയുണ്ട്. കറുപ്പിന് ഏഴഴക് എന്ന ചൊല്ലുണ്ടെങ്കിലും വെളുത്തവര്‍ ഭംഗിയുള്ളവര് എന്ന പൊതു ബോധം ഇവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. വര്‍ണ്ണ വിവേചനത്തിന്റെ വികൃതമായ വീക്ഷണത്തോടുള്ള വിയോജിപ്പും പ്രതിഷേധവും അറിയിക്കുകയാണ് സൂര്യന് തന്റെ പോസ്റ്റിലൂടെ</span><br />
<span style="color: #222222; font-family: arial;"><br /></span>
<span style="color: #222222; font-family: arial;">സാധാരണക്കാരന്റെ നിറം കറുപ്പാണ്. തൊഴിലാളിയുടെ നിറം കറുപ്പാണ്. അതിനെ അരോചകം എന്ന് പറയുന്ന പരസ്യങ്ങള്‍ നിരന്തരം ഇവിടെ കാണിക്കുന്നു. കറുത്ത നിറമുള്ളവരുടെ മാനസ്സിക അവസ്ഥയെ തകിടം മറിക്കുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളൊന്നും ഉയരുന്നില്ല. വിവാഹ മാര്‍ക്കറ്റില്‍ കറുത്ത പെണ്‍കുട്ടിക്ക് മാര്‍ക്കറ്റ് ഇല്ല. ജോലി സ്ഥലങ്ങളില്‍ അവള് അവഹേളിക്കപ്പെടുന്നു. കറുത്തവന്റെ ആത്മാഭിമാനത്തിനു കല്ലെറിയുന്ന ഈ സമൂഹത്തിന്റെ മുഖത്തടിക്കാനുള്ള അവകാശം കറുത്തവര്‍ക്കുണ്ട്. കാരണം വെളുക്കാന്‍ തേക്കാന്‍ പറയുന്ന ഓരോ പരസ്യവും അവര്‍ക്ക് നേരെ അയക്കുന്ന ക്രൂരമ്പുകളാണ്. അതിനെതിരെ പ്രതിരോധിക്കാനും പ്രതിക്ഷേധിക്കാനും കറുത്തവര്‍ തന്നെ മുന്നിട്ടിറങ്ങണം.</span><br />
<span style="color: #222222; font-family: arial;"><br /></span>
<span style="color: #222222; font-family: arial;">.........................</span><br />
<span style="color: #222222; font-family: arial;"><br /></span>
<span style="color: #222222; font-family: arial;">പാരമ്പര്യമായി നില നിന്നു പോന്നിരുന്ന ഒട്ടേറെ മാനവിക മാനുഷിക സങ്കല്പങ്ങള് താറുമാറാകുന്നതിന്റെ നേര്‍ചിത്രങ്ങള്‍ യഥേഷ്ടം സുലഭായ ഒരു നൂറ്റാണ്ടിലൂടെയാണ് കാലചക്രം കറങ്ങിക്കൊണ്ടിരിക്കുന്നത്. മനുഷ്യന് നാല്കാലിയുടെ വിലപോലും കല്പിക്കപ്പെടാത്ത ഇരുകാലികളുടെ ലോകം എന്ന വായനയേയും തോല്പിക്കുന്ന കലികാലം. ഏതു ദര്‍ശനത്തിന്റെ വാഹകരായി ചമഞ്ഞാലും തീവ്രതയുടെ ഭീകരമുഖം ഒരു പോലെത്തന്നെ.</span><br />
<span style="color: #222222; font-family: arial;"><br /></span>
<span style="color: #222222; font-family: arial;">ഇറച്ചി കച്ചവടം നടത്തിയെന്ന 'ഭീകര' കുറ്റത്തിന് ദേശക്കൂറിന്റെ മൊത്ത വ്യാപാരികളായി അരങ്ങു തകര്‍ക്കുന്നവരുടെ ക്രൂര വിനോദം ചിത്ര സഹിതം പങ്കുവയ്ക്കുകയാണ് ബിജു ആലങ്കോട് </span><br />
<span style="color: #222222; font-family: arial;"><br /></span>
<span style="color: #222222; font-family: arial;">എന്തുകൊണ്ട് മത തീവ്രവാദികള്‍ അത് ഇന്ത്യയിലായാലും ഇറാക്കിലായാലും മറ്റെവിടെയായാലും എതിര്ക്കപ്പെടണമെന്നതിന്റെ നേര്‍സാക്ഷ്യമാണ് ഈ ചിത്രങ്ങള്‍. പേരുകളിലും ആചാരങ്ങളിലും വേഷത്തിലും മാത്രമേ ഇവര്‍ വ്യത്യസ്തരാകുന്നുള്ളു. മനുഷ്യ വിരുദ്ധതയിലും വെറുപ്പിലും വിദ്വേഷത്തിലും ഇവര്‍ തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. സംഘപരിവാരം എന്തുകൊണ്ട് എതിര്ക്കപെടണം എന്ന് ഈ ചിത്രം നിങ്ങളെ ബോധ്യപ്പെടുത്തേണ്ടതാണ്</span><br />
<span style="color: #222222; font-family: arial;"><br /></span>
<span style="color: #222222; font-family: arial;">...........................</span><br />
<span style="color: #222222; font-family: arial;"><br /></span>
<span style="color: #222222; font-family: arial;">ജന്മം കൊണ്ട് അറിയപ്പെടുന്ന വിശ്വാസികള്‍ എന്നതിനപ്പുറം കര്‍മ്മം കൊണ്ട് വിശ്വാസിയാകുമ്പോള്‍ മാത്രമേ വിശ്വാസി എന്ന വിളിപ്പേരിനെ സാര്‍ഥകമാക്കാന്‍ സാധിക്കുകയുള്ളൂ. മാത്രമല്ല ഇക്കൂട്ടര്‍ വിശ്വാസത്തിന്റെ ലേബലില്‍ അന്ധ വിശ്വാസങ്ങളുടെ ബലിയാടുകളാകുകയും ചെയ്യും. വിശ്വാസം കൊണ്ട് ആര്‍ജിക്കാനാവുന്ന മനശ്ശക്തിയും ഭക്തിയും കൊണ്ട് അനുഗ്രഹിതനായിരിക്കും നിഷ്കളങ്കനായ ഈശ്വര വിശ്വാസി</span><br />
<span style="color: #222222; font-family: arial;"><br /></span>
<span style="color: #222222; font-family: arial;">ഭക്തിയും സാധനകളുമൊക്കെ ഒരുവനെ എങ്ങനെയാണ് സന്തോഷവാനുംശാന്തനും ദയാവാനും സത്യശീലനുമാക്കുന്നതെന്ന് സ്വാമി വിവേകാനന്ദനോട് ഒരു വിദേശശിഷൃന് ചോദിച്ചു. സ്വാമിജി പറഞ്ഞ മറുപടി (ദേവദത്തം) പങ്കുവെച്ചത് ഇവിടെ പകര്‍ത്തുന്നു </span><br />
<span style="color: #222222; font-family: arial;"><br /></span>
<span style="color: #222222; font-family: arial;">'ആഗ്രഹങ്ങള്‍ക്കും നിരാശകള്ക്കുമിടയില് ഉഴറിനടക്കുകയാണ് നാം ഓരോരുത്തരും. ആഗ്രഹങ്ങളുടെ നൈമിഷികനേട്ടങ്ങള് നമ്മെ ആനന്ദിപ്പിക്കും. നിരാശകള്‍ നമ്മെ വേദനിവേദനിപ്പിക്കും. എപ്പോഴും ഈ രണ്ടിനുമിടയില്‍ ആയിരിക്കുന്നതിനാല്‍ ശാന്തരായി ജീവിക്കാനും ജോലിചെയ്യാനും നമുക്കാവുന്നില്ല. ഭക്തി നിങ്ങളെ ശാന്തനാക്കുന്നു. കാരണം, നിങ്ങള്‍ ജഗദ്പാലകനായ ഈശ്വരന്റെ നിയന്ത്രണത്തില്‍ മനസ്സര്പ്പിച്ചുകഴിഞാല് ആഹ്ലാദത്തില്‍ മതിമറക്കാനും ദുഃഖത്തില്‍ തളര്‍ന്നു പോകാനും പറ്റാതെ വരുന്നു. ഈ അവസ്ഥ മനസ്സിന്ന് കൂടുതല്‍ കരുത്ത് പകരുന്നു.'</span><br />
<span style="color: red;">ഇസ്ലാം ഓണ്‍ ലൈവിന്വേണ്ടി</span><span style="color: #222222; font-family: comic sans ms, sans-serif;"> </span></div>
</div>
Unknownnoreply@blogger.com0tag:blogger.com,1999:blog-8571468707619147847.post-42076896699915340472014-10-07T22:38:00.003+05:302014-10-31T08:20:02.138+05:30കവിത കഥാവശേഷയായി<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiWCAZnortpM_dlk7-hmRL3HT5qFhJO-eDjXTn2U4HnT-F8nafKAdn4rufaImmuH-ltW9hyqhYggcG0APucoAN91FkQEmG0WSoDmkDskqdmA7nc4A_TMMgkuCO9VZbpkYdYUWS_GNIswjt1/s1600/kavitha.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiWCAZnortpM_dlk7-hmRL3HT5qFhJO-eDjXTn2U4HnT-F8nafKAdn4rufaImmuH-ltW9hyqhYggcG0APucoAN91FkQEmG0WSoDmkDskqdmA7nc4A_TMMgkuCO9VZbpkYdYUWS_GNIswjt1/s1600/kavitha.jpg" height="113" width="200" /></a></div>
<div style="text-align: justify;">
ഇന്ന് പലരും പത്രങ്ങള്‍ നോക്കുന്നത് പണ്ടേ ശീലിച്ചുപോയ ശീലം മാറ്റാന്‍ കഴിയാത്തതുകൊണ്ട് മാത്രമായിരിക്കണം. അതുമല്ലെങ്കില്‍ വാര്‍ത്തകളെ പത്രങ്ങള്‍ അവതരിപ്പിച്ചതും അവമതിച്ചതും എങ്ങനെയെന്ന് അറിയാനും. എങ്ങനെ മറച്ചു വെച്ചാലും മറച്ച് വെക്കാനാകാത്ത ഇക്കാലത്തും മീഡിയകളുടെ ചിര പുരാതന സ്വഭാവത്തില്‍ മാറ്റമൊന്നും കണുന്നില്ല. നീതിക്ക് വേണ്ടി പൊരുതിയെന്നതായിരുന്നു ധീരനായ നിയമപാലകന് ഹേമന്ത് കര്കരേയെ അനഭിമതനാക്കിയതെങ്കില് അതേ പാതയില്‍ അന്ത്യം വരെ സുധീരം നിലകൊണ്ട് എന്നതായിരിക്കണം കവിത കര്‍കരേയുടെ കളങ്കം. കവിത കഥാവശേഷയായതറിഞ്ഞപ്പോള് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതോടൊപ്പം ചില അപ്രിയ സത്യങ്ങളും ഓര്‍ത്തെടുക്കുകയാണ് റീന ഫിലിപ്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഹേമന്ത് കര്‍കരേയുടെ പത്നി കവിത കര്‍കരേ അന്തരിച്ചു. പത്രങ്ങള്‍ അന്നും ഇന്നും വിഴുങ്ങിയ ഒരു കാര്യമുണ്ട്. മഹാരാഷ്ടയില്‍ എ.ടി.എസ് സ്ക്വാഡിന്റെ തലവനായിരുന്ന ഹേമന്ത് കര്‍കരേ മലേഗാവ് സ്ഫോടനത്തില്‍ സംഘികള്‍ ആസൂത്രണം ചെയ്തതാണ് എന്നത് തെളിവുകള്‍ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ അദ്ദേഹത്തെ നാര്‍കോ അനാലിസിസിനു വിധേയനാക്കണം എന്ന് അലറിയത് ബാല്‍താക്കറേ ആണ്. കൊല്ലപ്പെടുന്നതിനു ഒരാഴ്ച മുമ്പ് നല്കിയ അഭിമുഖത്തില്‍ ആരെ വേണമെങ്കില്‍ കസ്റ്റടിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള അധികാരം ഉണ്ടായിട്ടും ഒരു ഹിന്ദുവിനെ ചോദ്യം ചെയ്യുന്നതിന് മുമ്പ് ഒരു വട്ടം, രണ്ടു വട്ടം, മൂന്നു വട്ടം ആലോചിക്കേണ്ട അവസ്ഥയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. 'സാംന' ഉള്‍പ്പെടെയുള്ള സംഘികളുടെ പ്രസിദ്ധീകരണങ്ങളില്‍ ഹേമന്ത് കര്‍കരേയുടെ ഉദ്ദേശ്യം ഹിന്ദുക്കളെ വേട്ടയാടുക എന്നതാണെന്ന് എഴുതുകയും മുംബൈയില്‍ ബന്ദിന് ആഹ്വാനം നല്‍കുകയും ചെയ്തിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ കൊലപാതകത്തിന് ശേഷം അവരുടെ ഭാവം മാറി. അദ്ദേഹത്തെ 'രാജ്യദ്രോഹി ' എന്ന് വിളിച്ച മോഡിക്ക് മരിച്ചതിനു ശേഷം ആ വീട്ടില്‍ പോകാനും അദേഹത്തെ 'ധീരനായ പോരാളി ' എന്ന് വിശേഷിപ്പിക്കാനും ഒരു ബുദ്ധിമുട്ടും തോന്നിയില്ല. പക്ഷെ റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷം അദ്ദേഹത്തിന് സ്വന്തം കടമ സത്യസന്ധമായി നിര്‍വഹിച്ചു എന്ന 'കുറ്റത്തിന് ' നേരിടേണ്ടി വന്ന ഭീഷണിയും പ്രതിസന്ധികള്‍ക്കും സാക്ഷിയായ അദ്ധേഹത്തിന്റെ ഭാര്യ മോഡിയെ കാണാന്‍ പോലും കൂട്ടാക്കാതെ തിരിച്ചയക്കുകയാണ് ചെയ്തത്. ഭര്‍ത്താവിന് ഒപ്പം അവസാന ശ്വാസം വരെ ഒപ്പം നിന്ന, മോഡിയെ വീട്ടില്‍ നിന്നും ആട്ടി പുറത്താക്കിയ കവിതാ കര്‍ക്കറെ എന്ന ധീരയായ സ്ത്രീക്ക് അഭിവാദ്യങ്ങള്‍ !!! ആദരാഞ്ജലികള്‍ !!!</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
..............................</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഭൂരിപക്ഷ ന്യൂനപക്ഷാടിസ്ഥാനത്തില്‍ അഭിപ്രായങ്ങള്‍ വിലയിരുത്തപ്പെടുന്നതില്‍ വലിയ മഹത്വം ഉണ്ടായിക്കൊള്ളണമെന്നില്ല. ഒരു സംസ്കൃത സമൂഹത്തിന്റെ നില നില്പിനെത്തന്നെ ചോദ്യം ചെയ്തേക്കാവുന്ന വിഷയം പോലും പ്രസ്തുത മാനദണ്ധത്തില്‍ വിജയിപ്പിച്ചെടുക്കാന്‍ സാധിക്കാതെ വരും. ഒടുവില്‍ ഭൂരിപക്ഷാഭിപ്രായം അങ്ങിനെയാണെന്ന് സമാശ്വസിക്കാന്‍ നിര്‍ബന്ധിതരുമാകും. എക്കാലത്തും നന്മയുടെ പക്ഷത്തേക്കാള്‍ ആള്‍കൂട്ടം തിന്മയുടെ പക്ഷത്താണെന്നതത്രെ ശരി. ഭൂരിപക്ഷ ന്യൂനപക്ഷാഭിപ്രായങ്ങളിലെ ശരിയും തെറ്റും ചോദ്യ ചിഹ്നമാക്കിയിരിക്കുകയാണ് സുനിത ദേവദാസ് തന്റെ ടൈം ലൈനില്‍. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഈയടുത്ത കാലത്ത് വളരെ രസകരമായി തോന്നിയ ഒരു കാര്യമുണ്ട്. മാനുഷിക ഗുണങ്ങളെക്കുറിച്ചും നന്മയെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും ഒക്കെ സംസാരിക്കുന്നവരെ ആളുകള്‍ വളരെ പുച്ഛത്തോടെ നോക്കും. ഇവനേത് പൊട്ടന് എന്ന രീതിയില്‍. ഇവനിതെന്തിന്റെ കേടാണെന്ന് ചോദിക്കുകയും ചെയ്യും.</div>
<div style="text-align: justify;">
അടുത്ത ചോദ്യമാണ് ഏറ്റവും രസം. എല്ലാവരും എടുക്കുന്ന നിലപാടുകള്‍ക്ക് വ്യത്യസ്തമായ നിലപാടെടുക്കുന്നത് ആളാവാനാണോ എന്ന്. ഞങ്ങളോടൊപ്പം നിന്നാല്‍ പോരെ എന്ന്. ഭൂരിപക്ഷം 'ഞങ്ങളാ'ണത്രേ മനുഷ്യാവകാശങ്ങളും നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങളും നന്മക്കു വേണ്ടി നിലകൊള്ളുന്നതുമൊക്കെ പ്രസംഗിക്കാനും കലണ്ടറടിച്ചു തൂക്കാനുള്ളതുമല്ല. ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനുള്ളതാണ് എന്നറിഞ്ഞിട്ടല്ല ഈ പരിഹാസം. എനിക്കു പറ്റാത്തത്, എനിക്കു പാലിക്കാന്‍ പറ്റാത്തത്, എനിക്കറിയാത്തത്, നിങ്ങള്‍ക്കും വേണ്ട എന്ന അടിച്ചമര്‍ത്തല്‍. ഭൂരിപക്ഷം ഇങ്ങനെയാണ് ന്യൂനപക്ഷം മിണ്ടരുത് എന്ന അപ്രഖ്യാപിത നിയമം.</div>
<div style="text-align: justify;">
ഭൂരിപക്ഷമായിരുന്നോ എപ്പോഴും ശരി ?</div>
<div style="text-align: justify;">
.............................</div>
<div style="text-align: justify;">
ഒരിക്കല്‍ തീവണ്ടി യാത്രക്കിടയില്‍ ഒരു ബിഹാരിയെ പരിചയപ്പെട്ടു. നമ്മുടെ മലയാള നാടിനെക്കുറിച്ചുള്ള അയാളുടെ വീക്ഷണങ്ങളും അഭിപ്രായങ്ങളും എന്നെ അത്ഭുതപ്പെടുത്തി. ഇവിടെ പ്രസക്തമായത് മാത്രം പങ്കുവയ്ക്കുന്നു. ആദരവും ആരാധനയും സ്നേഹ ബഹുമാനങ്ങള്‍ക്കും അതിരു കടക്കാത്തവര്‍, ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായേക്കാം അതിനെ സാമാന്യ വത്കരിക്കാനാവില്ലത്രെ. രാവന്തിയോളം പണിയെടുത്താല്‍ പ്രമാണി നല്കുന്ന കൂലി തുറന്നു നോക്കാന്‍ പോലും പല വടക്കന്‍ ദേശങ്ങളില്‍ പാടില്ലെന്നിരിക്കെ ഇവിടെ പണിക്കാരന് ആവശ്യപ്പെടുന്നതാണ് കൂലി. ഇങ്ങനെ നീളുന്നു വിലയിരുത്തല്‍. വനജയുടെ ഒരു പോസ്റ്റ് ഇക്കഥകളൊക്കെ ഒരിക്കല്‍ കൂടെ ഓര്‍ക്കാന്‍ കാരണമായി. അയല്‍ സംസ്ഥാനത്തെ അമ്മ കാരാഗ്രഹത്തിലടക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അണികള്‍ കാണിക്കുന്ന അനഭിലഷണീയമായ സംഭവങ്ങളില്‍ തന്റെ നീരസം പ്രകടിപ്പിക്കുകയാണ് വനജ വാസുദേവ്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പറമ്പില്‍ പണിതോണ്ടിരുന്നവരാ. അമ്മയെ പൊക്കി അകത്തിട്ടപ്പോള്‍ പണി നിര്‍ത്തി നാട്ടില്‍ പോയി. തമിഴ് നാട്ടില്‍ മൊത്തം ആത്മഹത്യ ശ്രമം നടക്കുന്നു. ഞാന്‍ പറഞ്ഞിട്ട് ആരെയും ആത്മഹത്യ ചെയ്യാന്‍ അനുവദിക്കരുത്. അതിന് മുമ്പേ തടയണം. എന്നിട്ട് മണ്ണെണ്ണ കന്നാസ് വാങ്ങി അവന്റെ തലയില്‍ കമഴ്ത്തി തീ കൊളുത്തണം. ഉടന്‍ തന്നെ അണയ്ക്കുകയും വേണം. ഹോസ്പിററലില്‍ നിന്നും ഡിസ്ചാര്‍ജ് വാങ്ങി വരുമ്പോള്‍ പിടിച്ചിറക്കി ഒരിക്കല്‍കൂടെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തണം. മീഡിയം പരുവം ആകുമ്പോള്‍ കെടുത്തി നിലവിളി ശബ്ദം ഇട്ട് വിടണം. ഇങ്ങനെ 5 പ്രാവശ്യം ചെയ്താല്‍ മേലാല്‍ അവന് ആത്മഹത്യയ്ക്ക് ശ്രമിക്കില്ല. ആത്മഹത്യരഹിത തമിഴ്നാട് ആണ് ഞാന്‍ കാണുന്ന കിനാശ്ശേരി.</div>
<div style="text-align: justify;">
..................................................</div>
<div style="text-align: justify;">
രാഷ്ട്രീയ പാര്‍ട്ടികളെ സംബന്ധിച്ച് വളരുന്തോറും പിളരുന്ന എന്ന പ്രയോഗം പോലും നമ്മുടെ നാട്ടില്‍ സുവിദിതമാണ്. സമൂഹ മനസ്സോളം നേതൃത്വം വളരുന്നില്ലെന്ന ധാരണ വളരെ ശക്തമായി നിലനില്‍ക്കുന്നുണ്ട്.ഒരുവേള വളരാനും വികസിക്കാനുമുള്ള തീവ്ര ബോധമായിരിക്കാം സംഘടനകളുടെ പെരുപ്പം പോലും എന്ന് നിരീക്ഷിക്കുന്നവരും ഉണ്ട്. ഇസബല്ലാഫ്ളോറയുടെ ഏറെ പ്രസക്തമായ കുറിപ്പ് ഇവിടെ പകര്‍ത്തുന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
സമൂഹമനസ് പുരോഗതി ആഗ്രഹിക്കുന്നത് കൊണ്ടാവാം പുതിയ പാര്‍ട്ടികള്‍ രൂപം കൊള്ളുകയോ പഴയവ വിഘടിച്ചു പടരുകയോ ചെയ്യുന്നത്. ഓരോ പ്രസ്ഥാനങ്ങള്‍ക്കും ഓരോ ലക്ഷ്യമുണ്ടായിരിക്കുകയും അവ പ്രവര്‍ത്തകര്‍ അറിഞ്ഞിരിക്കുകയും ചെയ്യുന്നതായിരിക്കും സംഘടനാപ്രവര്‍ത്തനത്തിന്റെ വിജയത്തിലേക്കുള്ള ആദ്യപടി. ദീര്‍ഘവീക്ഷണവും നേതൃ പാടവവും ഇല്ലാത്ത നേതാക്കള്‍ പ്രസ്ഥാനങ്ങളെ വികലമാക്കുന്നു. ജനങ്ങള്‍ക്ക് അവയിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതിനു കാരണമാകുന്നു. ശരീരത്തില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന് തുല്യമായിരിക്കണം സമൂഹത്തില്‍ സാമൂഹ്യ പ്രവര്‍ത്തകരുടെ പങ്ക്. ആദര്‍ശവും അനുബന്ധ പ്രവര്‍ത്തനങ്ങളുമെന്ന ജീവരക്തം ഒഴുകേണ്ടത് ഞരമ്പുകള്‍ പോലെ ഓരോ കോശങ്ങളിലെക്കും കടന്നു ചെല്ലുന്ന താഴെത്തട്ടിലുള്ള പ്രവര്‍ത്തകരിലൂടെ ആയിരിക്കണം. നിര്‍ഭാഗ്യം എന്ന് പറയട്ടെ, പരിസ്ഥിതിയുടെ മാപ്പു വരയ്ക്കുന്ന പരിസ്ഥിതിപ്രവര്‍ത്തകരും രാഷ്ട്രബോധത്തെക്കാള് കൂടുതലായി രാഷ്ട്രീയ ബോധമുള്ള പൊതുപ്രവര്‍ത്തകരുമാണ് ഇന്ന് നമുക്കുള്ളത്. പലരെയും ചാക്കില്‍ നിന്ന് കണ്ടെടുക്കയും മൃതശരീരങ്ങളിലെ മുറിവുകള്‍ എണ്ണുകയും ചെയ്യേണ്ടി വരുന്നത് അതുകൊണ്ടാവാം.!!</div>
<div style="text-align: justify;">
..........</div>
<div style="text-align: justify;">
ഒരു പ്രതിഭയുടെ സര്‍ഗാത്മകത നാമ്പിടുന്നതിനെക്കുറിച്ച് പല പ്രമുഖരും എഴുതിയിട്ടുണ്ട്. എഴുത്തിനുള്ള മുന്നൊരുക്കങ്ങള്‍ മുതല്‍ കടലാസില്‍ മഷിപുരളുന്നത് വരെയുള്ള ഘട്ടങ്ങള്‍. അതിന്നിടയിലെ വേവും നോവും പിറവിയും അനിര്‍വചനീയമായ അനുഭൂതിയും. പ്രകൃതിയുടെ മുഗ്ദ സംഗീതം നമ്മോട് സംസാരിക്കുമ്പോള്‍ അക്ഷരങ്ങള്‍ വചനങ്ങളായി ഉയിരെടുക്കും എന്ന് രാഷ്ട്രീയക്കാരനായ എഴുത്തുകാരന് മന്‍സൂര്‍ പള്ളൂര്‍ പറയുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കേള്‍വിയിലൂടെയും കാഴ്ചയിലൂടെയും വാക്കുകള്‍ മാത്രമല്ല നമ്മോട് സംവദിക്കുന്നത്. കാതോര്‍ത്താല്‍ ഭൂമിഗീതം കേള്ക്കാമെന്നപോലെ പ്രകൃതിയുടെ മുഗ്ദ്ധ സൗന്ദര്യവും നമ്മോട് നിശബ്ദമായി സംസാരിക്കും. അപ്പോഴാണ്, നമ്മില്‍ അക്ഷരങ്ങള്‍ വചനങ്ങളായുയിരെടുക്കുന്നത്.<br />
<span style="color: red;">ഇസ്ലാം ഓണ്‍ ലൈവിന്വേണ്ടി</span><span style="color: #222222; font-family: comic sans ms, sans-serif;"> </span></div>
Unknownnoreply@blogger.com0tag:blogger.com,1999:blog-8571468707619147847.post-24870145390780551452014-09-30T21:44:00.001+05:302014-10-02T12:33:15.132+05:30ആണുടലില്‍ ഉലഞ്ഞാടുന്ന കൗമാരം<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgCFYyahrCa6D0ttw1mF4ZJ_iOOFa4c7NBUrTNDBxYkdKv5-poYyinjXFjbCWwJKAzU2a-O7BJcC3pWwsbk2IfgA02HxxrjzDuBas-GWng7WJjLruPViFDcEieLMzKUO6cIYJwzmrfY6whG/s1600/pant.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgCFYyahrCa6D0ttw1mF4ZJ_iOOFa4c7NBUrTNDBxYkdKv5-poYyinjXFjbCWwJKAzU2a-O7BJcC3pWwsbk2IfgA02HxxrjzDuBas-GWng7WJjLruPViFDcEieLMzKUO6cIYJwzmrfY6whG/s1600/pant.jpg" height="147" width="200" /></a></div>
<div style="text-align: justify;">
അടിയുടുപ്പില്‍ വിസര്‍ജ്യം നിറഞ്ഞതിന്റെ അസ്വസ്ഥതയില്‍ പൈതങ്ങള് പോകുന്ന പ്രതീതിയില്‍ നടന്നകലുന്ന ചെറുപ്പക്കാരനെ വിളിച്ചു നിര്‍ത്തി ഒരു അമ്മൂമ പ്രഹരിച്ച സംഭവം ഈയിടെ ഒരു സുഹൃത്ത് പങ്കുവച്ചു. ഇനിയെങ്ങാനും ഇക്കോലത്തില് നിന്നെ കാണാനിടവന്നാല്‍ എന്റെ സ്വഭാവം മാറുമെന്ന താക്കീതും നല്കിയത്രെ. ഇത്തരം വേഷം കെട്ടുകാരായ ചെക്കന്മാരുടെ ചെറ്റത്തരത്തെക്കുറിച്ച് ജമീല്‍ അഹമ്മദിന്റെ അല്പം ദീര്‍ഘമായ ഒരു കുറിപ്പ് പങ്കുവയ്ക്കുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ആണ് വേഷത്തിന്റെ ആഗോളവല്‍ക്കരണമാണ് കഴിഞ്ഞ ഒരു ദശാബ്ദത്തിലുണ്ടായ സാമ്രാജ്യത്വ മുതലാളിത്ത മാര്‍ക്കറ്റിന്റെ പ്രധാന വിജയമേഖല. യൂറോപ്പിലെ കൗണ്ടികൗമാരത്തെ ചാനലിലും വീഡിയോ ആല്‍ബങ്ങളിലും കണ്ടനുകരിച്ച് നമ്മുടെ ചെക്കന്മാരും ഉടുക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇടുങ്ങിയ കുപ്പായവും, തെരുവിലെ സകല മാലിന്യങ്ങളും അടിച്ചുവാരാന്‍ പാകത്തിലുള്ള അടിഭാഗത്തോടുകൂടിയ ഇടുങ്ങിയ പാന്റും ധരിച്ച് ഫ്രീക് ഫാഷന്‍ താളത്തില്‍ അയഞ്ഞുനടക്കുന്ന നമ്മുടെ ആണ്‍കൗമാരങ്ങള്‍ ഈ വിപണിയുടെ പ്രിയപ്പെട്ട ഉപഭോക്താക്കളായിരിക്കുന്നു. അവര്‍, ഇതാ ഊരിപ്പോകുമെന്ന മട്ടിലുള്ള പാന്റ്സ് ധരിച്ച് ബസ്സില്‍ കൈയുയര്‍ത്തി കമ്പി പിടിക്കാനാകാതെ ഇളകിയിളകി നില്‍ക്കുന്നത് പലവിധ ബേജാറുകളോടെ നാം കണ്ടിരിക്കേണ്ടിവരുന്നു. പൃഷ്ഠത്തിനു പാതിവരെമാത്രം എത്തുന്ന ആ കാലുറ ഏതിലോ തടഞ്ഞാണ് ഊര്ന്നുപോകാതിരിക്കുന്നത്. ഒന്നു കുമ്പിട്ടാലും നിവര്‍ന്നു നിന്നാലും ശരീരത്തിന്റെ ഏതറ്റവും വെളിപ്പെടും. നേരെനിന്നാല്‍പോലും ആ ആണ്പിറന്നവന്മാരുടെ അടിവസ്ത്രത്തിന്റെ തലയെഴുത്ത് നമുക്ക് വായിക്കാന്‍ കഴിയും.ആണ്‍കുട്ടികളുടെ വസ്ത്രത്തില്‍ മാത്രമല്ല മുഖം മിനുക്കുന്ന രീതിയില്‍, മുടി വെട്ടിയൊതുക്കുന്നതില്‍, കൈക്കാലുകള്‍ വെളിപ്പെടുത്തുന്നതില്‍, ആണവയവങ്ങളുടെ ഇറുക്കത്തില്‍ എല്ലാം പരാകര്‍ഷണത്തിന്റെയും പെണ്‍വേഷംകെട്ടലിന്റെയും അശ്ലീലസ്വഭാവം ഇന്നുണ്ട്. ഇതിന്റെ പ്രചരണവും വിതരണവും നിര്‍വഹിക്കുന്നതില്‍ സിനിമകള്‍ക്കും പരസ്യങ്ങള്‍ക്കും നല്ല പങ്കുമുണ്ട്. ഒന്നുകില്‍ ഷണ്ഡരായ അല്ലെങ്കില്‍ സ്ത്രൈണമായ ഒരു ആണുടലാണ് ഇന്നത്തെ കൗമാരക്കാരുടെ സ്വപ്ന ശരീരം. ഈ ഷണ്ഡത്വം ശരീരത്തില്‍ മാത്രം ഒതുങ്ങുമോ. മനസ്സിലും ആശയത്തിലും നിലപാടിലും അത് അണുവികിരണംപോലെ തങ്ങിനില്‍ക്കുന്നില്ലേ?</div>
<div style="text-align: justify;">
...................</div>
<div style="text-align: justify;">
ഞാനും പെണ്ണും പൊന്നും തട്ടാനും എന്ന ചൊല്ലിനെ അന്വര്‍ഥമാക്കും വിധമുള്ള അവസ്ഥയിലേയ്ക്ക് ഏറെക്കുറെ സമൂഹം കൂപ്പ് കുത്തിയിരിക്കുന്നതായി വര്‍ത്തമാനകാല സംഭവ വികാസങ്ങളുടെ വെളിച്ചത്തില്‍ വിലയിരുത്തുന്നവരുണ്ട്. അകലെ നിന്നൊരു ആരവം കേട്ടാല്‍ അയല്പക്കത്ത് നിന്നൊരു കരച്ചില് കേട്ടാല്‍ എന്തിന് തൊട്ടുമുന്നില്‍ ഒരാള്‍ കുഴഞ്ഞുവീണാല്‍ പോലും ഒരു കാഴ്ചക്കാരന്റെ ഭാവ ഭേദങ്ങള്‍ക്കപ്പുറം ഇടപെടലിന് ഒരുങ്ങാന്‍ തയാറാകാത്ത ഒരുതരം ക്രൂരമായ മാനസിക നിലവാരത്തിലേയ്ക്ക് സാമാന്യ ജനം പുരോഗമിക്കുന്നതെന്ന സന്ദേഹത്തെ ബലപ്പെടുത്തുന്ന സംഭവ പരമ്പരകള്‍ക്ക് പഞ്ഞമില്ലാതായിരിക്കുന്നു. ദേശദ്രോഹക്കുറ്റം ചുമത്തി ഈയിടെ അറസ്റ്റ് ചെയ്യപ്പെട്ട യുവാവിന്റെ കാര്യത്തില്‍ പൊതു സമൂഹം കാണിച്ച നിസ്സങ്കതയുടെ അപകട സാധ്യതയെ ബിആര്‍പി ഭാസ്കര്‍ തന്റെ സ്റ്റാറ്റസ്സിലൂടെ ഓര്‍മപ്പെടുത്തുന്നത് ഇങ്ങനെ:</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അമിതദേശസ്നേഹം ജ്വലിപ്പിച്ചുകൊണ്ടാണ് ഹിറ്റ്ലര്‍ ജര്‍മ്മനിയില്‍ ആധിപത്യം സ്ഥാപിച്ചത്. നാസി യുവാക്കള്‍ റെസ്റ്റോറന്റുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും ബാന്‍ഡുമായി ചെന്ന് ദേശീയഗാനം ആലപിച്ച് ആളുകളെ എഴുനേറ്റു നില്ക്കാന് നിര്‍ബന്ധിക്കുകയായിരുന്നു ദേശസ്നേഹം വളര്‍ത്താന്‍ അവര്‍ കണ്ടുപിടിച്ച ഒരു മാര്‍ഗ്ഗം. ആ ചരിത്രം ആവര്‍ത്തിക്കുന്നതിന്റെ സൂചനകള്‍ കാണുമ്പോള്‍ ഹിറ്റ്ലറുടെ ജയിലില്‍ കഴിയേണ്ടി വന്ന മാര്ട്ടിന് ന്യൂമുള്ളറുടെ വരികള്‍ വീണ്ടും പ്രസക്തമാകുന്നു:</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ആദ്യം അവര്‍ സോഷ്യലിസ്റ്റുകള്‍ക്കായി വന്നു </div>
<div style="text-align: justify;">
സോഷ്യലിസ്റ്റ് അല്ലാത്തതുകൊണ്ട് ഞാന്‍ മിണ്ടിയില്ല.</div>
<div style="text-align: justify;">
പിന്നെ അവര്‍ ട്രെയ്ഡ് യൂണിയന്‍കാര്‍ക്കായി വന്നു </div>
<div style="text-align: justify;">
ട്രെയ്ഡ് യൂണിയന്‍കാരനല്ലാത്തതുകൊണ്ട് ഞാന്‍ മിണ്ടിയില്ല.</div>
<div style="text-align: justify;">
പിന്നെ അവര്‍ ജൂതന്മാര്ക്കായി വന്നു </div>
<div style="text-align: justify;">
ജൂതനല്ലാത്തതുകൊണ്ട് ഞാന്‍ മിണ്ടിയില്ല.</div>
<div style="text-align: justify;">
പിന്നെ അവര്‍ എനിക്കായി വന്നു </div>
<div style="text-align: justify;">
അപ്പോള്‍ എനിക്കുവേണ്ടി മിണ്ടാന്‍ ആരും ബാക്കിയുണ്ടായിരുന്നില്ല.</div>
<div style="text-align: justify;">
....................</div>
<div style="text-align: justify;">
ഊക്ക് കൊണ്ട് മെഴുക്കിളക്കാനാകില്ലെന്നൊരു ചൊല്ലുണ്ട്. അഥവ ശരീരത്തില്‍ മെഴുക്ക് പുരണ്ടാല്‍ വൃത്തിയാക്കും വിധം കഴുകിക്കളയുകയല്ലാതെ നിര്‍വാഹമില്ലെന്ന് ചുരുക്കം. ബഹു ഭൂരിപക്ഷം പേരും ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും വര്‍ഗിയത എന്ന മാരക വിപത്ത് നമ്മുടെ രാജ്യത്തെ ഗ്രസിച്ച് കഴിഞ്ഞു. ഇതിനെ എങ്ങനെ തുടച്ചുമാറ്റാമെന്ന് കൂട്ടമായി ചിന്തിച്ച് ചികിത്സിക്കുന്നതിനു പകരം കണ്ണടച്ചിരുട്ടാക്കുകയാണ് പലരും. തിരുവല്ല ഭാസിയുടെ സ്റ്റാറ്റസ്സ് അതിനെ കുറിച്ചാണ്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പലരും കേരളത്തില്‍ ജാതീയതയും വര്‍ഗ്ഗീയതയും ഇല്ലെന്ന് പറയുമ്പോള്‍ ഞാന്‍ അത് ആസ്വദിച്ച് ചിരിക്കുന്നു..! സുഹൃത്തേ, നമ്മളെ ആ രോഗം ബാധിച്ചിട്ടുണ്ട്. നമ്മള് അസുഖ ബാധിതരെന്നു തിരിച്ചറിയുകയാണു ശാസ്ത്രീയമായ രീതി. അങ്ങിനെ തിരിച്ചറിയുകയും ആ രോഗത്തെ ചികിത്സിച്ച് മാറ്റുകയുമാണു വേണ്ടത്. രോഗം ഒരു പാപമല്ല. മലീമസമായ അന്തരീക്ഷത്തില്‍ നിന്നും നമ്മളെ രോഗം ബാധിച്ചതാണു. ആ അന്തരീക്ഷം ശുചീകരിക്കപ്പെടുന്നതോടെ നമ്മുടെ അസുഖവും മാറും. നമ്മള് അരോഗദൃഢഗാത്രരാവും. ശക്തമായി ശ്വസിക്കുന്നവരും ചിന്തിക്കുന്നവരുമായി മാറും.എന്നാല്‍ അനാരോഗ്യകരമായ അവസ്ഥ എങ്ങിനെ മാറ്റുമെന്നതിനെക്കുറിച്ച്, നമ്മുടെ മലീമസപരിസരങ്ങള് എങ്ങിനെ ശുചീകരിക്കണമെന്നതിനെക്കുറിച്ച് ശക്തമായ ആലോചനകള്‍ പുരോഗമന ചിന്താഗതിക്കാരില്‍ നിന്നും ഉണ്ടാവേണ്ടതുണ്ട്...!</div>
<div style="text-align: justify;">
...........</div>
<div style="text-align: justify;">
താളാത്മകമാണ് ജിവിതം. പ്രകൃതിയും അതിലെ ചരാചരങ്ങളിലും മറ്റെല്ലാ പ്രതിഭാസങ്ങളിലും ഈ താളലയം അനുഭവവേദ്യമാണ്. ആകാശവും ഭൂമിയും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും കാറ്റും മഴയും എന്തിനു ജീവന്റെ ജീവനായ ഹൃദയത്തുടിപ്പുപോലും താള നിബന്ധമാണ്. അനുഗ്രഹീതമായ ജീവിതത്തിന്റെ വരികള്‍ മനോഹരമായ ഒരു സംഗീതം പോലെ ശ്രുതി മധുരമാകുമ്പോള്‍ ജിവിതം സാര്‍ഥകമാകും. ശ്രീകല പ്രകാശിന്റെ ടൈം ലൈനില്‍ നിന്നുള്ള മനോഹരമായ ഭാവന..</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
സ്വര ലയങ്ങളുടെ മുള പൊട്ടലുകള്‍. അതിങ്ങിനെ കയറി ഇറങ്ങി ശ്രുതി ഇഴകള്‍ തെറ്റാതെ പോകുമ്പോള്‍. ജീവന് ഉണര്‍ന്നു തഴുകും അപ്പോള്‍ അറിയാതെ ഉണരണം. ഉണര്‍ന്നാല്‍ പിന്നെ ഉറങ്ങുന്നത് വരെ വിചിത്രമായ വീണ കമ്പികള്‍ക്ക് ഒപ്പം കാതോരം ചേര്‍ന്ന് നില്‍ക്കണം. ജീവന്റെ ഓരോ തുള്ളിയിലും അതിങ്ങിനെ പെയ്തിറങ്ങി അവസാന സ്പന്ദനങ്ങളെ തൊടണം. ജീവന്റെ ഇലകള്‍ കിളിര്‍ക്കും.<br />
<span style="color: red;">ഇസ്ലാം ഓണ്‍ ലൈവിന്വേണ്ടി</span><span style="color: #222222; font-family: comic sans ms, sans-serif;"> </span></div>
Unknownnoreply@blogger.com0tag:blogger.com,1999:blog-8571468707619147847.post-77481143243529647222014-09-21T16:14:00.001+05:302014-09-21T16:15:23.806+05:30പ്രണയം പൂക്കുന്ന നിമിഷങ്ങള്‍<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjzuRXkLaPUUhal9F4TDou8dh4aAoh6QDSMl9MBgBM_fHg8h9pGuN6XgYFL3tSZsA2oxFrDe2dsbGOS72r6JRkYEsgh_wiSUfxlRPgVm1h8H0Ewh7nlgQMZZuAD8c7MxV1zLgEyflcOxZD2/s1600/Flower.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjzuRXkLaPUUhal9F4TDou8dh4aAoh6QDSMl9MBgBM_fHg8h9pGuN6XgYFL3tSZsA2oxFrDe2dsbGOS72r6JRkYEsgh_wiSUfxlRPgVm1h8H0Ewh7nlgQMZZuAD8c7MxV1zLgEyflcOxZD2/s1600/Flower.jpg" height="149" width="200" /></a></div>
<div style="text-align: justify;">
പ്രപഞ്ചനാഥനോട് പ്രേമമുണ്ടെങ്കില്‍ പ്രവാചകനെ അനുകരിച്ചാലും എന്ന ദൈവീക ഭാഷ്യം പ്രസിദ്ധമാണ്. മണ് മറഞ്ഞ കവിയിത്രി കമലാ സുരയ്യയോട് ദൈവ കല്പനകള് അനുസരിക്കാനുള്ള പ്രചോദനം പരലോക ശിക്ഷയായിരിക്കാമെന്ന അര്‍ഥത്തില്‍ ചോദിക്കപ്പെട്ടപ്പോള്‍ സര്‍വേശ്വരനോടുള്ള അതിരറ്റ പ്രണയമാണെന്നായിരുന്നു ആ മഹതിയുടെ പ്രതികരണം. മധുമലരില്‍ നിന്നും മധുമോന്തുന്ന മധുപന്റെ അനിര്‍വചനീയമായ നിര്‍വൃതിയിലായിരുന്നു പ്രവാചകനും അനുചരന്മാരും പ്രാര്ഥനാവേളകളിലെന്നാണ് ചരിത്രകാരന്മാര് രേഖപ്പെടുത്തുന്നത്. 'നടന്നടുക്കുന്നവരിലേയ്ക്ക് ഓടിയടുക്കുമെന്ന' ദൈവ വചനങ്ങളിലെ അനുരാഗ മന്ത്രത്തിന്റെ സ്വരജതി കേവല ഭക്തപ്രിയരായി അറിയപ്പെടുന്ന വേഷം കെട്ടുകാര്‍ വായിച്ചെടുത്തിരിക്കാന് വഴിയില്ല. എന്തിനേറെ സാഹിത്യലോകം അടക്കി വാഴുന്നവരെന്നഹങ്കരിക്കുന്നവര്ക്കു പോലും തിരിഞ്ഞിട്ടില്ലെന്നാണ് ഏറ്റവും പുതിയ ചില വെളിപാടുകള്‍ വിളിച്ചറിയിക്കുന്നത്. ശൂന്യതയില്‍ നിന്നും പ്രാണനെ തൊട്ടുണര്‍ത്തിയ പ്രാണേശ്വരനേയും പ്രണയാദ്രമായ മഹനീയ മുഹൂര്‍ത്തങ്ങളേയും ഭാവാത്മകമാക്കാന്‍ ശ്രമിക്കുകയാണ് സുലൈമാന്‍ . </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
എന്റെ പ്രണയം നിമിഷത്തിന്റെ ദൗര്‍ബല്യത്തില്‍ സംഭവിച്ച ഒന്നല്ല. കാലകാലങ്ങളായി മഹാശൂന്യതയുടെ കൊടുംതണുപ്പില്‍ മരവിച്ചു കിടന്നിരുന്ന ഞാനെന്ന ശൂന്യതയെ അവന് തൊട്ടുണര്‍ത്തി. ആരാണവന്? അവന് പൂവിനെ ശലഭത്തെ മഞ്ഞുതുള്ളിയെ മഴയെ മാരിവില്ലിനെ നിലാവിനെ മാന്‍പേടയെ മയില്പീലിയെ സൃഷ്ടിച്ച സ്രഷ്ടാവ്. സൗന്ദര്യങ്ങളുടെ സൗന്ദര്യം, പ്രണയികളുടെ പ്രണയം. നോക്കൂ, അവന്റെ ഓരോ പ്രവര്‍ത്തിയും! അവന്റെ ഓരോ ചലനങ്ങളെയും പിന്തുടരുന്ന മാത്രയില്‍ ഹൃദയത്തിന്റെ ഓരോ തുടിപ്പും താളാത്മകം ആകും. പ്രണയത്തിന്റെ നിസ്സീമമായ ആ ഒഴുക്കിനെ മനസ്സിലാക്കണം എന്നില്ല, മനസ്സിലാക്കിയാലും ഇല്ലെങ്കിലും അന്തര്‍ലീനമായ പ്രണയത്തിന്റെ പ്രലോഭനത്തില്‍ ഏതു നിമിഷവും ആണ്ടുപോയേക്കാം, പ്രകൃതിയില്‍ സൗന്ദര്യം ദര്‍ശിക്കുന്ന ഏതു നിമിഷത്തിലും അന്തര്‍ലീനമായ ആ തൃഷ്ണയുടെ പ്രലോഭനത്തില്‍ ഹൃദയം വിസ്മയിക്കാറുണ്ട്. മനോഹരമായ ഒരു അരുവികാണുമ്പോള്‍, മഴവില്ല് ദര്ശിക്കുമ്പോള് , മഞ്ഞുതുള്ളി സ്പര്‍ശിക്കുമ്പോള്‍ ഓടക്കുഴല്‍ നാദം ശ്രവിക്കുമ്പോള്‍ സൗന്ദര്യം മുറ്റിനില്ക്കുന്ന വദനം കാണുമ്പോള്‍ ഞാന്‍ പോലുമറിയാതെ ഹൃദയം അനുരാഗത്തില്‍ ആണ്ടു പോകുന്നു. ഏതൊരു ഹൃദയവും പ്രണയത്തിന്റെ പ്രലോഭനത്താല്‍ സദാ ഉടഞ്ഞു കൊണ്ടിരിക്കും. ആ പ്രണയത്തിനു ചിലസമയം രൂപമുണ്ടാകാം, അല്ലെങ്കില്‍ അരൂപമാകാം, എന്റെ ഹൃദയത്തില്‍ പ്രണയത്തിന്റെ വിത്തിട്ടത് ആരാണോ അവനെ തന്നെയാണ് എന്നും, എവിടെയും, ആരിലും പ്രണയം തേടുന്നത്.</div>
<div style="text-align: justify;">
.....................................</div>
<div style="text-align: justify;">
ഭാരത ജനത വെള്ളരിക്കാ പട്ടണത്തിലൊന്നുമല്ലെന്ന് നവ ജാതരായാലും നവ ജാഗ്രതരായാലും മനസ്സിലാക്കണം. അസത്യങ്ങളും അര്‍ധ സത്യങ്ങളും ഞൊടിയിടയില്‍ പ്രസരിപ്പിക്കാനാകുന്നപോലെ അല്പം താമസിച്ചാലും ഇതേ പ്രസാരണ ഫലകങ്ങളിലൂടെ യാഥാര്‍ഥ്യം ജനങ്ങളിലെത്തിക്കാനും കഴിയും. അരങ്ങില്‍ വെള്ളിവെളിച്ചത്തില്‍ ആടിത്തിമിര്ക്കുമ്പോള് ശരാശരി ആസ്വാദകര്‍ അംഗീകരിക്കും. അരങ്ങൊഴിഞ്ഞിട്ടും വേഷം മാറാതെ ആട്ടം തുടര്‍ന്നാല്‍ ജനം നിരാകരിക്കും. സഹികെട്ട ജനം ചൂലെടുത്തപ്പോള്‍ തൂത്തുവാരാനുള്ള അമിതാവേശം പുലര്‍ത്തിയ രാഷ്ട്രീയം പോലും സഹിക്കാത്ത ജനം കൃത്രിമമായ മോഡികളില്‍ അഭിരമിക്കുന്ന മോഡേണ്‍ മോഡിസത്തെ തിരസ്കരിക്കുന്ന നാള് അതി വിദൂരമല്ല. മോഡി മങ്ങുന്ന വര്ഗീയാജണ്ടകള്ക്കേറ്റ തിരിച്ചടികളെക്കുറിച്ച് ഇഖ്ബാല്‍ കുറിച്ചിട്ടത്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ലൗ ജിഹാദ് പോലുള്ള വര്‍ഗ്ഗീയ പ്രചാരണങ്ങളെയും മോദി-അമിത് ഷാ ദ്വന്ദ്വങ്ങളേയും ഇന്ത്യന്‍ ജനത തള്ളിക്കളഞ്ഞിരിക്കുന്നു. തെരഞ്ഞെടുപ്പ് വിജയത്തില്‍ കോണ്‍ഗ്രസ്സും സമാജ് വാദി പാര്‍ട്ടിയും അഹങ്കരിക്കരുത്. ബിജെപിയുടെ സാമ്പത്തിക നയങ്ങള്‍ക്കും വര്‍ഗീയ അജണ്ടകള്‍ക്കുമെതിരെ ജനാധിപത്യ മതേതര പാര്‍ട്ടികള്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്ന സന്ദേശമാണ് ഇന്ത്യന്‍ ജനത നല്‍കുന്നത്. ഇടത് പാര്‍ട്ടികള്‍ ഇപ്പോള്‍ നടക്കാന്‍ പോകുന്ന സംഘടനാ സമ്മേളനങ്ങളില്‍ പരാജയത്തിന്റെ കാരണങ്ങള്‍ വസ്തുനിഷ്ഠമായി വിശകലനം ചെയ്ത് ഉചിതമായ രാഷ്ട്രീയ നയ സമീപനങ്ങള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷീക്കുന്നു.</div>
<div style="text-align: justify;">
................</div>
<div style="text-align: justify;">
സോഷ്യല്‍ മീഡിയയുടെ ദുരുപയോഗത്തെക്കുറിച്ച് വളരെ പ്രാരംഭ ദിശയില്‍ തന്നെ ഒട്ടേറെ സന്ദേഹങ്ങള്‍ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. ഒരു ക്ലിക്കിലൂടെ പ്രസരിപ്പിക്കുന്ന വരയും വരിയും ചിരിയും ചിന്തയും ചിത്രവും ചിത്രീകരണവും ലോകമെമ്പാടുമുള്ള ജന സാഗരത്തിലേയ്ക്കാണ് പ്രവഹിപ്പിക്കുന്നത് എന്ന ബോധം പലപ്പോഴും വിസ്മരിക്കപ്പെടുന്നുവെന്നതത്രെ സത്യം. വിശിഷ്യ ടീനേജുകള്‍ ലക്കും ലകാനുമില്ലാത്ത വിധം സോഷ്യല്‍ മീഡിയകളില്‍ വിഹരിക്കുകയാണ്. ഒടുവില്‍ ഗൗരവതരമായ ഈ പ്രവണതക്ക് കടിഞ്ഞാണിടാന്‍ എഫ്,ബി തന്നെ രംഗത്തെത്തിയിരിക്കുന്നു. ചതിക്കുഴികള്‍ക്ക് കാവലൊരുക്കുന്ന മുഖപ്പുസ്തക ദാതാക്കളുടെ 'പോസ്റ്റ് ചെയ്യും മുമ്പൊരു നിമിഷം' എന്ന സംരംഭത്തെക്കുറിച്ച് മീഡിയവണ്‍ ഓണ്‍ ലൈന്‍ പേജില്‍ വളരെ വിശദമായി നല്കിയ റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗം ഇവിടെ പകര്‍ത്തുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഓണ്‍ലൈനിലൂടെയുള്ള വ്യക്തിഹത്യയും ഭീഷണിയും ദുരുപയോഗവും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ടീനേജുകാര്‍ക്ക് അവബോധം നല്‍കാനായി പ്രത്യേക പരിപാടിയുമായി സോഷ്യല്‍ നെറ്റ്വര്ക്കിംഗ് മേഖലയിലെ അതികായന്മാരായ ഫേസ്ബുക്ക് രംഗത്ത്. ഷെയര്‍ ചെയ്യുന്നതിന് മുമ്പ് ഒന്ന് ആലോചിക്കൂ എന്ന് പേരിട്ടിട്ടുള്ള പ്രചരണ പരിപാടി ഇന്ത്യയില്‍ മാത്രമാണ് ആരംഭിച്ചിട്ടുള്ളത്. ഹിന്ദി, ഗുജറാത്തി, ബംഗാളി തുടങ്ങി ഒമ്പത് പ്രാദേശിക ഭാഷകളിലാണ് പ്രത്യേക പ്രചാരണ പരിപാടി ഒരുക്കിയിട്ടുള്ളത്. ഓണ്‍ലൈന്‍ ഉപയോഗിക്കുന്ന ടീനേജുകാര്‍ പതിവായി അഭിമുഖീകരിക്കാന്‍ സാധ്യതയുള്ള പ്രശ്നങ്ങള്‍ നിരത്തുന്നതിനോടൊപ്പം തന്നെ ഇവക്കുള്ള പരിഹാര മാര്‍ഗങ്ങളും നിര്‍ദേശിക്കുന്നു എന്നാണ് ഫേസ്ബുക്കിന്റെ പ്രചരണ പരിപാടിയുടെ പ്രത്യേകത. ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്യപ്പെടുന്ന വിവരങ്ങള്‍ വളരെപ്പെട്ടെന്ന് തന്നെ അനേകായിരം പേരിലേക്ക് എത്താന്‍ കഴിയുന്നതാണെന്ന പ്രാഥമിക ബോധം പോലും തുടക്കാരില്‍ ഉണ്ടാകണമെന്നില്ല. തങ്ങളുടെ സ്വകാര്യത നിബന്ധനകള്‍ ശക്തമാക്കാത്തവരെ കാത്തിരിക്കുന്നത് കെണികളാണ്. ഈ പ്രശ്നത്തിന് വലിയൊരളവോളം പരിഹാരം നല്‍കുന്നതാണ് ഫേസ്ബുക്കിന്റെ സോഷ്യല്‍ റിപ്പോര്‍ട്ടിംഗ് ടൂള്‍. ഓണ്‍ലൈനില്‍ എന്തെങ്കിലും അപായ സൂചന ലഭിച്ചാല്‍ മുതിര്‍ന്ന ഒരു വ്യക്തിയെയോ അല്ലെങ്കില്‍ വിശ്വസ്തരായ ഏതെങ്കിലുമൊരാളെയോ ഇടപെടുവിക്കാന്‍ ടീനേജുകാരെ സഹായിക്കുന്നതാണ് ഈ ടൂള്‍. ഓണ്‍ലൈനില്‍ സംഭവിക്കുന്ന പാളിച്ചകള്‍ നേരിടുന്ന വിധത്തെക്കുറിച്ച് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള ഉപദേശങ്ങളും ഫേസ്ബുക്ക് പങ്കുവയ്ക്കുന്നുണ്ട്.<br />
<span style="color: red;">ഇസ്ലാം ഓണ്‍ ലൈവിന്വേണ്ടി</span><span style="color: #222222; font-family: comic sans ms, sans-serif;"> </span></div>
Unknownnoreply@blogger.com0tag:blogger.com,1999:blog-8571468707619147847.post-8763477035349596302014-09-14T11:53:00.001+05:302014-09-14T11:53:27.824+05:30പ്രതീക്ഷ നല്കുന്ന മാധ്യമ ലോകം <div class="gmail_default">
<div class="gmail_default" style="text-align: justify;">
<div class="gmail_default" style="text-align: start;">
<div class="gmail_default" style="text-align: justify;">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjKD-tyaRl2c1x0nKSwHgcLVV7G0gA9pWapy-PU38XXdde8v7slapEJWItPAzykwuOri-M1vftUS5-aCJqLdrHXWvePIHXmsAVFnXRaXaToGY4yDS0xB2_P-aunz2agMKJJHioJXUxD1yxT/s1600/Press.png" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjKD-tyaRl2c1x0nKSwHgcLVV7G0gA9pWapy-PU38XXdde8v7slapEJWItPAzykwuOri-M1vftUS5-aCJqLdrHXWvePIHXmsAVFnXRaXaToGY4yDS0xB2_P-aunz2agMKJJHioJXUxD1yxT/s1600/Press.png" height="200" width="200" /></a></div>
<span style="color: #222222; font-family: comic sans ms, sans-serif;">ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം പിന്നേം ചാടിയാല്‍ ചട്ടിയോളം എന്നൊരു ചൊല്ല് പ്രസിദ്ധമാണ്.അതു പോലെ മധ്യമ പ്രവര്‍ത്തക ചാടിയാല്‍ എന്നും ഒരു ചൊല്ലുണ്ടായേക്കാം .തനിക്ക് ചുറ്റും നടക്കുന്ന എന്തും ഏതും ചികഞ്ഞന്വേഷിക്കാന്‍ കാണിക്കുന്ന നിരീക്ഷണ പാഠവങ്ങള്‍ സ്വന്തം തട്ടകത്തിലെത്തുമ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ മറന്നു കളയണമെന്ന അലിഖിത നിയമം ഇവിടെ പൊളിച്ചെഴുതപ്പെട്ടിരിക്കുന്നു.പ്രലോഭനങ്ങളും പ്രകോപനങ്ങളും വകവെക്കാതെ മാധ്യമ ധര്‍മ്മത്തിന്റെ പാതയില്‍ കാലിടറാതെ നിന്ന മാധ്യമക്കാരിയെ കൈവെടിയാന്‍ മാത്രം മലയാളം ചുരുങ്ങിപ്പോയിട്ടില്ല എന്നത് ചെറിയ കാര്യമല്ല. അണ്ടിയോടടുക്കുമ്പോളറിയാം മാങ്ങയുടെ പുളി എന്ന പഴമൊഴിയെ അക്ഷരാര്‍ഥത്തില്‍ ശരിവെക്കുന്ന സിന്ഡിക്കേറ്റിനിടയില് നിന്നും മാധ്യമ പ്രവര്‍ത്തകയ്ക്ക് ധൈര്യം പകര്‍ന്നു കൊണ്ട് പ്രശസ്തരും അല്ലാത്തവരും സടകുടഞ്ഞുണര്‍ന്നു.പ്രസിദ്ധ നിരൂപകനായ വി.കെ ജോസഫ്, സുനിത ദേവദാസിന്റെ വാളില്‍ രേഖപ്പെടുത്തിയ പിന്തുണയും പ്രോത്സാഹനവും ഇവിടെ പങ്കുവയ്ക്കുന്നു. </span><br />
<span style="color: #222222; font-family: comic sans ms, sans-serif;"><br /></span>
<span style="color: #222222; font-family: comic sans ms, sans-serif;">തിരുവനന്തപുരം പ്രസ്സ് ക്ളബ്ബിലെ ബാറിനെപ്പറ്റി എല്ലാവര്ക്കും അറിയാം.പക്ഷേ പത്രക്കാരെ എല്ലാവര്ക്കും പേടിയാണ് .അവരാണ് ഇന്നത്തെ അധികാര ദല്ലാലന്മാരില് അധികവും .എല്ലാ രാഷ്ട്രീയ കക്ഷികളുമായി അവര്‍ക്ക് നല്ല ബന്ധങ്ങളുണ്ട് .തിരുവനന്തപുരത്തെ ഇപ്പറഞ്ഞ സങ്കേതത്തിലാണ് പിണറായി വിജയന് പറഞ്ഞ മാധ്യമ സിന്‍ഡിക്കേറ്റ് അതിന്റെ അദൃശ്യ സാന്നിധ്യം ഉറപ്പിക്കുന്നത്.പത്ര പ്രവര്‍ത്തക സുഹൃത്തുക്കള്‍ തന്നെ പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് ഇതൊക്കെ..എന്തായാലും സുനിതയെ പോലെ ഒരു പെണ്ണ് ,പ്രത്യേകിച്ചു മാധ്യമം പത്രത്തിലെ റിപ്പോര്‍ട്ടര്‍ ഇങ്ങനെയൊക്കെ പറഞ്ഞാല്‍ 'ആണ് സിംഗങ്ങള്‍' സഹിക്കുമോ.മനസ്സിലെ വൃത്തികെട്ട ഹിന്ദുത്വ മനോഭാവവും വെളിയില്‍ വന്നല്ലോ .ഞങ്ങള്‍ ഹിന്ദുക്കള്‍ എന്നൊക്കെ ഇപ്പോള്‍ കൂടുതല്‍ ശക്തിയായി പലരും പരസ്യമായി പറഞ്ഞു തുടങ്ങിയിട്ടുണ്ട് .കൂടുതല്‍ വാര്‍ത്തകള്‍ വിമര്‍ശനങ്ങള്‍ സുനിതയെപ്പോലെ ഉള്ളവരില്‍ നിന്നു ഇന്ന് കേരളം പ്രതീക്ഷിക്കുന്നുണ്ട് .</span><br />
<span style="color: #222222; font-family: comic sans ms, sans-serif;">...............................</span><br />
<span style="color: #222222; font-family: comic sans ms, sans-serif;">കേളി കേട്ട കേരളത്തിന്റെ വിര്യം ചോര്‍ത്താന്‍ ഒരു പറ്റം സാമൂഹിക രാഷ്ട്രീയ മത മൂരാച്ചികളും അവരുടെ സഹയാത്രികരും ചേര്‍ന്ന് നടത്തിയ ഗൂഡാലോചന ഫലം കാണാന്‍ സാധ്യതയില്ലെന്ന് അല്പം വീര്യത്തോടെ തന്നെ ഇടം വലം നോക്കാതെ വെല്ലുവിളികളുയര്ന്നുതുടങ്ങിയിരിക്കുന്നു.മദ്യം വഴി കിട്ടിക്കൊണ്ടിരിക്കുന്ന ലാഭത്തേക്കാള്‍ എത്രയോ മടങ്ങ് സാമ്പത്തികവും സാമൂഹികവുമായ ദുരന്തമാണ് നമ്മുടെ നാട് ഏറ്റുവാങ്ങാന്‍ നിര്‍ബന്ധിതമാവുന്നതെന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്.മദ്യം ഏറെ സുലഭമാകുന്ന അവസ്ഥ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വളരെ നിസ്സാരങ്ങളായ ചില നടപടിക്രമങ്ങളിലേയ്ക്ക് കടക്കാനൊരുങ്ങുമ്പോഴേക്കും </span><br />
<span style="color: #222222; font-family: comic sans ms, sans-serif;">കൊലവിളിയും വെല്ലുവിളിയും നടത്തുന്നവരുടെ ഉള്ളിരിപ്പുകള്‍ വേറെ ചിലതായിരിക്കണം .ഇഖ്ബാല്‍ ബാപ്പു കുഞ്ഞിന്റെ പ്രതികരണം. </span><br />
<span style="color: #222222; font-family: comic sans ms, sans-serif;"><br /></span>
<span style="color: #222222; font-family: comic sans ms, sans-serif;">കേരളം ഇന്ന് നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം മദ്യ നിരോധനമെന്ന് മാധ്യമങ്ങളിൽ അടിക്കടി വരുന്ന പ്രതികരണങ്ങളിൽ കാണുന്നു. ധന പ്രതിസന്ധി, വിനോദ സഞ്ചാര പ്രതിസന്ധി, മദ്യദുരന്ത സാധ്യത, സർഗ്ഗ സിദ്ധി തകർച്ച അങ്ങിനെ അങ്ങിനെ പലതും. പക്ഷെ സാറന്മാരെ കേരളത്തിൽ ചില ബാർ ഹോട്ടലുകൾ പൂട്ടിയതൊഴിച്ചാൽ മദ്യം നിരോധിച്ചിട്ടില്ലല്ലോ ഇതുവരെ? ബിവറേജു കോർപ്പറേഷൻ കടകളിൽ സുലഭമായി മദ്യം കിട്ടുന്നുണ്ടാല്ലോ? പിന്നെ എന്തിനാണീ പേടിപ്പിക്കൽ? ആർക്കുവേണ്ടിയിട്ടാണീ ഭയപ്പെടുത്തൽ ?</span><br />
<span style="color: #222222; font-family: comic sans ms, sans-serif;">..................</span><br />
<span style="color: #222222; font-family: comic sans ms, sans-serif;">പ്രേക്ഷകരെ എങ്ങനെയൊക്കെ രസിപ്പിക്കാമെന്നും ത്രസിപ്പിക്കാമെന്നും അതുവഴി പരസ്യവിപണിയെ മെച്ചപ്പെടുത്താമെന്നുമുള്ള മിനിമം കുറുക്കുവഴികള്‍ മാത്രമായി ചാനല്‍ അജണ്ടകള്‍ മാറിയിരിക്കുന്നതായി പരാതികള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നുണ്ട്.തറയും വിട്ട് ഇപ്പോള്‍ മണ്ണുമാന്തി തുടങ്ങിയത്രെ.ചാനലുകളുടെ ഈ നിലവാരത്തകര്‍ച്ചയെക്കുറിച്ച് മനാഫ് എം ടി പറയുന്നു . </span><br />
<span style="color: #222222; font-family: comic sans ms, sans-serif;"><br /></span>
<span style="color: #222222; font-family: comic sans ms, sans-serif;">രാഷ്ട്രീയ നേതാക്കളുടെയും പൊതുപ്രവർത്തകരുടെയും പത്ര സമ്മേളനങ്ങൾ, പ്രഭാഷണങ്ങൾ, അഭിപ്രായപ്രകടനങ്ങൾ മുതലായവക്ക് മറ്റു ശബ്ദങ്ങളോ വളിഞ്ഞ ഡയലോഗുകളോ ഉഡായിപ്പ് ഗാനങ്ങളോ ഉദ്ദേശിക്കാത്ത അർത്ഥതലങ്ങലോ നൽകി കോമാളി പരിപാടികൾ അവതരിപ്പിക്കുന്ന കാര്യത്തിൽ മലയാളത്തിലെ ചാനലുകൾ കുറേ കാലമായി മത്സരിക്കുന്നു. സാമൂഹ്യ രാഷ്ട്രീയ വിമർശനം എന്ന പേരിലാണ് ഈ വളിപ്പുകൾ എഴുന്നള്ളിക്കുന്നത്. ഇപ്പോൾ തറ നിലവാരവും വിട്ട് മണ്ണു മാന്താൻ തുടങ്ങിയിട്ടുണ്ട്. മലയാള പ്രേക്ഷകർ അവരുടെ നിലവാരം തൂക്കി വിറ്റതോ അതോ ചാനലുകൾക്ക് പിരാന്തായതോ?</span><br />
<span style="color: #222222; font-family: comic sans ms, sans-serif;">.....................</span><br />
<span style="color: #222222; font-family: comic sans ms, sans-serif;">യഥാര്‍ഥ ലഹരിയെക്കാള്‍ മത്ത് പിടിപ്പിക്കുന്ന തരത്തില്‍ ശീലങ്ങള്‍ മാറിപ്പോകുമ്പോള്‍ തെരഞ്ഞെടുക്കപ്പെടുന്ന ശീലങ്ങള്‍ യജമാനനായി മാറും .ഇതു സമൂഹത്തില്‍ വലിയ ദുരന്തങ്ങളുണ്ടാക്കും .ജീവിതത്തിലെ ഏതു ശീലത്തിന്റേയും ഉടമയായി നിലകൊള്ളാന്‍ സാധിക്കേണ്ടതുണ്ട്.അല്ലങ്കില്‍ നാം അതിന്റെ അടിമയായി മാറും .സൈബര്‍ലോക സന്ചാരത്തിന് അല്പ സമയം തടസ്സം ചെയ്ത മാതാവിനെ കൊന്നുകളയാനുള്ള കൌമാരക്കാരന്റെ വ്യഗ്രതയെ ഒറ്റപ്പെട്ട സംഭവമായി പരിഗണിച്ച് ആശ്വാസം കണ്ടെത്താനാവില്ല.മയക്കുമരുന്നിനേക്കാള്‍ വലിയ ദുരന്തമാകുകയാണത്രെ സൈബര്‍ സന്ചാരം.അസൂറ അലിയുടെ എഫ്ബി കുറിപ്പ്.</span><br />
<span style="color: #222222; font-family: comic sans ms, sans-serif;"><br /></span>
<span style="color: #222222; font-family: comic sans ms, sans-serif;">അമ്മയെ കൊല്ലാന്‍ ശ്രമിച്ചു.. കരച്ചില് കേട്ട് അഛന് ഓടിയെത്തിയത് കൊണ്ട് ആയമ്മ രക്ഷപ്പെട്ടു.മയക്കുമരുന്ന് ഉപയോഗം പോലെ സ്മാർട്ട് ഫോണുകളുടെയും ഇന്റര്‍നെറ്റിന്റെയും അതിപ്രസരം കുട്ടികളിൽ അഡിക്ഷൻ ഉണ്ടാക്കുന്നതായി വാര്‍ത്തകള്‍ വരുവാന്‍ തുടങ്ങിയിട്ട് കാലങ്ങളായി.എന്നാല്‍ പ്രത്യക്ഷത്തില്‍ വലിയ കുഴപ്പങ്ങള്‍ ഇല്ലാത്തതുകൊണ്ട് ആരും ഇതു കാര്യമായി എടുക്കുന്നില്ല.എന്നാല്‍ വളര്‍ന്നു വരുന്ന തലമുറ ഇതു രണ്ടിന്റെയും അടിമകളാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളാണ് അധികവും ഇതില്‍ പെടുന്നത്.</span><br />
<span style="color: red;">ഇസ്ലാം ഓണ്‍ ലൈവിന്വേണ്ടി</span><span style="color: #222222; font-family: comic sans ms, sans-serif;"> </span><br />
<div style="color: black; font-family: 'Times New Roman';">
<br /></div>
</div>
</div>
</div>
</div>
Unknownnoreply@blogger.com0tag:blogger.com,1999:blog-8571468707619147847.post-8562963325308932242014-09-09T15:54:00.000+05:302014-09-09T15:56:54.197+05:30കവിതപോലെ ജീവിച്ച സുറയ്യയും ...<div style="text-align: justify;">
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiNjPYKv-dRlxYzd8-WSQn1VeEpsTEAbn9msbWWZoRO8w9LQnEYT1uReUusn5PgkEjezpnW4Tbl1OqaVkROinZyVRz0GK1SKacx8-uSVzNiBZxGLrwlrlHvUFCLJ6Xg_EkmzzldT-I71tv9/s1600/suraya.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiNjPYKv-dRlxYzd8-WSQn1VeEpsTEAbn9msbWWZoRO8w9LQnEYT1uReUusn5PgkEjezpnW4Tbl1OqaVkROinZyVRz0GK1SKacx8-uSVzNiBZxGLrwlrlHvUFCLJ6Xg_EkmzzldT-I71tv9/s1600/suraya.jpg" height="113" width="200" /></a></div>
ജന്തുജാലങ്ങളുടെ വംശനാശത്തില്‍ പോലും ചങ്കുപൊട്ടിപ്പാടിക്കൊണ്ടേയിരിക്കുന്ന ഒരു കവിയിത്രി വംശഹത്യയുടെ ചോരമണക്കുന്ന രാഷ്ട്രീയ പ്രഭുവിന്റെ മുന്നില്‍ തലകുനിച്ചിരിക്കുന്ന ചിത്രം ഏതു പ്രകൃതി സ്നേഹിയേയും വേദനിപ്പിച്ചേക്കും.കടലാഴിയോളം പ്രണയത്തെക്കുറിച്ച് പാടുകയും ഒടുവില്‍ യഥാര്‍ഥ പ്രാണേശ്വരനില്‍ വിലയം പ്രാപിക്കുകയും ചെയ്ത മാധവിക്കുട്ടിയെന്ന കമലാ സുറയ്യയേയും പ്രകൃതിയും പ്രണയവും കാരുണ്യവും ഒരുപോലെ പ്രകാശിപ്പിച്ച് കൊണ്ടേയിരിക്കുന്ന സുഗതകുമാരിയേയും വായിച്ചെടുക്കുമ്പോള്‍ കണ്ടെത്തുന്ന അജഗജാന്തരം കൌതുകം ജനിപ്പിക്കും.ജീവിതം തന്നെ കവിതയാക്കി ആസ്വദിച്ച സുറയ്യയും ജിവിതത്തില്‍ നിന്ന് കവിത രചിച്ച് ആലപിച്ച സുഗതയും വിലയിരുത്തപ്പെടുകയാണ് മേരി ലില്ലിയുടെ ടൈം ലൈന്‍ പോസ്റ്റ്.<br />
<br />
കവിതകളെ ഇഷ്ടപ്പെട്ടു തുടങ്ങിയ കാലത്ത് മലയാളത്തിൽ തിളങ്ങി നിന്ന രണ്ടു കവിയത്രികൾ മുമ്പിലുണ്ടായിരുന്നു. ഒന്ന് സുഗതകുമാരി ടീച്ചറും മറ്റൊന്ന് മാധവിക്കുട്ടിയും. സുഗതകുമാരി ടീച്ചറുടെ കവിതകളിൽ പ്രകൃതിയും പ്രണയവും കാരുണ്യവും ഒരേ പോലെ തുടിച്ചു നിന്നു.കഥകളെയും നോവലുകളെയും അപേക്ഷിച്ച് മാധവിക്കുട്ടിയുടെ കവിതകളെ സമീപിച്ചാൽ പ്രണയത്തിന്റെ ഏഴു കടലാഴങ്ങൾ മാത്രം കണ്ടു. പ്രണയിക്കുക പ്രണയിക്കുക പിന്നെയും പ്രണയിക്കുക. വെറുപ്പ്, നിരാശ, മോഹഭംഗം എന്നിവയ്ക്ക് മാധവിക്കുട്ടിയുടെ കവിതകളിൽ സ്ഥാനമുണ്ടായിരുന്നില്ല. സ്നേഹിക്കാനും പ്രണയിക്കാനും മാത്രം പഠിപ്പിച്ചവയാണ് മാധവിക്കുട്ടിയുടെ വരികൾ.എഴുത്തുകളിലെ പോലെ അവർ സ്വന്തം ഇഷ്ടപ്രകാരം മാത്രം ജീവിച്ചു. ആർഭാടത്തോടെ ഉടുത്തൊരുങ്ങി, മുഖത്തു ചമയങ്ങൾ അണിഞ്ഞു. ദേഹത്ത് നിറയെ ആഭരണങ്ങൾ ധരിച്ചു. ഒരു എഴുത്തുകാരിയുടെ സത്യസന്ധത കൂടിയായിരുന്നത്. ചുറ്റുപാടും നിന്നും വന്ന കല്ലേറുകളെ പൂമാലകളാക്കി ജീവിച്ച എഴുത്തുകാരി.അവർ ഒരു സിംഹവാലൻ കുരുങ്ങുകളെയും ഓർത്തു കരഞ്ഞില്ല. കവിതകൾ എഴുതിയില്ല. പക്ഷേ പ്രകടനപരതയ്ക്കപ്പുറത്ത് മനുഷ്യന്റെ മനസ്സിലെ വേദനകളെ അറിഞ്ഞ എഴുത്തുകാരിയായിരുന്നവർ. സുഗത കുമാരി ടീച്ചറുടെ എഴുത്തും അവരുടെ സാമൂഹികമായ നിലപാടുകളും രണ്ടും രണ്ടാണെന്ന് തിരിച്ചറിയാൻ കാലങ്ങൾ പിന്നെയും കുറെ കഴിയേണ്ടി വന്നു.<br />
സുഗത ടീച്ചറുടെ ഈ ഇരുപ്പു കാണുമ്പോൾ മാധവിക്കുട്ടിയെ ഓർക്കാതിരിക്കാൻ കഴിയില്ല. ഇതുപോലെ ഒരു രാഷ്ട്രീയ നേതാവിന്റെ മുമ്പിൽ തലയും കുനിച്ചിരിക്കുന്ന ചിത്രം അവർ ജീവിച്ചിരുന്ന കാലത്തോളം എവിടെയും കണ്ടിട്ടില്ല.അതെ, സമയമാകുമ്പോൾ ചില പാമ്പുകൾ പഴയ ഉറകൾ ഊരി കളയുക തന്നെ ചെയ്യും<br />
...........................<br />
മനുഷ്യന്റെ വികാര വിചാരങ്ങള്‍ കണക്കാക്കാന്‍ കഴിയാത്തത്ര അനന്ത വിസ്തൃതിയുള്ളതും ആഴിയേക്കാള്‍ ആഴമുള്ളതുമത്രെ.ഒരു വാക്ക് മതി അവനെ വേദനിപ്പിക്കാന്‍ ഒരു നോക്ക് മതി അവനെ ആശ്വസിപ്പിക്കാന്‍ .ഒരു ചോദ്യം മതി അവനെ അസംതൃപ്തനാക്കാന്‍ ഒരു രാഗം മതി അവനെ സംപ്രീതനാക്കാന്‍.മനുഷ്യനെ അസ്വസ്ഥനാക്കാനും ആശ്വസിപ്പിക്കാനും ഉള്ള ഘടകങ്ങള്‍ പാദാര്‍ഥികലോകത്തിന്റെ വിചാരങ്ങള്‍ക്കും വിഭാവനകള്‍ക്കും എത്രയോ അകലെയാണ്.<br />
നഷ്ടബോധം മനുഷ്യനെ വല്ലാതെ അസ്വസ്ഥനാക്കുമെന്നാണ് മനശ്ശാസ്ത്ര മതം .നഷ്ടപ്പെട്ട ഒട്ടകം തിരികെ ലഭിക്കുന്നതിന്റെ സന്തോഷം ആ ഒട്ടകം കൈവശം വെക്കുന്നതിനേക്കാള്‍ സംതൃപ്തി നല്‍കുന്നതിനാലാണത്രെ നഷ്ടപ്പെട്ട ഒട്ടകത്തെ കണ്ട് കിട്ടുന്നവര്‍ക്ക് ഒട്ടകം ഇനാം പ്രഖ്യാപിക്കാന്‍ സൂഫിയെ പ്രേരിപ്പിച്ചത്.പശ്ചാത്തപിച്ച് ദൈവസന്നിധിയിലേക്ക് തിരിച്ചുചെന്നാല്‍ ദൈവത്തിനുണ്ടാകുന്ന സന്തോഷം, നഷ്ടപ്പെട്ട ഒട്ടകത്തെ തിരിച്ചുകിട്ടിയ യാത്രക്കാരനുണ്ടായതിനേക്കാള്‍ കൂടുതലായിരിക്കുമെന്ന പ്രവാചക പാഠം ഓര്‍മ്മയിലെത്തുന്ന ഒരു സൂഫിക്കഥ സീമ പാലക്കാട്ടുകാരി പകര്‍ത്തിത്തരുന്നു .<br />
<br />
ഒരു ദിവസം രാവിലെ എഴുന്നേറ്റു നോക്കുമ്പോള്‍ നമ്മുടെ സൂഫിയുടെ ഒട്ടകത്തെ കാണുന്നില്ല. ഒരുപാട് തിരഞ്ഞിട്ടും കാണാത്തതിനാല്‍ സൂഫി ഒരു പ്രഖ്യാപനം നടത്തി:<br />
'എന്റെ കാണാതായ ഒട്ടകത്തെ കണ്ടുപിടിച്ചു നല്‍കുന്നവര്‍ക്ക് ആ ഒട്ടകം സമ്മാനമായി നല്‍കുന്നതാണ്'വിചിത്രമായ ഈ ഓഫെര്‍ കേട്ട് ജനം അന്ധാളിച്ചു. 'താങ്കള്‍ ഒരു വിഡ്ഢിയാണോ?' എന്ന് ചോദിച്ച ആളുകളോട് സൂഫി ശാന്തമായി പറഞ്ഞു:'നഷ്ടപ്പെട്ട എന്റെ ഒട്ടകത്തെ തിരികെ ലഭിക്കുന്നതിന്റെ സന്തോഷം ആ ഒട്ടകത്തെ കൈവശം വെക്കുന്നതിനേക്കാള്‍ എനിക്ക് പ്രിയങ്കരമാണ്'.<br />
.............................<br />
വിദ്യയും അഭ്യാസവും ചേരുമ്പോള്‍ വിദ്യാഭ്യാസം സാധ്യമായേക്കാം .പഴയകാലങ്ങളില്‍ വിദ്യാലയങ്ങളിലൂടെ വിദ്യയും ജീവിതാനുഭവങ്ങളിലൂടെ അഭ്യാസവും ഒരു പരിതിവരെ നേടാന്‍ കഴിഞ്ഞിരിക്കണം .വ്യത്യസ്ത സാമൂഹിക പശ്ചാത്തലത്തിലുള്ളവരും ദര്‍ശനങ്ങളും വീക്ഷണങ്ങളും സംസ്കാരങ്ങളും പുലര്‍ത്തുന്ന കുടുംബങ്ങളില്‍ നിന്നുള്ളവരും ഒരേ വിദ്യാലയത്തില്‍ പഠിച്ചുവളര്‍ന്നകാലം ഇനിയൊരിക്കലും തിരിച്ചുവരാത്തവിധം മണ്ണിട്ടുപോയി.വര്‍ത്തമാനകാല വിദ്യാലയങ്ങളുടെ പേരുകള്‍ തന്നെ ഉയര്‍ത്തിക്കാണിക്കുന്നുണ്ട് വിദ്യാര്‍ഥികളുടെ തിരിച്ചറിയല്‍ ചിഹ്നങ്ങള്‍ .വിദ്യാലയങ്ങളുടെ വിധിവൈപരീതത്തെക്കുറിച്ച് സോമന് കുടലൂരിന്റെ ആശങ്കകള്‍ പികെ ഉസ്മാന് പങ്കുവയ്ക്കുന്നു .<br />
<br />
നിന്റെ മകന് സെന്റ് തോമാ ഇംഗ്ളീഷ് മീഡിയത്തില്‍ .എന്റെ മകള്‍ വിവേകാനന്ദാ വിദ്യാഭവനില്‍ അവന്റെ മകനും മകളും ഇസ്ലാമിക് പബ്ളിക് സ്കൂളില്‍ .ഒരേ ബന്ചിലിരുന്ന് ഒരു പാഠ പുസ്തകം പങ്കിട്ട് ഒരേ വിശപ്പ് വായിച്ച് നമ്മള് പഠിക്കാതെ പഠിച്ച ആ പഴയ 'ഉസ്കൂള്' ഇപ്പോഴുമുണ്ട് .പണ്ടത്തെ നമ്മുടെ അഛനമ്മമാരെപ്പോലെ പരമ ദരിദ്രരായ ചിലരുടെ മക്കള്‍ അവിടെ പഠിക്കുന്നുണ്ട്.കുരിശും വാളും ശൂലവുമായി നമ്മുടെ മക്കള്‍ ഒരിക്കല്‍ കലി തുള്ളുമ്പോള്‍ നടുക്ക് വീണു തടുക്കുവാന്‍ അവരെങ്കിലും മിടുക്കരാകട്ടെ.<br />
..............................<br />
കേരളത്തിലെ പുതിയ ഗവര്‍ണര്‍ പദവിയെക്കുറിച്ച് വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്.ജനാധിപത്യ ഭാരതത്തിലെ ഭരണ സംവിധാനങ്ങള്‍ വളരെ സസൂക്ഷ്മം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.നേര്‍ക്ക് നേരെ നിര്‍ദേശിക്കപ്പെടാത്തവ ഭരണ ഘടനയുടെ അന്തസ്സത്തയ്ക്ക് മങ്ങലേല്‍ക്കാത്ത വിധം കൈകാര്യം ചെയ്യുന്ന രീതി രാഷ്ട്രീയ പ്രബുദ്ധതനേടിയവര്‍ സ്വീകരിച്ചു പോരുന്ന പാരമ്പര്യവും നമുക്കുണ്ട്.മൂലക്കിരുത്തേണ്ടവരെ ആദരവിന്റെ പേരില്‍ ഇരുത്താനും കാര്യലാഭത്തിനും ഈ പദവി ദുരുപയോഗപ്പെടുത്തുന്നതായി ആരോപിക്കപ്പെടാറുണ്ട്.ഏതായാലും രാജ്യത്ത് ആദ്യമായിട്ടാണത്രെ ജുഡീഷ്യറിയില്‍ നിന്നുള്ള ഒരാള്‍ക്ക് ഇത്തരം പദവി നല്‍കുന്നത്.ഇവ്വിഷയം പരാമര്‍ശിക്കുകയാണ് സജീദ് ഖാലിദ് .<br />
<br />
രാഷ്ട്രീയ എടുക്കാച്ചരക്കുകളെ അക്കോമഡേറ്റ് ചെയ്യാനാണ് മിക്കവാറും ഗവര്‍ണര്‍ പോസ്റ്റുകള്‍ കേന്ദ്രഭരണകക്ഷികള്‍ ഉപയോഗിച്ചിരുന്നത്... ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയായും നല്‍കാവുന്നതാണെന്നു ഇപ്പോ മോഡിസര്‍ക്കാര്‍ തെളിയിച്ചിരിക്കുന്നു....<br />
<span style="color: red;">ഇസ്ലാം ഓണ്‍ ലൈവിന്വേണ്ടി</span></div>
Unknownnoreply@blogger.com0tag:blogger.com,1999:blog-8571468707619147847.post-45849209444898570942014-08-29T19:28:00.000+05:302014-08-30T19:34:30.117+05:30കൊള്ളി മാത്രമേ കത്തിതീര്‍ന്നിട്ടുള്ളൂ..<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhYGfRut_ZKMYkyDbvcuDia7rSz2edMIEcoDIQQ7d0fImFIz4XHU9lPc3zlbOZi3olYWicQ8cUuus5tJmwn7pK1jphdgfX2eIUKQEKa6qSXDukp8a1N55qQdGfEXdNvI1JwEuT6Dxu6NCtX/s1600/Moorthi.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhYGfRut_ZKMYkyDbvcuDia7rSz2edMIEcoDIQQ7d0fImFIz4XHU9lPc3zlbOZi3olYWicQ8cUuus5tJmwn7pK1jphdgfX2eIUKQEKa6qSXDukp8a1N55qQdGfEXdNvI1JwEuT6Dxu6NCtX/s1600/Moorthi.jpg" height="113" width="200" /></a></div>
<div style="text-align: justify;">
കലാപകാരിയായ തൂലികയുടെ കുലപതി വിടപറഞ്ഞിരിക്കുന്നു. തനിക്കിഷ്ടമില്ലാത്ത അവസ്ഥയും വ്യവസ്ഥയും വിട്ട് അനന്തതയില്‍ വിലയം പ്രാപിച്ചിരിക്കുന്നു. ഇന്ത്യന്‍ ഭരണ സിരാകേന്ദ്രത്തിന്റെ അധികാര ഇടനാഴികകളിലൂടെ അരിച്ചുകയറുന്ന കരി നിഴലിനെക്കുറിച്ച് കൃത്യമായ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ വേവുന്ന ഹൃദയഭാരം സഹജരോട് പങ്കുവച്ചുകൊണ്ട് അനന്തമൂര്‍ത്തിയെന്ന ഉഗ്രമൂര്‍ത്തി എരിഞ്ഞമര്‍ന്നിരിക്കുന്നു. കാലത്തിന്റെ കാവ്യനീതി പോലെ. ഗാര്‍ഗികുമാര്‍ മണ് മറഞ്ഞ സാഹിത്യകാരനെക്കുറിച്ചുള്ള വിചാര വികാരങ്ങള്‍ പങ്കുവയ്ക്കുന്നു .</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഫാസിസം തലക്കു മീതെ നൃത്തം ചെയുന്നതിനേക്കാള്‍ ഞാന്‍ ഈ രാജ്യം വിട്ടു പോകാന്‍ ആഗ്രഹിക്കുന്നു എന്ന് പറയുമ്പോള്‍ ഫാസിസത്തിന്റെ ഭീകരമായ അവസ്ഥ നമുക്ക് മുന്നില്‍ തുറന്നു കാണിക്കുകയായിരുന്നു യു ആര് അനന്തമൂര്‍ത്തി. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
സാര്‍ അങ്ങ് വാക്ക് പാലിച്ചിരിക്കുന്നു. അധികാരവര്‍ഗത്തോട് സന്ധി ചെയ്തു തങ്ങളുടെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കുന്ന അക്ഷര കാരണവന്മാരുടെ ഇടയില്‍ വേറിട്ട് നിന്ന അങ്ങയുടെ വിയോഗം തെല്ലല്ല ഞങ്ങളെ ദുഖത്തിലാഴ്ത്തുന്നത്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
മരിക്കും മുമ്പേ ആദരാഞ്ജലി നേര്‍ന്നവര്‍, അങ്ങയുടെ മരണം ഒരു നിമിഷം മുമ്പെങ്കിലും അവര്‍ ആഗ്രഹിച്ചിരുന്നുവെന്നത് എത്ര കണ്ടു അങ്ങയെ അധികാര ഫാസിസ്റ്റ്കള്‍ ഭയപ്പെട്ടിരുന്നു എന്നതിന്റെ തെളിവാണ്. ഇപ്പോള്‍ ആ മരണത്തെയും അവര്‍ ഭയപ്പെടുന്നു. കാരണം അങ്ങ് പുതുതലമുറയ്ക്ക് പകര്‍ന്നു തന്ന വെളിച്ചം ഞങ്ങള്‍ കെടാതെ സൂക്ഷിക്കുമെന്ന് അവര്‍ക്കറിയാം. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
വിജയന് മാഷ് പറഞ്ഞത് ഓര്‍മ്മ വരുന്നു... തീ കൊളുത്താന്‍ ഉപയോഗിച്ച കമ്പോ കൊള്ളിയോ കത്തി തീര്‍ന്നാലും തീ പടര്‍ന്നു കൊണ്ടേയിരിക്കും ...'</div>
<div style="text-align: justify;">
...................................</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അമ്മൂമമാര് വീടിന്റെ വെളിച്ചവും തെളിച്ചവുമത്രെ. ജീവിതാനുഭവങ്ങളും ജീവിത പാഠങ്ങളും തലമുറകളായ് ലഭിച്ച മാനവിക മാനുഷിക ഭാവങ്ങളും കളിയും കാര്യവും കൌതുകങ്ങളും പുതിയ തലമുറയ്ക്ക് അന്യമായതിന്റെ തിക്തഫലങ്ങള്‍ ചില്ലറയൊന്നുമല്ല. വായിക്കാന്‍ കിട്ടാത്തതും വായിച്ചാല്‍ തിരിയാത്തതുമായ ജീവല്‍ ഗന്ധിയായ നുറുങ്ങുകളുടെ ലോകമായിരുന്നു മുത്തശ്ശിമാര്‍ക്ക് ചുറ്റും. ഓര്‍മ്മകളിലെ നഷ്ട പ്രതാപത്തിന്റെ കണക്കുകള്‍ കുത്തിക്കുറിക്കുകയാണ് സഹൃദയനായ സിദ്ധീഖ് കൈതമുക്ക് </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഓരോ ഗൃഹത്തിലെയും സ്നേഹ ലാളനയുടെ കെടാ വിളക്കാണ് 'മുത്തശ്ശി' നാട്ടറിവുകളുടെയും, അനുഭവ സമ്പത്തുക്കളുടെയും, സര്‍വോപരി കുടുംബ ഭദ്രതയുടെയും ആ നെടും തൂണാണ് നമ്മുടെ ഓരോ കുടുംബത്തിന്റെയും കൂട്ടായ്മയുടെ അടിത്തറയെ താങ്ങി നിറുത്തുന്നത്. മക്കള്‍ക്കും, പേര മക്കള്‍ക്കും, സ്വകുടുംബത്തിനും വേണ്ടി ഒരായുസ്സ് മുഴുവന്‍ ഉരുകി തീരുമ്പോളും ചുറ്റുമുള്ളവര്‍ക്ക് പ്രകാശം നല്കുന്ന ഈ അനുഗ്രഹ ദീപത്തെ അണയാതെ സൂക്ഷിക്കേണ്ടതിന് പകരം ബാദ്ധ്യത ഒഴിവാക്കാന്‍ വാര്‍ദ്ധക്യ കാലത്ത് വൃദ്ധ സദനങ്ങളില്‍ കൊണ്ട് പോയി തള്ളുന്ന ആ ദുഷ്ക്കരമായ കാഴ്ചക്കും നമ്മള് സാക്ഷികളാകേണ്ടി വരുന്നു..... ജീവിത സായാഹ്നത്തില്‍ മായുന്ന ഓര്‍മ്മകളുടെ വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെടലിന്റെ കൊടും വേദനകളിലേക്ക് തള്ളി വിടുന്ന ഈ പാവം മുത്തശ്ശി കൂട്ടങ്ങളുടെ ദുഃഖ ഭാരത്തിന്റെ ശാപം പേറാന്‍ വിധിക്കപ്പെട്ടവരെ നിങ്ങള്‍ ഒന്നോര്‍ക്കുക...'വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ നാളെ നിങ്ങളെയും കാത്തിരിക്കുന്നുണ്ട്'.'കണ്ണേ മടങ്ങുക'.</div>
<div style="text-align: justify;">
......................... </div>
<div style="text-align: justify;">
മൃഗങ്ങളേക്കാള്‍ അല്ല അതിലും തരം താഴാനുള്ള സാധ്യതകള്‍ നിഷേധിക്കാന്‍ സാധിക്കാത്തവിധം പച്ചയായ യാഥാര്‍ഥ്യങ്ങളാണ് ദിനേന കണ്ടുകൊണ്ടിരിക്കുന്നതും കേട്ടു കൊണ്ടിരിക്കുന്നതും. മൃഗങ്ങള്‍ മനുഷ്യനേക്കാള്‍ അല്ല അതിലും ഉന്നതമായ വിതാനത്തിലേയ്ക്ക് ഉയരുന്ന കാഴ്ചകള്‍ക്കും ഒരുവേള സാക്ഷികളാവേണ്ടി വന്നേക്കാം. തന്നെ പരിപാലിച്ച ഒരു ചെറുപ്പക്കാരന് വാഹനാപകടത്തില്‍ മരണപ്പെട്ടപ്പോള്‍ ഒരു ശുനകന് എത്രമാത്രം വേദനിച്ചുവെന്ന് നമുക്ക് ഊഹിക്കാമോ? അബ്ദുല്‍ ജലീല്‍ പങ്കുവെച്ച ഒരു ചാനല്‍ വാര്‍ത്ത.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കാണുന്നവരുടെയെല്ലാം കണ്ണു നിറയ്ക്കുന്ന കാഴ്ചയായിരുന്നു അത്. വാഹനാപകടത്തില്‍ കൊല്ലപ്പെട്ട 18 കാരന്റെ കുഴിമാടത്തില്‍ കിടക്കുന്ന നായ. ഭക്ഷണം പോലും കഴിക്കാതെ രണ്ടാഴ്ചയാണ് അവന് അഞ്ചു വര്‍ഷമായി തന്നെ നോക്കിയ യുവാവിന്റെ കുഴിമാടത്തില്‍ കിടന്നത്. മഴയും വെയിലും വകവയ്ക്കാതെ കിടക്കുന്ന നായയെ അവിടെനിന്ന് മാറ്റാന്‍ മൃഗസംരക്ഷണ പ്രവര്‍ത്തകരും നാട്ടുകാരും ശ്രമിച്ചിട്ടും നടന്നില്ല. ഒടുവില്‍, യുവാവിന്റെ അമ്മ വന്നപ്പോഴാണ് അവന് കൂടെ പോവാന്‍ തയ്യാറായത്.</div>
<div style="text-align: justify;">
.....................</div>
<div style="text-align: justify;">
പരസ്പര ബഹുമാനവും വിശ്വാസവും പഴയ തലമുറയുടെ എടുത്തു പറയത്തക്ക സ്വഭാവ വിശേഷണമാണ്.വര്‍ത്തമാന ലോകത്ത് വിസ്മരിക്കപ്പെട്ടതില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്നതും ഈ ഗുണമായിരിക്കണം. അതിലുപരി സ്വന്തത്തെപ്പോലും വിശ്വാസമില്ലാത്ത അഥവ പേടിക്കുന്ന അവസ്ഥയും ഇല്ലാതില്ല. കണ്ണാടിയില്‍ സ്വന്തം മുഖം നോക്കാന്‍ മടിക്കുന്ന ആധുനിക ലോകത്തിന്റെ പ്രതീകാത്മകചിത്രം 'മുട്ടായിത്തെരു' എന്ന ബ്ളോഗില്‍ 'കണ്ണാടിപ്പേടി' എന്ന കൊച്ചു കവിതയിലൂടെ റഫീഖ് പന്നിയങ്കര കുറിച്ചിട്ടിരിക്കുന്നു .</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പുരാതനമായ </div>
<div style="text-align: justify;">
തറവാടായിരുന്നു എന്റേത്.</div>
<div style="text-align: justify;">
അവിടെ എനിക്കു മാത്രമായി ഒരു മുറി.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
എഴുതാനും വായിക്കാനും ചിന്തിക്കാനും </div>
<div style="text-align: justify;">
കനം നിറഞ്ഞ ശാന്തത.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഈയിടെ മുറിച്ചുമരില്‍ </div>
<div style="text-align: justify;">
ഞാനൊരു കണ്ണാടി തൂക്കി.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പിന്നീട് ഞാനാ മുറിയിലേക്ക്</div>
<div style="text-align: justify;">
കയറിയിട്ടേയില്ല.<br />
<br />
<span style="color: red;">ഇസ്ലാം ഓണ്‍ ലൈവിന്വേണ്ടി</span></div>
Unknownnoreply@blogger.com0tag:blogger.com,1999:blog-8571468707619147847.post-79970939543827103542014-08-22T15:28:00.000+05:302014-09-22T01:03:59.836+05:30തീരുമാനിക്കേണ്ടത് അബ്കാരികളോ.?<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEipDcaq6HiHzPhBz5XvMp98QXCRxbR96zyov-D3flpKVwkc1Roftj2Ykb4cXe7paNrRQLg1_VrMFCFlbPAD2Vt7zEJcgSEJ8w5MeG7hxQSkP1Q60BPz7UlHXzn89aXt0c6pbHy4A-xlvDNO/s1600/sudeeran.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEipDcaq6HiHzPhBz5XvMp98QXCRxbR96zyov-D3flpKVwkc1Roftj2Ykb4cXe7paNrRQLg1_VrMFCFlbPAD2Vt7zEJcgSEJ8w5MeG7hxQSkP1Q60BPz7UlHXzn89aXt0c6pbHy4A-xlvDNO/s1600/sudeeran.jpg" height="113" width="200" /></a></div>
<div style="text-align: justify;">
ബാറുകള്‍ അടച്ചുപൂട്ടിയതിലൂടെ കൈവന്ന നേട്ടങ്ങള്‍ ശരാശരി സാധാരണക്കാരന് അനുഭവ വേദ്യമാകുന്നു എന്നതത്രെ വസ്തുത. ഒരു ക്ഷേമ രാഷ്ട്രം വിഭാവനയിലുള്ളവരും ജനസേവനമായിരിക്കണം രാഷ്ട്രീയ പ്രവര്‍ത്തനം എന്നു തിരിച്ചറിവുള്ളവരും ബാറുകള്‍ക്ക് ബാര്‍ വീണതില്‍ അസന്തുഷ്ടി രേഖപ്പെടുത്തിയിട്ടില്ല. ബാറുകള്‍ അടച്ചു പൂട്ടിയതിലൂടെ കൈവന്ന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞു കൊണ്ടും, മദ്യ നയത്തില്‍ ജനപക്ഷത്ത് നിന്നുകൊണ്ട് സുധീരമായ നിലപാടെടുത്ത സുധീരന് അഭിവാദ്യങ്ങള്‍ നേര്‍ന്നു കൊണ്ടും എഴുതുകയാണ് സന്തോഷ് ശര്‍മ.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
418 ബാറുകള്‍ പൂട്ടി. ഇതുവരെ ആരും ആത്മഹത്യ ചെയ്തിട്ടില്ല. ഒരു വീട്ടിലും സമാധാനക്കേടും ഉണ്ടായിട്ടില്ല. സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും സന്തോഷം. ക്രിമിനല്‍ കുറ്റങ്ങളും കുറഞ്ഞു. ജനങ്ങളുടെ പണം വാറ്റുകാരുടെയും നേതാക്കളുടെയും കൈകളില്‍ എത്തിയില്ല. വീടുകളില്‍ സമാധാനം. പക്ഷെ, മന്ത്രിയുടെ സമാധാനം പോയി. നേതാക്കന്മാരുടെ ഉറക്കവും പോയി. 418 ബാറുകളുടെയും അവരുടെ സില്‍ബന്ധികളുടെയും കണ്ണുനീരല്ല ലക്ഷക്കണക്കിന് അമ്മമാരുടേയും കുഞ്ഞുങ്ങളുടെയും സന്തോഷവും സമാധാനവുമാണ് നിങ്ങള്‍ കാണേണ്ടത്. ചാരായകടക്കാരുടെ കള്ളപ്പണമല്ല ജനകോടികളുടെ വോട്ടാണ് നിങ്ങളെ നിലനിര്‍ത്തുന്നത്. ലീഡര്‍ വി.എം സുധീരന് നന്ദി. ഞങ്ങള്‍ അങ്ങയോടൊപ്പം.</div>
<div style="text-align: justify;">
...................................</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഭൗതിക സൌകര്യങ്ങളും സാഹചര്യങ്ങളുമാണത്രെ അത്യന്താധുനികമായ ഒട്ടേറെ രോഗങ്ങള്‍ക്കും കാരണം. ഓര്‍മ്മകളില്‍ മണ്ണിട്ടു കളഞ്ഞ പല ശീലങ്ങളും തിരികെപിടിക്കാനുള്ള എളിയശ്രമങ്ങള്‍ ഒറ്റപ്പെട്ടാണെങ്കിലും നടക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. ടൂത്ത് പേസ്റ്റിലെ മാരക വിഷത്തെ പേടിച്ച് ഉമിക്കരി തേടിയിറങ്ങിയ ഒരു സാധാരണക്കാരന്റെ അനുഭവം പങ്കുവയ്ക്കുകയാണ് ജയ്മോന് അന്തിക്കാട്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കോള്‍ഗേറ്റ് ക്യാന്‍സറിന് കാരണമാകുമെന്നറിഞ്ഞ് മലയാളി ഉമിക്കരിക്ക് ഉമി തിരഞ്ഞു മില്ലിലേക്കോടി. മില്ലില്‍ ഉമിക്കു നെല്ലില്ല. നെല്ലിനു പാടം തിരഞ്ഞോടി. പാടവുമില്ല നെല്ലുമില്ല കറ്റയുമില്ല. ചേറില്ല ചെറുമിയില്ല ചേറ്റില്‍ ചാടുന്ന തവളയില്ല ഞെണ്ടില്ല. പാടവരമ്പിലാ പഴയ കൊക്കില്ല കിളികളൊന്നുമില്ല. എന്തിനു പാടം നിറഞ്ഞു നിന്നിരുന്ന തുമ്പയില്ല. പാടം കണ്ടിരുന്നിടത്തു കണ്ടു ഒരു കോള്‍ഗേറ്റു ഫാക്ടറി. പിന്നെ മൊബൈല്‍ ടവറും പണി നടക്കുന്ന പുതിയ ക്യാന്‍സര്‍ രോഗാശുപത്രിയും. </div>
<div style="text-align: justify;">
.......................................</div>
<div style="text-align: justify;">
പ്രവാസികളുടെ പ്രിയതമമാര്‍ കുത്തിക്കുറിച്ചിരുന്ന കരളുലയ്ക്കുന്ന വര്‍ത്തമാനങ്ങളുടെ കത്തിടപാടുകളുടെ കാലം കഴിഞ്ഞുപോയി. വിരഹവും വേര്‍പാടും ആധുനിക യാത്രാ സൗകര്യങ്ങളാലും വിവരസാങ്കേതിക വിദ്യകളാലും മറമാടപ്പെട്ടു. പുതു തലമുറ പ്രവാസിയായി വന്നുപെട്ടാല്‍ തന്നെ ഉദ്യോഗത്തിന്റെ നിബന്ധനകളില്‍ അക്കമിട്ടെണ്ണുന്നതിലെ ആദ്യ വാചകം പോലും ഫാമിലി സ്റ്റാറ്റസ് ആയിരിക്കുന്നു. പഴയ തലമുറയിലെ ഒറ്റപ്പെട്ട സംഭവം പോലെയായിരിക്കുന്നു ഇപ്പോഴത്തെ പ്രവാസ കഥകള്‍. ഒരു പ്രവാസിയുടെ ശിഷ്ടകാലങ്ങളിലെ ജീവിതച്ചീന്തുകളിലെ നഗ്ന സത്യങ്ങളെ വളച്ച് കെട്ടില്ലാതെ ഫൈസല്‍ അബ്ദുല്‍ കരീം പറഞ്ഞുവെച്ചതിലെ കൗതുകം വായനക്കാര്‍ക്കുവേണ്ടി പങ്കുവയ്ക്കുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പ്രവാസ ജീവിതം അവസാനിപ്പിക്കാനുള്ള സമയമായെന്ന് അയാള്‍ക്ക് ഇപ്പോള്‍ തോന്നി തുടങ്ങിയിരിക്കുന്നു. ബാധ്യതകള്‍ കഴിഞ്ഞു. ഇവിടെ നിന്ന് സമ്പാദ്യമായി കിട്ടിയ കുറച്ചു രോഗങ്ങളുമായി ഇനി നാട്ടില്‍ സ്വസ്ഥമായ ജീവിതത്തിലേക്ക് പോകാന്‍ അയാള്‍ ഉറപ്പിച്ചു.... നാട്ടില്‍ അയാള്‍ക്കുമുണ്ടായിരുന്നു സ്വന്തമെന്നു പറയാന്‍ ഒരു കൂട്ട്. ചായ, കഞ്ഞി, ദോശ, തോര്‍ത്ത് മുണ്ട്, ഷര്‍ട്ട്, എന്നെല്ലാം അയാളലറുമ്പോള്‍ അകത്തേക്കും പുറത്തേക്കും ഓടിക്കൊണ്ടിരുന്നവള്‍. പിന്നെയും ഇരുപതു വേനലുകള്‍. അവളങ്ങനെ ഓടിത്തീര്‍ത്തു. എന്നും കാണുന്നവളായതിനാല്‍ അവളുടെ കാലിടറുന്നതും തൊലി ചുളുങ്ങുന്നതും കണ്ണു മങ്ങുന്നതും അയാളറിഞ്ഞതേയില്ല. വീട്ടിലെ കണ്ണാടി വായിച്ച അയാളുടെ മനസ്സ് സ്വന്തം ശരീരത്തെക്കുറിച്ചും അയാളോട് എന്നും കള്ളം പറഞ്ഞുകൊണ്ടിരുന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഇരുപത്തിയൊന്നാമത്തെ വേനലില്‍ അവള് ഓട്ടം നിര്‍ത്തി പാചകം നിര്‍ത്തി മിണ്ടാതെയങ്ങനെ കിടന്നുറങ്ങി. ഇപ്പോള്‍ അയാള്‍ ആ പൂമുഖത്തില്‍ തളര്‍ന്നിരിക്കുകയാണ്. തന്റെ ആജ്ഞകളെ ശിരസ്സാ വഹിക്കാന്‍ ആളില്ലാതെ.. ആര്‍ക്കൊക്കെയോ ബാധ്യതയായി .....................?<br />
<span style="color: red;"><br /></span>
<span style="color: red;">ഇസ്ലാം ഓണ്‍ ലൈവിന്വേണ്ടി</span></div>
Unknownnoreply@blogger.com0tag:blogger.com,1999:blog-8571468707619147847.post-61213077578292362932014-08-17T08:30:00.000+05:302014-08-17T12:45:38.194+05:30ഇടയവേഷം ചമയുന്ന വേട്ടക്കാര്‍ <div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg8th0dxeVZHNfLRp7sW9sJ378hIndTQXsn1a4rUiVm9tCogW0YrfndoowHFEiU3wT3NIZLYyTKCeANiPTwUBxk_Mwc_kZEFClg8mLBcDaFnt6B0Ms7ZO4-BHDYflBjATugSCO98fIpBVoM/s1600/Sheep.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg8th0dxeVZHNfLRp7sW9sJ378hIndTQXsn1a4rUiVm9tCogW0YrfndoowHFEiU3wT3NIZLYyTKCeANiPTwUBxk_Mwc_kZEFClg8mLBcDaFnt6B0Ms7ZO4-BHDYflBjATugSCO98fIpBVoM/s1600/Sheep.jpg" height="133" width="200" /></a></div>
<div style="text-align: justify;">
എത്രയെത്ര അന്ധരായ പെണ്‍കുട്ടികള്‍ പങ്കജാക്ഷികളായി വിളിക്കപ്പെട്ടിട്ടും താമരപ്പുവിന്റെ മനോഹാരിതയ്ക്ക് ഭംഗം വന്നിട്ടില്ല. ഇവിടെ പ്രകൃതിയുടെ വരദാനമായ ജീവിത വീക്ഷണത്തെ വികലമാക്കാനും വികൃതമാക്കാനും കുബുദ്ധികളും അവരുടെ കൂട്ടാളികളും ഒളിഞ്ഞും തെളിഞ്ഞും പയറ്റിക്കൊണ്ടിരിക്കുന്നതിന്റെ ആധുനിക പതിപ്പായിരിക്കണം ഒരു പക്ഷെ 'ഐ.എസ്.ഐ' മധുര നാരങ്ങത്തോട്ടത്തില്‍ കാഞ്ഞിരക്കുരുക്കള്‍ പൂക്കുകയില്ല. കാഞ്ഞിരമരങ്ങളില്‍ മധുര നാരങ്ങകളും. ലോകം മുഴുവന്‍ വംശീയതയുടെയും വര്‍ഗീയതയുടെയും പരസ്പര വിദ്വേഷത്തിന്റേയും വിത്തുകള്‍ പാകി തമ്മിലടിപ്പിച്ച് തങ്ങളുടെ ആയുധക്കമ്പോളം പൊടിപൊടിക്കുന്ന സാക്ഷാല്‍ വേട്ടക്കാര്‍ ഇടയവേഷത്തില്‍ നിറഞ്ഞാടുന്ന അത്യത്ഭുതകരമായ കാഴ്ചയില്‍ എല്ലാവരും ഇരുട്ടില്‍ തപ്പുകയാണ്. അബ്ദുസ്സമദ് കുറിച്ചിട്ട വളരെ ദീര്‍ഘമായ പോസ്റ്റില്‍ നിന്നും പ്രസക്തമായത് പങ്കുവയ്ക്കട്ടെ.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഇറാഖില്‍ എന്ത് നടക്കുന്നു എന്നതിനപ്പുറം ആര് നടത്തുന്നു എന്നത് തന്നെ വ്യക്തമല്ല. സുന്നി വിമതര്‍ ആരാണ് എന്ന കാര്യത്തില്‍ തന്നെ ഒരു വ്യക്തത വന്നിട്ടില്ല. സുന്നി എന്നത് ഇസ്ലാമിലെ ഒരു വിഭാഗമാണ്. അതില്‍ സംശയമില്ല. യഥാര്‍ത്ഥ സുന്നികള്‍ എന്ന് പറഞ്ഞാല്‍ അവര്‍ പിന്തുടരുക ഖുര്‍ആനും പ്രവാചകചര്യയും. അതെ സമയം നാം കേള്‍ക്കുന്നു അവര്‍ പല മത വിഭാഗങ്ങളെയും കൊന്നു തീര്ക്കുന്നുന്നെന്ന്. സുന്നികള്‍ വിശ്വസിക്കുന്ന ഗ്രന്ഥം പറയുന്നത് ഒരാള്‍ കാരണമില്ലാതെ മറ്റൊരാളെ കൊന്നാല്‍ അവന് ലോകത്തെ മുഴുവന്‍ കൊന്നവനു തുല്യമാണെന്ന്. അപ്പോള്‍ ഈ കൂട്ടക്കൊലയുടെ വാര്‍ത്ത ശരിയാണെങ്കില്‍ നമുക്ക് അവരെ സുന്നികള്‍ എന്നല്ല മുസ്ലിംകള് എന്ന് പോലും വിളിക്കാന്‍ കഴിയില്ല. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഇസ്ലാമിന്റെ വിശകലനം ഒരിക്കലും വൈകാരികമല്ല. വികാരം കൊണ്ട് പ്രവാചകനും സഹാബതും എടുത്ത തീരുമാനം പോലും തിരുത്തിയ മതമാണ് ഇസ്ലാം. പക്ഷെ മുസ്ലിംകളില് പലര്‍ക്കും വിഷയങ്ങളെ വൈകാരികമായി സമീപിക്കാന്‍ വളരെ താല്പര്യവും. ഇവിടെയാണ് പലരും വിജയിക്കുന്നതും. ഇല്ലാത്ത ബിന്ലാദന് എന്ന ഐതിഹ്യത്തെ മുന്‍ നിര്‍ത്തി കുറെ കാലം പലരും നേട്ടം കൊയ്തു. അവസാനം സീരിയലില്‍ തെറ്റിപ്പോയ നായകനെ സംവിധായകന് കൊല്ലുന്നത് പോലെ ആ നായകനെയും അവര്‍ കൊന്നു. പക്ഷെ പുതിയ ഒരു കഥാപാത്രം പലര്‍ക്കും ആവശ്യമായി വരുന്നു. പലരും പടച്ചു വിടുന്ന കഥകള്‍ പലര്‍ക്കും ഉറച്ച വിശ്വാസമാകുന്നത് അങ്ങിനെയാണ്.</div>
<div style="text-align: justify;">
................................</div>
<div style="text-align: justify;">
സയണിസ്റ്റ് ഭീകരതയില്‍ അവരുടെ ലക്ഷ്യങ്ങളോരോന്നും പിഴക്കുന്നതായി കണക്കുകള്‍ പറയുന്നു. അവര്‍ തന്ത്രം മെനയുമ്പോള്‍ അവരെ അമ്പരപ്പിക്കുന്ന തന്ത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു. ഒരു പുതു തലമുറയെയായിരുന്നു ഇസ്രാഈല്‍ ഇത്തവണ മുഖ്യമായും ലക്ഷ്യമിട്ടിരുന്നത്. അവര്‍ തന്നെ തുറന്നു പറയുകയും ചെയ്തിരുന്നു. രണ്ടായിരത്തോളം പേരെ കഴിഞ്ഞാഴ്ചകളില്‍ അവര്‍ അരിഞ്ഞു വീഴ്ത്തിയപ്പോള്‍ ഇക്കാലയളവില്‍ ഗസ്സയില്‍ ജന്മം കൊണ്ടത് അതിന്റെ ഇരട്ടിയിലധികമായിരുന്നു. വേട്ടക്കാരെ വിസ്മയിപ്പിക്കുന്ന വസന്തം വിരിയിക്കുന്ന താഴ്വരയെക്കുറിച്ച് 'നാളത്തെ ശബ്ദം' എന്ന ഓണ്‍ലൈന്‍ വാര്‍ത്താവിശേഷം ഉമര്‍ സുലൈമാന്‍ പങ്കുവച്ചിരിക്കുന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പലസ്തീന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ മുപ്പത് ദിവസത്തില്‍ 4500 കുട്ടികളാണ് പിറന്നു വീണത്. അധിനിവേശക്കാരുടെ അക്രമത്തില്‍ ഈയിടെ രക്ത സാക്ഷ്യം വഹിച്ചത് 433 കുട്ടികളടക്കം 1913 പേരായിരുന്നു. പലസ്തീന് അഭ്യന്തരമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2014 ആദ്യപാദത്തിലെ ഗസ്സാ തുരുത്തിലെ ജനസംഖ്യ 18,70,000 ആയിരുന്നു. 2020 ആകുമ്പോള്‍ ഇത് 20,30,000 ആകും, അഥവ ലോകത്തെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു പ്രദേശമായി ഗസ്സ പരിണമിക്കും. 'നാളത്തെ ശബ്ദം' വ്യക്തമാക്കി. </div>
<div style="text-align: justify;">
................................</div>
<div style="text-align: justify;">
അന്തര്‍ദേശീയ മനുഷ്യാവകാശ സംഘത്തിന്റെ തലവന്മാര്ക്ക് പോലും ഈജിപ്തിലേയ്ക്ക് പ്രവേശനം നിഷേധിച്ചതിന്റെ കാരണം മാത്രം മതി സീസിയും കൂട്ടാളികളും ചെയ്തുകൂട്ടിയ കാടത്തത്തിന്റെ ആഴം മനസ്സിലാക്കാന്‍. ആഗോള തമ്പ്രാകന്മാര് ജനാധിപത്യത്തിന്റെ വക്താക്കളും തിരുവായ്ക്കെതിര്‍ പറയുന്നവര്‍ തീവ്രവാദികളും എന്ന വളരെ ലളിതമായ രാഷ്ട്രീയ സൂത്രവാക്യമാണ് വര്‍ത്തമാന ലോകത്തിനു പഥ്യം. സാധാരണക്കാരില്‍ സാധാരണക്കാരുടെ പോലും ചിന്താധാരയെ വഴിതിരിച്ചു വിടാനുള്ള ക്രൂരമായ വേഷം കെട്ടലുകളാണ് വിശ്വാസികളുടെ മക്കയില്‍ അരങ്ങേറിയതും വിശ്വാസി സമൂഹം സാക്ഷികളായതും . സീസിയുടെ സായുധ സംഘം കാട്ടിക്കൂട്ടിയ കരളുലയ്ക്കുന്ന വര്‍ത്തമാനങ്ങള്‍ പറഞ്ഞുതരുന്ന അബ്ദുല്‍ ലത്വീഫിന്റെ (ആബ്ദുല്‍ ളതീഫ് ച്ക്ക്) വളരെ ദീര്‍ഘമായ സ്റ്റാറ്റസില്‍ നിന്നും ഒരു ഭാഗം ഇവിടെ പങ്കുവയ്ക്കുന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ചൈന പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പീരങ്കി ഉപയോഗിച്ച് നേരിട്ടതാണ് അല്പമെങ്കിലും സാമ്യതയുള്ള അനുഭവം. അവിടെ പോലും യുദ്ധവിമാനം ഉപയോഗിച്ചിട്ടില്ല. സിറിയന്‍ പ്രസിഡ്ണ്ട് ബശ്ശാര്‍ ലക്ഷക്കണക്കിന് സിറിയന്‍ പൗരന്മാരെ ഇതിനകം കൊന്നുകളഞ്ഞു. പക്ഷെ അദ്ദേഹത്തിന് വാദിക്കാം ഭരണത്തിനെതിരെ സായുധ പോരാട്ടം നടത്തിയ കലാപകാരികളെയാണ് താന്‍ വധിച്ചതെന്ന്. എന്നാല്‍ സ്ത്രീകളും കുട്ടുകളുമടക്കം നിരത്തില്‍ സമാധാനപൂര്‍വം പ്രതിഷേധിച്ച ഒരു വിഭാഗത്തെയാണ് സീസി നിഷ്ഠൂരമായി വധിച്ചത്. ഒരു വേള അമേരിക്കക്ക് പോലും തള്ളിപ്പറയേണ്ടിവന്നു സീസിയെന്ന. വ്യക്തിയെ ഒന്ന് മഹത്വവല്ക്കരിക്കാന് പല പണികളും അദ്ദേഹത്തിന്റെ സ്പോണ്‍സര്‍മാര്‍ പയറ്റി. ഇപ്പോഴിതാ അദ്ദേഹത്തെ കഅ്ബക്കുള്ളിലേക്കും കയറ്റി. കെട്ടുകാഴ്ചപോലെ അടിയില്‍നിന്നും മുകളില്‍നിന്നും ഫോട്ടോയെടുത്ത് മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് വെള്ളപൂശാന്‍ നോക്കുന്നു. ഇതൊക്കെ കണ്ടാല്‍ നഷ്ടപ്പെട്ട പ്രതിഛായ നേടിയെടുത്ത് നല്‍കാം എന്നായിരിക്കും ഈ കോമാളികള്‍ കരുതുന്നത്.</div>
<div style="text-align: justify;">
................................</div>
<div style="text-align: justify;">
രാഷ്ട്ര നീതി ശരിയാം വണ്ണം നടപ്പിലാകണമെങ്കില്‍ ജനഹൃദയങ്ങളില്‍ അത് ശരിയാം വണ്ണം ഉണ്ടായിരിക്കണമെന്നാണ് പ്ലേറ്റോ പറഞ്ഞത്. നമ്മുടെ രാജ്യത്ത് നീതിന്യായ വകുപ്പുകളുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണങ്ങളില്‍ ഏര്‍പെടുന്നവര്‍ക്ക് പോലും തങ്ങളുടെ ദൗത്യനിര്‍വഹണത്തിന്റെ പ്രാഥമികമായ അവബോധം ഇല്ലന്നതല്ലെ യാഥാര്‍ഥ്യം. വാപിനു പരുവാനത്തിന്റെ വിലയിരുത്തല്‍.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ചില നിയമങ്ങള്‍ ഇങ്ങിനെയാണ്. പട്ടിയെ കൊന്നാല്‍ ശിക്ഷ കിട്ടും. കടിക്കുന്ന പട്ടിക്ക് രക്ഷപ്പെടുകയും ചെയ്യാം. കള്ള് കുടിക്കുന്നതും വില്‍ക്കുന്നതും തെറ്റല്ല, അത് ഉപയോഗിക്കുന്നവര്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ് കുറ്റം. തെറ്റ് ചെയ്ത കുട്ടികളെ അടിക്കരുത്. അടിച്ചാല്‍ രക്ഷിതാക്കള്‍ക്കും ഉണ്ടത്രെ ഇപ്പോള്‍ ശിക്ഷ. വേണ്ടി വന്നാല്‍ അടിച്ച് തന്നെയാണ് കുട്ടികളെ മുമ്പുള്ളവര്‍ വളര്‍ത്തിയത്. അതിനുള്ള ഗുണങ്ങളും അവരുടെ ജീവിതത്തില്‍ കണ്ടു. ഇന്ന് കുട്ടികളുടെ കയ്യിലെ ടച്ച് ഫോണുകളെ പോലെയാവണം അവരുടെ രക്ഷിതാക്കളും എത്ര തോണ്ടിയാലും തിരിച്ചു തോണ്ടരുതെന്ന് ചുരുക്കം. </div>
<div style="text-align: justify;">
................................</div>
<div style="text-align: justify;">
സംഘര്‍ഷഭരിതമായ ജീവിത വ്യവഹാരങ്ങളില്‍ സ്വസ്ഥത നഷ്ടപ്പെട്ട മനുഷ്യന്റെ പേക്കിനാവായി മാറിയ ശാന്തിയും സമാധാനവും മുങ്ങിത്തപ്പി വിര്‍പ്പുമുട്ടുന്ന വര്‍ത്തമാനകാലത്ത് സഹൃദയ മനസ്സുകള്‍ ആത്മഗതം പോലെ ഉരുവിടുന്ന ഈരടികള്‍ സന്ധ്യാസുധി പകര്‍ത്തിയത് പങ്കുവച്ചുകൊണ്ട് ശുഭ ദിനം നേര്‍ന്നുകൊണ്ട് തല്കാലം വിട.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കടലുപോല്‍ ഇരമ്പുന്ന മനസ്സേ ...</div>
<div style="text-align: justify;">
നിന് തിരകളാകുമെന്‍ ഓര്‍മ്മതന്‍ </div>
<div style="text-align: justify;">
ചിപ്പിയില്‍ തിരയുന്നു ഞാന്‍ ,</div>
<div style="text-align: justify;">
നിന്നെ മുത്തേ....<br />
<span style="color: red;">ഇസ്ലാം ഓണ്‍ ലൈവിന്വേണ്ടി</span></div>
Unknownnoreply@blogger.com0